എന്താണ് ഗുഡ് ടച്ചും ബാഡ് ടച്ചും; ക്ലാസ് എടുത്ത് അധ്യാപിക; വീഡിയോ വൈറല്‍

ഇന്നത്തെ കാലത്ത് പെൺകുട്ടികളെയും ആൺ കുട്ടികളെയും ഒരുപോലെ പഠിപ്പിക്കേണ്ട കാര്യമാണ് ഗുഡ് ടച്ചും ബാഡ് ടച്ചും. നിരന്തരം പീഡന കഥകളാണ് വാർത്തകളിൽ ഇടം തേടുന്നത്. ഇത്തരം സാഹചര്യം നില നിൽക്കുമ്പോൾ തീർച്ചയായും കുട്ടികൾക്ക് ഇതിനെ കുറിച്ച് ക്ലാസ് നൽകേണ്ടത് അത്യാവശ്യമാ‌ണ്. വിദ്യാർഥികൾക്ക് ‘ഗുഡ് ടച്ച്’ഉം ‘ബാഡ് ടച്ച്’ഉം എന്താണെന്ന് പറഞ്ഞു കൊടുക്കുന്ന അധ്യാപികയുടെ വീഡിയോ ആണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മോശമായ രീതിയില്‍ തന്നെ ആരെങ്കിലും സ്പര്‍ശിച്ചാല്‍ അരുത് എന്ന് ഉറച്ചുപറയാനും പെട്ടെന്ന് തന്നെ അവിടെ നിന്നും മാറിപ്പോകാനുമാണ് ടീച്ചര്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നത്. എന്നാൽ  ആരോഗ്യകരമായ സ്പര്‍ശമാണെങ്കില്‍ അനിഷ്ടം കാണിക്കാതെ തുടരാനും അധ്യാപിക കുട്ടികളെ പരിശീലിപ്പിക്കുന്നു.  എല്ലാ കുട്ടികള്‍ക്കും ഈ അറിവ്  ഉണ്ടായിരിക്കണമെന്നും, സമൂഹത്തിനു വളരെ നല്ല സന്ദേശമാണ് ഈ വീഡിയോ നൽകുന്നതെന്നും കുറിച്ചുകൊണ്ട് ഡോ. ആര്‍. സ്റ്റാലിൻ ഐപിഎസ് ആണ്  സോഷ്യൽ മീഡിയ പ്ലാറ്റഫോമായ എക്സിൽ…

Read More

സ്‌കൂട്ടിയിൽ അതിവേഗത്തിൽ വരുന്ന രണ്ട് കള്ളന്മാർ; സാഹസികമായ് പിടികൂടി പോലീസുകാരൻ

സ്‌കൂട്ടറിൽ അമിതവേഗതയിൽ വന്ന രണ്ട് മോഷ്ടാക്കളെ ഒറ്റ കിക്കിലൂടെ പിടികൂടി ഡൽഹിയിലെ ഒരു പോലീസുകാരൻ. തിങ്കളാഴ്ച വൈകീട്ട് മോഡൽ ടൗൺ മാർക്കറ്റ് പരിസരത്ത് വെച്ച് ഇരുവരും പേഴ്‌സ് തട്ടിയെടുത്ത ശേഷം അമിതവേഗതയിൽ പോകുമ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഡൽഹി പോലീസിന്‍റെ കമ്മ്യൂണിക്കേഷൻസ് വിംഗിലെ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടറായ അജയ് ഝാ സംഭവസമയത്ത് മോഡൽ ടൗൺ മാർക്കറ്റിലെ ഒരു കടയിൽ പലചരക്ക് സാധനങ്ങൾ വാങ്ങുകയായിരുന്നു. ആളുകൾ നിലവിളിക്കുന്നത് കേട്ട അജയ് ഝാ ഓടിയെത്തി. അളുകളൾ ഒരു സ്കൂട്ടറിന് പിന്നാലെ ഓടുന്നതും കണ്ടു. തിരക്കേറിയ മാർക്കറ്റിൽ രണ്ട് പേർ അമിതവേഗതയിൽ ഓടുകയായിരുന്നു. ഇരുവരെയും തടയാനുള്ള പോലീസിന്‍റെ ധീരമായ ശ്രമം പ്രദേശത്തെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് പോലീസുകാരൻ വാഹനം കാണുകയും തന്‍റെ എല്ലാ ശക്തിയും ഉപയോഗിച്ച് ചവിട്ടുകയും ചെയ്തു. തുടർന്ന് ഓടിയെത്തിയ ആളുകൾ മഹേഷ്, സിക്കന്ദ്ര എന്നീ രണ്ട്…

Read More

മത്സ്യ മുത്തശി; ലോകത്തിലെ ഏറ്റവും പ്രായം ചെന്ന അക്വേറിയം മത്സ്യത്തെ അറിയാമോ‍?

മത്സ്യങ്ങളെ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. ലോകത്തിലെ ഏറ്റവുംപ്രായം ചെന്ന മത്സ്യം ഏതാണെന്ന് അറിയാമോ. സാൻ ഫ്രാൻസിസ്കോയിലെ സ്റ്റെയ്ൻഹാർട്ട് അക്വേറിയത്തിലെ മെതുസെല ആണ് പ്രായം ചെന്ന മത്സ്യം. ഡിഎൻഎ ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് മത്സ‌ത്തിന്‍റെ പ്രായം കണക്കാക്കിയത്. മെതുസെല ഒരു പെൺ ഓസ്‌ട്രേലിയൻ ലങ്‍ഫിഷ് ആണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 1938 -ലാണ്  സാൻ ഫ്രാൻസിസ്കോ അക്വേറിയത്തിലേക്ക് മെതുസെല ആദ്യമായി എത്തുന്നത്. മെതുസെല അക്വേറിയത്തിലെത്തിയ കണക്കുകൾ പ്രകാരം മെതുസലക്ക് പ്രായം 84 ആണ്.  എന്നാൽ ഓസ്ട്രേലിയൻ ലങ്‍ഫിഷുകളുടെ ഡിഎൻഎയുമായി താരതമ്യപ്പെടുത്തുന്നതിനു വേണ്ടി വീണ്ടും പരിശോധന നടത്തിയത്. അങ്ങനെയാണ് ഈ മത്സ്യത്തിന് 92 വയസാണ് പ്രായമെന്ന് ക‌ണ്ടെത്തിയത്. എന്നാൽ ഇതിലും മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് ‌ശാസ്ത്രജ്ഞർ പറയുന്നത്. ‘1930 -കളുടെ അവസാനത്തിലാണ് മെതുസെല ഞങ്ങളുടെ അടുത്തെത്തിയത്. പക്ഷേ, അവളുടെ പ്രായം നിർണ്ണയിക്കാൻ അക്കാലത്ത് ഒരു രീതിയും ഇല്ലായിരുന്നു. അതിനാൽ തന്നെ അവളുടെ യഥാർത്ഥ…

Read More

ഇത് രണ്ടാം ജന്മം; ശസ്ത്രക്രിയയ്ക്ക് ശേഷം വിഗ്ഗിൾസിന് പുതുജീവൻ 

ഒരു വോളിബോളിന്‍റെ വലിപ്പമുള്ള മുഴയുമായാണ് അഞ്ച് വയസുള്ള നായ മൃഗസംരക്ഷണ കേന്ദ്രത്തിലേക്കെത്തിയത്. വലതു കാലിന്‍റെ മുകൾ ഭാഗത്തുള്ള എല്ലിൽ പത്ത് പൗണ്ട് ഭാരമുള്ള ട്യൂമറാണ് ഉണ്ടായിരുന്നത്.  ഇത് കാരണം പിറ്റ്ബുളിന് അനങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. ലിബി എന്ന് പേരുള്ള പിറ്റ്ബുളിനെ മറ്റ് 40 മൃഗങ്ങൾക്കൊപ്പം ഹ്യൂമൻ സൊസൈറ്റി ഓഫ് ടകോമ-പിയേഴ്‌സിലേക്ക് കൊണ്ടുവന്നു. ലിബിയുടെ ശസ്ത്രക്രിയയ്ക്കുശേഷം നാമകരണ ചടങ്ങ് നടത്തുകയും വിഗ്ഗിൾസ് എന്ന് പേര് മാറ്റുകയും ചെയ്തു. ട്യൂമർ നീക്കം ചെയ്യുന്നതിനിടെ നായയുടെ കാലും മുറിച്ചുമാറ്റി. ശസ്ത്രക്രിയയ്ക്കിടെ നായയെ പരിചരിച്ച വെറ്ററിനറി ടെക്നീഷ്യൻമാരിൽ ഒരാളാണ് വിഗ്ലെസിനെ ഏ‍റ്റെടുത്തത്. മറ്റ് നായ്ക്കളുമായി കളിക്കുന്നതും പുതപ്പിൽ പൊതിഞ്ഞ കട്ടിലിൽ ഉറങ്ങുന്നതും വിഗ്ലെസിന് ഇഷ്ടമാണെന്ന് ടെക്നീഷ്യൻ പറഞ്ഞു.   

Read More

ഓടുന്ന ട്രെയിനില്‍ നിന്നും റീല്‍സ് ; പിന്നാലെ കെെ വിട്ട് താഴെ ;വീഡിയോ കാണാം…

വെെറലാകാൻ പല കാട്ടി കൂട്ടലുകളും നടത്തുന്നവരാണ് പലരും. അതിനു വേണ്ടി എന്ത് അപകടം ഉണ്ടാ‌യാലും കുഴപ്പമില്ലെന്ന് ചിന്തിക്കുന്നവരാണ് പുതു തലമുറ. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ ഏറെ ചർച്ച ചെയ്യുന്നത്. അമിത വേഗത്തിൽ പോകുന്ന ട്രയിനുള്ളിൽ നിന്നു ഒരു യുവാവ് റീൽസ് ചെയ്യുകയാണ്. അതിനായി കെെവിട്ട് അഭ്യാസം കാണിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. ഒരു കൈ കൊണ്ട് വാതിലിന്‍റെ കമ്പിയില്‍ തൂങ്ങി നിൽക്കുകയും പെട്ടെന്ന് കെെവിട്ട് താഴെ വീഴുകയും ചെയ്യുന്നു. എന്നാൽ താഴെ വീഴുമ്പോൾ ഇയാളുടെ കെെ ട്രയിനിനു അടിയിലേക്ക് പോകുന്നുണ്ട്.  മൂന്നാല് തവണ ഉരുണ്ട ശേഷം യുവാവ് എഴുന്നേറ്റ് ഇരിക്കുന്നതും കാണാൻ സാധിക്കും. അപ്പോഴേക്കും ട്രയിൻ ഒരുപാട് ദൂരം പോയി കഴിഞ്ഞു. ട്രയിനിനുള്ളിൽ നിന്നും ആളുകളു‌ടെ നിലവിളി കേൾക്കുന്നുണ്ട്. യുവാവിനു പിന്നീട് എന്ത് സംഭവിച്ചെന്നു മുൻപ് ട്രയിൻ മുന്നോട്ട് പോയി. https://www.instagram.com/p/CwdQyj0gUem/?utm_source=ig_web_copy_linkവീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.…

Read More

അദൃശ്യ ചിപ്പ്സ്; വൈറലായ് പുതി‍യ പരീക്ഷണം

എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് സാർവത്രികമായി ഇഷ്ടപ്പെട്ട ഉരുളക്കിഴങ്ങ് ലഘുഭക്ഷണമാണ് ചിപ്സ്. പലരും അവരുടെ സ്വന്തം അടുക്കളയിൽ ഇവ ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇവിടെ ഒരു ട്വിസ്റ്റ് ഉണ്ട്. അദൃശ്യമായ ചിപ്പ്സ് ആണ് ഇവിടെ ഉണ്ടാക്കുന്നത്. അതെ, നിങ്ങൾ വായിച്ചത് ശരിയാണ്. ഇത്തരത്തിലൊരു ചിപ്പസ് ഉണ്ടാക്കുന്ന വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്നത്. നിരവധി ആളുകളാ‍ണ് വീഡിയോ ഇതിനോടകം തന്നെ കണ്ടത്. ഇത് ഭക്ഷണ പ്രേമികളെ വിസ്മയിപ്പിച്ചു. ചിലർ ഈ പുതിയ പരീക്ഷണത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ചു, അതേസമയം ഡൈ-ഹാർഡ് ചിപ്പ്സ് പ്രേമികൾക്ക് ഈ പാചക ആശയത്തോട് യോജിക്കാൻ സാധിച്ചില്ല. ഉരുളക്കിഴങ്ങ് എടുത്ത് അത് കീറുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് ബേക്കിംഗിനായി ഓവനിൽ ഇടുന്നതിനു മുമ്പ് എണ്ണയും ഉപ്പും അവയുടെ മുകളിൽ ചേർക്കുന്നു. ഉരുളക്കിഴങ്ങ് തികച്ചും ചുട്ടുപഴുത്ത ശേഷം,ഒരു പാത്രം എടുത്ത് അതിൽ ഉരുളക്കിഴങ്ങ് ഇടുന്നു. പിന്നെ പാത്രത്തിൽ വെള്ളം…

Read More

കാമുകിയെ തേടിയെത്തിയ യുവാവ് വന്നുപെട്ടത് ഭർത്താവിന്‍റെ മുന്നിൽ; നടുറോഡിൽ അരങ്ങേറിയത് കൂട്ടത്തല്ല്; സ്റ്റേഷനിലെത്തിയപ്പോൾ വമ്പൻ ട്വിസ്റ്റ്…

ചെറായി: രണ്ട് മക്കളുടെ അമ്മയായ യുവതിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയം മൂത്ത് യുവതിയെ അന്വേഷിച്ചു വരുകയും ചെയ്ത തിരുവനന്തപുരത്തു കാരനായ കാമുകനെ യുവതിയുടെ ഭർത്താവ് നടുറോഡിലിട്ട് കൈകാര്യം ചെയ്തു. പ്രണയ പരവശനായ കാമുകൻ കാമുകിയെ തേടി ചെറായിലെത്തിയപ്പോഴാണ് മർദനമേറ്റത്. സംഭവം നാട്ടുകാർ മുനമ്പം പോലീസിനെ അറിയിക്കുകയും പോലീസെത്തി കാമുകനെയും യുവതിയേയും ഭർത്താവിനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇന്നലെ വൈകുന്നേരം ചെറായി ഡിസ്പൻസറി ഭാഗത്തായിരുന്നു സംഭവം അരങ്ങേറിയത്. ഭർത്താവിനു മേൽ പരസ്ത്രീ ബന്ധം ആരോപിച്ച യുവതി നേരത്തെ തന്നെ കാമുകനുമായി പോയതായിരുന്നു. ഇടക്ക് യുവതി തിരിച്ചെത്തി സ്വന്തം വീട്ടിൽ താമസിച്ചുവരുകയാണ്. ഇതിനിടെ കാമുകിക്ക് വായ്പയായി നൽകിയ 10,000 രൂപ തിരികെ വാങ്ങാനാണ് കാമുകൻ തിരുവനന്തപുരത്ത് നിന്ന് ചെറായിലെത്തിയത്. ഇന്നലെ പണം തരാമെന്ന് കാമുകി വിളിച്ചു പറഞ്ഞതനുസരിച്ചാണ് താൻ ചെറായിയിൽ എത്തിയതെന്നും ഇയാൾ പോലീസിനോട് പറഞ്ഞത്രേ. ഈ സമയത്താണ് മർദനമേറ്റത്.…

Read More

കക്കാൻ തീരുമാനിച്ചാൽ കട്ടിരിക്കും! ഭാരം പ്രശ്നമേയല്ല; അത്യ അപൂർവ പ്രതിമ മോഷണം പോയി

ലോസ് ഏഞ്ചൽസ്: നല്ല വിലയുള്ളതാണെങ്കിൽ മോഷ്ടിക്കുന്ന മുതലിന്‍റെ വലിപ്പമൊന്നും കവർച്ചക്കാർക്കു പ്രശ്നമല്ല. എവിടെയാണ് അത് ഇരിക്കുന്നതെന്നതും കാര്യമാക്കാറില്ല. കക്കാൻ തീരുമാനിച്ചാൽ കട്ടിരിക്കും! ലോസ് ഏഞ്ചൽസിലെ ഒരു മോഷ്ടാവ് കവർന്നത് 114 കിലോഗ്രാം ഭാരമുള്ള ഒരു പ്രതിമയാണ്. ബെവർലി ഗ്രോവിലെ ബറകത്ത് ഗാലറിയിൽനിന്ന് ഇഷ്ടൻ ഒറ്റയ്ക്കുതന്നെ അത് പൊക്കിക്കൊണ്ടുപോകുകയായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആ ജാപ്പനീസ് വെങ്കല ബുദ്ധ പ്രതിമയുടെ വിലയാകട്ടെ 12.5 കോടി രൂപ.മോഷണം ഏതായാലും സിസിടിവിയില്‍ പതിഞ്ഞു. പ്രവേശന കവാടം തകർത്ത് ഒരാള്‍ പ്രതിമ ട്രക്കിലേക്ക് കയറ്റുന്നതിന്‍റെ ദൃശ്യങ്ങളാണ് സിസിടിവി കാമറയിലുള്ളത്. വെറും 25 മിനിറ്റിനുള്ളില്‍ പ്രതിമയുമായി മോഷ്ടാവ് കടന്നു. ഈ മാസം 18ന് നടന്ന കവർച്ചയുടെ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതിമയെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല. പെട്ടെന്നു വിൽക്കാനോ ഒളിക്കാനോ കഴിയാത്ത പ്രതിമ കണ്ടെത്താൻ കഴിയാത്തത് അമേരിക്കൻ പോലീസിനു നാണക്കേടുമായി. ഏകദേശം നാലടി ഉയരമുള്ള, കിരീടധാരിയായ, പ്രഭാവലയമുള്ള, ഇരിക്കുന്ന…

Read More

“എഐ’ ക്രിമിനലുമാകും! പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ നിർമിച്ചു

മഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍റ്സിന്‍റെ (എഐ) ഉപയോഗം വ്യാപകമാകുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പെരുകുന്നു. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്കൂൾ വിദ്യാർഥിനികളുടെ നഗ്നചിത്രങ്ങൾ വ്യാജമായി നിർമിക്കുകയും സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തത് സ്പെയിനിൽ വൻ വിവാദമായി. സ്പെയിനിലെ തെക്ക്-പടിഞ്ഞാറൻ പ്രവിശ്യയായ ബഡാജോസിലെ അൽമെന്ദ്രാലെക്സോവിൽ 11നും 17നും ഇടയിൽ പ്രായമുള്ള 28ഓളം പെൺകുട്ടികളുടെ വ്യാജ നഗ്ന ചിത്രങ്ങളാണ് ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചത്. സോഷ്യൽമീഡിയ അക്കൗണ്ടുകളിൽനിന്ന് പെൺകുട്ടികളുടെ ചിത്രമെടുത്ത് നഗ്നചിത്രങ്ങളാക്കി മാറ്റുകയായിരുന്നു. ചിത്രങ്ങൽ മോർഫ് ചെയ്യാൻ എഐ സഹായത്തോടെ പ്രവർത്തിക്കുന്ന ClothOff ആപ്പ് ഉപയോഗിച്ചതായി പോലീസ് പറഞ്ഞു. കേസിൽ ഉൾപ്പെട്ട 11 പ്രതികൾ 12നും 14നും ഇടയിൽ പ്രായമുള്ളവരാണ്. വേനൽക്കാല അവധിക്കുശേഷം കുട്ടികൾ സ്‌കൂളിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് സംഭവം. സംഭവത്തിൽ ഇരകളായ കുട്ടികളുടെ മാതാപിതാക്കളുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടന്നു. കുട്ടികളുടെ വ്യാജ നഗ്ന ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും രക്ഷിതാക്കൾ ആരോപിച്ചു.…

Read More

മെട്രോയ്ക്കുള്ളിൽ ബീഡി കത്തിച്ച് വൃദ്ധൻ; വൈറലായ് വീഡിയോ 

സമീപകാലങ്ങളിലായ് ഡൽഹി മെട്രോ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. ഫോട്ടോ ഷൂട്ടിനായും ഇൻസ്റ്റഗ്രാം റീൽ ഷൂട്ടിനായും ആളുകൾ ഇവിടേക്ക് ഓടിയെത്താറുണ്ട്. യാത്രക്കാർ തമ്മിൽ മെട്രോയിൽ വാക്ക് തർക്കവും വഴക്കും ഉണ്ടാക്കുന്ന വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ ഡൽഹി മെട്രോയിൽ ഒരാൾ ബീഡി  കത്തിക്കുന്ന ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഡൽഹി മെട്രോയിലെ സഹയാത്രികരിലൊരാൾ ചിത്രീകരിച്ച ദൃശ്യത്തിൽ സീറ്റിൽ ഇരിക്കുന്ന ഒരു വൃദ്ധൻ ബീഡി കത്തിക്കുന്നത് വ്യക്തമായ് കാണിക്കുന്നുണ്ട്.  വീഡിയോ എക്സിൽ ഷെയർ ചെയ്യപ്പെടുകയും മെട്രോ കമ്പാർട്ടുമെന്‍റിനുള്ളിലെ ഈ പ്രവൃത്തിയെ എല്ലാവരും വിമർശിക്കുകയും ചെയ്തു. ചിലർ ഡിഎംആർസിയെ എക്‌സിൽ ടാഗ് ചെയ്തു, സംഭവത്തിൽ കമ്പനി ഇപ്പോൾ പ്രതികരിച്ചു. ”ഇത്തരം ആക്ഷേപകരമായ പെരുമാറ്റം കണ്ടെത്താൻ ഫ്ലയിംഗ് സ്ക്വാഡുകൾ വഴി റാൻഡം ചെക്കിംഗ് നടത്തും. അത്തരം സംഭവങ്ങൾ ഉടനടി  ശ്രദ്ധയിൽപ്പെടുത്താൻ ഞങ്ങൾ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു, അതിനാൽ ഉടനടി നടപടിയെടുക്കാൻ കഴിയും,” ഡൽഹി മെട്രോ…

Read More