മെട്രോയ്ക്കുള്ളിൽ ബീഡി കത്തിച്ച് വൃദ്ധൻ; വൈറലായ് വീഡിയോ 

സമീപകാലങ്ങളിലായ് ഡൽഹി മെട്രോ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. ഫോട്ടോ ഷൂട്ടിനായും ഇൻസ്റ്റഗ്രാം റീൽ ഷൂട്ടിനായും ആളുകൾ ഇവിടേക്ക് ഓടിയെത്താറുണ്ട്. യാത്രക്കാർ തമ്മിൽ മെട്രോയിൽ വാക്ക് തർക്കവും വഴക്കും ഉണ്ടാക്കുന്ന വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ ഡൽഹി മെട്രോയിൽ ഒരാൾ ബീഡി  കത്തിക്കുന്ന ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഡൽഹി മെട്രോയിലെ സഹയാത്രികരിലൊരാൾ ചിത്രീകരിച്ച ദൃശ്യത്തിൽ സീറ്റിൽ ഇരിക്കുന്ന ഒരു വൃദ്ധൻ ബീഡി കത്തിക്കുന്നത് വ്യക്തമായ് കാണിക്കുന്നുണ്ട്.  വീഡിയോ എക്സിൽ ഷെയർ ചെയ്യപ്പെടുകയും മെട്രോ കമ്പാർട്ടുമെന്‍റിനുള്ളിലെ ഈ പ്രവൃത്തിയെ എല്ലാവരും വിമർശിക്കുകയും ചെയ്തു. ചിലർ ഡിഎംആർസിയെ എക്‌സിൽ ടാഗ് ചെയ്തു, സംഭവത്തിൽ കമ്പനി ഇപ്പോൾ പ്രതികരിച്ചു. ”ഇത്തരം ആക്ഷേപകരമായ പെരുമാറ്റം കണ്ടെത്താൻ ഫ്ലയിംഗ് സ്ക്വാഡുകൾ വഴി റാൻഡം ചെക്കിംഗ് നടത്തും. അത്തരം സംഭവങ്ങൾ ഉടനടി  ശ്രദ്ധയിൽപ്പെടുത്താൻ ഞങ്ങൾ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു, അതിനാൽ ഉടനടി നടപടിയെടുക്കാൻ കഴിയും,” ഡൽഹി മെട്രോ…

Read More

വിമാനത്തില്‍ 13 മണിക്കൂര്‍ ദുർഗന്ധം വമിക്കുന്ന നായയുടെ അടുത്ത് ഇരുന്നു; പിന്നാലെ ദമ്പതികൾക്ക് നഷ്ടപരിഹാരമായി ഒന്നേകാൽ ലക്ഷം രൂപ ലഭിച്ചു

പല ആവശ്യങ്ങൾക്കായി നമ്മൾ ദൂര യാത്രകൾ നടത്താറുള്ളവരാണ്. അത്തരം യാത്രകൾ നമുക്ക് സുഖകരമല്ലെങ്കിലുള്ളഅവസ്ഥയെ കുറിടച്ച് ചിന്തിച്ചു നോക്കിയിട്ടുണ്ടോ. ചിന്തിക്കാൻ പോലും പ്രയാസമാണല്ലേ. 13 മണിക്കൂർ നീണ്ട വിമാന യാത്രയിൽ ദുർഗന്ധം വമിക്കുന്ന നായയുടെ അരികിൽ ഇരിക്കേണ്ടി വരുന്ന അവസ്ഥ ആലോചിച്ചു  നോക്കാമോ. പലരും കേൾക്കുമ്പോൾ തന്നെ മുഖം തിരിക്കും.  സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ ദമ്പതികളായ ഗില്ലും വാറൻ പ്രസും  പാരീസിൽ നിന്ന്  യാത്ര ചെയ്യവെ ഇവരുടെ തൊട്ടടുത്ത സീറ്റില്‍ ദുർഗന്ധം വമിക്കുന്ന നായയാണ് കൂടെയുണ്ടായിരുന്നത്. ഇതിനെതിരെ അധികൃതരോട് മാന പരാതി പറഞ്ഞെങ്കിലും യാതൊരു തരത്തിലുമുള്ള നടപടികൾ സ്വീകരിക്കുവാൻ അവർക്കായില്ല. പ്രീമിയം ഇക്കോണമി സീറ്റുകളുടെ അഭാവം മൂലമാണ് ഇവർക്ക് മറ്റൊരു സീറ്റ് ലഭിക്കാതെ പോയത്.  ഇക്കോണമി ഭാഗത്തിന്‍റെ പിൻഭാഗത്ത് സീറ്റുകൾ ഒഴിവുള്ള കാര്യം ജീവനക്കാർ അറിയിച്ചെങ്കിലും  അങ്ങോട്ട് മാറാൻ ദമ്പതികൾ തയ്യാറായില്ല. പ്രീമിയം ഇക്കോണമി സീറ്റുകൾക്കാണ് പണം നൽകിയത്,…

Read More

മോഷ്ടിച്ചത് ഇരുപതാം വയസിൽ പിടിയിലായപ്പോൾ പ്രായം 77; 58 വര്‍ഷം മുമ്പ് നടന്ന മോഷണം എന്തെന്നറിഞ്ഞാൽ മൂക്കത്ത് വിരൽ വയ്ക്കും…

കര്‍ണാടകയില്‍ ‌‌കഴിഞ്ഞദിവസം ഗണപതി വാഗ് മോര്‍ എന്ന മോഷ്ടാവിനെ അവിടത്തെ പോലീസ് പിടികൂടി. പോത്തുകളെ മോഷ്ടിച്ച കേസിലായിരുന്നു അറസ്റ്റ്. പ്രതിയെ പിടികൂടുന്നത് ഇപ്പോഴാണെങ്കിലും മോഷണം നടന്നത് 58 വര്‍ഷം മുമ്പായിരുന്നു. മോഷണം നടക്കുമ്പോള്‍ വാഗ് മോറിന് പ്രായം ഇരുപത്. ഇപ്പോള്‍ വയസ് 77. മുരളീധര്‍ കുല്‍ക്കര്‍ണി എന്ന കര്‍ഷകന്‍റെ രണ്ട് പോത്തുകളും ഒരു പശുക്കിടാവുമാണ് മോഷണം പോയത്. 1965 ഏപ്രിൽ 25നായിരുന്നു സംഭവം. ഈ കേസിലെ മറ്റൊരു പ്രതിയായ കിഷനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ കിഷൻ 2020ല്‍ മരിച്ചു. ഏതാനും മാസം മുമ്പ് പരാതിക്കാരനും മരിച്ചു. മഹാരാഷ്ട്ര പോലീസ് സ്‌റ്റേഷനിലാണ് മുരളീധര്‍ പരാതി നല്‍കിയിരുന്നത്. പ്രതി കര്‍ണാടകയിലെ മെഹ്കര്‍ ഗ്രാമത്തില്‍നിന്നുള്ളയാളായതിനാല്‍ കേസ് കര്‍ണാടക പോലീസിനു കൈമാറി. എന്നാൽ അന്വേഷണം മുന്നോട്ടു പോയില്ല. ‌‌കേസ് ഫയലിൽ ഒതുങ്ങി. ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന കേസുകള്‍ തീർപ്പാക്കാന്‍ അടുത്തിടെ കർണാടക…

Read More

സ്ട്രോബെറിയും ബ്ലൂബെറിയും നിറച്ച സമൂസ; ആർ ഐ പി പറഞ്ഞ് സോഷ്യൽ മീഡിയ

സമൂസകൾക്ക് ഭക്ഷണപ്രേമികളുടെ ഇടയിൽ എന്നും ഒരു പ്രത്യേക സ്ഥാനമുണ്ട്. ഒരു ഉത്സവ ആഘോഷമായാലും, അല്ലെങ്കിൽ അപ്രതീക്ഷിതമായി വരുന്ന അതിഥികൾക്ക് വേണ്ടിയും നമ്മുടെ മേശകളെ അലങ്കരിക്കുന്ന ലഘുഭക്ഷണമാണ് സമോസകൾ. എന്നാൽ സമീപകാലത്ത് ഈ എളിയ ലഘുഭക്ഷണത്തിൽ പുതിയ പാചക പരീക്ഷണങ്ങൾ നടക്കുകയാണ്.  മക്രോണി സമൂസകൾ, ബിരിയാണി സമോസകൾ, പിന്നെ ചോക്ലേറ്റ് സമോസകൾ എന്നിവയൊക്കെ നമ്മൾ എല്ലാവരും കണ്ടു. എന്നാൽ സ്ട്രോബെറി,ബ്ലൂബെറി സമൂസയാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ഒരു ഫുഡ് ബ്ലോഗർ പങ്കിട്ട ഇൻസ്റ്റാഗ്രാം വീഡിയോയിൽ ഈ സമൂസകളുടെ ഒരു ക്ലോസപ്പ് നമുക്ക് കാണാൻ കഴിയും. ആദ്യം കാണിച്ചത് സ്ട്രോബെറി സമൂസയാണ്. കട്ടിയുള്ളതും ശീതീകരിച്ചതുമായ പുറം പാളിയുള്ള പിങ്ക് നിറത്തിലാണ് ഇത്. അത് തുറന്ന് നോക്കുമ്പോൾ ഉള്ളിൽ അരിഞ്ഞ സ്ട്രോബെറിയും സ്ട്രോബെറി സോസും കാണാം. തുടർന്ന് ബ്ലൂബെറി സമൂസ കാണിക്കുന്നു. ബ്ലൂബെറി സോസ് നിറച്ച നീല നിറമുള്ള സമൂസ. കിഴക്കൻ ഡൽഹിയിലെ…

Read More

ഫ്ലൈറ്റിൽ ബിസിനസ് ക്ലാസ് ടിക്കറ്റുമായി മാതാപിതാക്കൾക്ക് സർപ്രൈസ് നൽകി യുവതി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കുട്ടികൾ ജീവിതത്തിൽ വിജയിക്കണമെന്നും അവരുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കണമെന്നും മാതാപിതാക്കൾ ആഗ്രഹിക്കുന്നു. അതുപോലെ മക്കൾ അവരുടെ മാതാപിതാക്കൾ തങ്ങളെ ഓർത്ത് അഭിമാനം കൊള്ളുകയോ അല്ലെങ്കിൽ അവരുടെ മുഖത്ത് വലിയ പുഞ്ചിരി കൊണ്ടുവരാൻ കഴിയുന്നതോ ആയ സൗകര്യങ്ങളോ സമ്മാനങ്ങളോ നൽകാനും ആഗ്രഹിക്കുന്നു. സമാനമായ സംഭവത്തിൽ മാതാപിതാക്കൾക്ക് അമേരിക്കയിലേക്കുള്ള വിമാന യാത്രയ്ക്ക് ബിസിനസ് ക്ലാസ് ടിക്കറ്റ് സമ്മാനിച്ച ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടിക്കറ്റ് ഫ്രെയിം ചെയ്ത് തരാമെന്ന് പറഞ്ഞ അവളുടെ അച്ഛന്‍റെ വിലമതിക്കാനാകാത്ത പ്രതികരണം സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇഷ്പ്രീത് കൗറാണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ, അവസാന നിമിഷം തന്‍റെ ഇക്കോണമി ടിക്കറ്റുകൾ ബിസിനസ് ക്ലാസ് ടിക്കറ്റിലേക്ക് മാറ്റിയെന്നും മാതാപിതാക്കൾക്ക് അറിയില്ലായിരുന്നുവെന്നും അവർ പറഞ്ഞു. കയറുന്നതിനിടയിൽ അവളുടെ അച്ഛൻ ഇക്കണോമി ക്ലാസ്സ് ക്യൂവിൽ നിൽക്കുമ്പോൾ തിരുത്തി തെറ്റായ ക്യൂവിൽ ആണെന്ന്…

Read More

വജ്രത്തിനായി തെരുവിൽ തിരച്ചിൽ; വൈറലായ് വീഡിയോ

കോടികൾ വിലമതിക്കുന്ന വജ്രങ്ങൾ അബദ്ധത്തിൽ റോഡിൽ വീണുവെന്ന സന്ദേശം പ്രചരിച്ചതിന് പിന്നാലെ റോഡിൽ തടിച്ച് കൂടി നാട്ടുകാർ.  വജ്രങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനുമുള്ള മിനി ബസാറായ വരച്ച പ്രദേശത്ത് ഒരാൾ അബദ്ധവശാൽ വജ്ര പാക്കറ്റ് ഉപേക്ഷിച്ചുവെന്ന കിംവദന്തി പരന്നതിനെത്തുടർന്ന്, ഗുജറാത്തിലെ സൂറത്തിലെ റോഡിൽ ആളുകൾ തടിച്ചുകൂടി വജ്രങ്ങൾ തിരയുകയായിരുന്നു.  കാണാതായ വജ്രങ്ങൾക്കായ് തിരച്ചിൽ നടത്തുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.  https://twitter.com/KalpeshPraj80/status/1705842408704110611?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1705842408704110611%7Ctwgr%5E15f3545b10df1655f20b0ad44d8ff1552b44548d%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.ndtv.com%2Findia-news%2Fvideo-of-people-searching-street-for-diamond-is-viral-but-heres-the-twist-4420882

Read More

യുഎസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം; അടുത്ത മാസം തുറക്കുന്നു

അമേരിക്കയിലെ ഏറ്റവും വലിയ ക്ഷേത്രം അടുത്ത മാസം തുറക്കും.ന്യൂജേഴ്‌സിയിലെ ടൈംസ് സ്ക്വയറിന് 90 മീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്ന BAPS സ്വാമിനാരായണ അക്ഷരധാം ഒക്ടോബർ 8 ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. 183 ഏക്കർ വിസ്തൃതിയുള്ള ഈ ക്ഷേത്രം നിർമ്മിക്കാൻ ഏകദേശം 12 വർഷമെടുത്തു. ക്ഷേത്രത്തിന്‍റെ നിർമ്മാണത്തിൽ യുഎസിൽ നിന്നുള്ള 12,500-ലധികം സന്നദ്ധപ്രവർത്തകർ പങ്കെടുത്തു. ന്യൂജേഴ്‌സിയിലെ റോബിൻസ്‌വില്ലെ ടൗൺഷിപ്പിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, 500 ഏക്കറിൽ പരന്നുകിടക്കുന്ന യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ കംബോഡിയയിലെ അങ്കോർ വാട്ടിന് ശേഷം ഏറ്റവും വലിയ രണ്ടാമത്തെ ക്ഷേത്രമാണ്. യുഎസിലെ സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം പുരാതന ഇന്ത്യൻ സംസ്‌കാരത്തിനനുസരിച്ചാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ സംഗീതോപകരണങ്ങളുടെയും നൃത്തരൂപങ്ങളുടെയും പതിനായിരത്തിലധികം പ്രതിമകളും കൊത്തുപണികളും ക്ഷേത്രത്തിലുണ്ട്. ഒരു പ്രധാന ആരാധനാലയം കൂടാതെ, ക്ഷേത്രത്തിന് 12 ഉപക്ഷേത്രങ്ങളും ഒമ്പത് ശിഖരങ്ങളും ഒമ്പത് പിരമിഡൽ ശിഖരങ്ങളുമുണ്ട്.…

Read More

ഗണപതിക്കു നേദിച്ച 11 കിലോ ലഡു അപ്രത്യക്ഷമായി; ഗണേശ സൂത്രമാണോയെന്ന് സംശയിച്ച് ഭക്തർ

ഉത്തരേന്ത്യയിൽ വളരെ ആഘോഷപൂർവം നടത്താറുള്ള ചടങ്ങാണ് ഗണേശ ചതുർഥി. പത്ത് ദിവസത്തോളം നീണ്ടു നിൽക്കാറുള്ള ഈ ആഘോഷത്തിൽ ഗണപതി‌യുടെ ഇഷ്ട ഭക്ഷണമാ‌യ മോദകം, ലഡു എന്നിവ നിവേദ്യമായി അർപ്പിക്കാറുണ്ട്. ഗണേശ ചതുർഥി ആഘോഷങ്ങൾ ഗംഭീരമായി അരങ്ങേറുമ്പോഴാണ് ഭക്തരെ ഒന്നടങ്കം ഞെട്ടിച്ച സംഭവമുണ്ടായത്. പ്രാദേശിക യുവജന സംഘമായ ഓംകാർ സേവാ സമിതി’ മദീനഗുഡ ദേശീയ പാതയിൽ നടത്തിയ ആഘോഷങ്ങൾക്കിടെ ഗണപതിക്ക് പുണ്യ നിവേദ്യമായി സംഘാടകർ 11 കിലോഗ്രാം തൂക്കമുള്ള ലഡ്ഡു സമർപ്പിച്ചിരുന്നു.  എന്നാൽ ഗണപതിക്ക് സമർപ്പിച്ച 11 കിലോഗ്രാം ഭാരമുള്ള ലഡ്ഡു  അപ്രത്യക്ഷമായി. ഭക്തർ അമ്പരന്നു. ഭഗവാൻ അത് ഭോജിച്ചതാകാം എന്ന് ഭക്തരിൽ  ചിലർ പറഞ്ഞു. മൂഷികൻ കൊണ്ടു പോയതാകാമെന്ന് മറ്റു ചിലരും അടക്കം പറഞ്ഞു. എന്നാൽ കാര്യത്തിന്‍റെ നിജ സ്ഥിതിയെ കുറിച്ച് സംഘാടകർ അന്വേഷണം ആരംഭിച്ചു. സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആ ഞെട്ടിക്കുന്ന കാര്യം പുറത്തു വന്നത്.…

Read More

ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് വിദ്യാർഥിയ്ക്ക് കിട്ടിയത് ചത്ത തവളയെ

ഹോസ്റ്റലിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് ചത്ത തവളയെ കണ്ടെത്തി. കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്‌നോളജിയിലെ ഒരു വിദ്യാർഥിയാണ് സംഭവം പുറത്ത് വിട്ടത്. ആര്യൻഷ് എന്ന വിദ്യാർത്ഥി തന്‍റെ ദുരനുഭവം എക്സിൽ പങ്ക് വച്ചു. വിദ്യാഭ്യാസ സ്ഥാപനത്തിലെ അവസ്ഥയെ ചോദ്യം ചെയ്യുകയും ചെയ്തു.  ‘ഇത് KIIT ഭുവനേശ്വറാണ്, ഇന്ത്യയിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ 42-ാം സ്ഥാനത്താണ്, ഇവിടെ മാതാപിതാക്കൾ തങ്ങളുടെ കുട്ടിക്ക് എഞ്ചിനീയറിംഗ് ബിരുദം നേടുന്നതിന് ഏകദേശം 17.5 ലക്ഷം നൽകുന്നു. കോളേജ് ഹോസ്റ്റലിൽ വിളമ്പുന്ന ഭക്ഷണമാണിത്. മികച്ച വിദ്യാഭ്യാസത്തിനും സൗകര്യങ്ങൾക്കുമായി ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നത് എന്തുകൊണ്ടാണെന്ന് ഞങ്ങൾ ആശ്ചര്യപ്പെടുന്നു’ ഭക്ഷണത്തിൽ പൊതിഞ്ഞ തവളയുടെ ചിത്രം പങ്കിട്ടുകൊണ്ട് അരയ്ൻഷ് മൈക്രോബ്ലോഗിംഗ് സൈറ്റിൽ എഴുതി. ഏതാനും മണിക്കൂറുകൾക്ക് ശേഷം, ഇൻസ്റ്റിറ്റ്യൂട്ട് പുറപ്പെടുവിച്ച സർക്കുലറിൽ അദ്ദേഹം മറ്റൊരു അപ്‌ഡേറ്റ് പോസ്റ്റ് ചെയ്തു. സെപ്തംബർ 23-ന് മെസ് കരാറുകാരന്…

Read More

വറുത്ത പാൽ ചായയ്ക്ക് ശേഷം ‘കാരമൽ ചായ’; അസാധാരണമായ ടീ ട്വിസ്റ്റ്

ചായ ദിവസത്തിൽ ഏത് സമയത്തും ആസ്വദിക്കുന്ന ഒരു ഹൃദ്യമായ പാനീയം മാത്രമല്ല. പലർക്കും, ഇത്  അനിവാര്യമാണ്.വഴിയോരത്തെ ഹൈവേ സ്റ്റാൾ മുതൽ നീണ്ട ട്രെയിൻ യാത്രകളിൽ വരെ വിരസത ഇല്ലാതാക്കാൻ നമ്മൾ ചായ കുടിക്കാറുണ്ട്. ചായയിലും മറ്റ് ചൂടുള്ള പാനീയങ്ങൾ പോലെ നിരവധി ഇനങ്ങൾ ഉണ്ട്. പക്ഷേ എല്ലാവരും അത് പരീക്ഷിക്കുന്നത് ആസ്വദിക്കുന്നില്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ‘വറുത്ത പാൽ ചായ’ തയ്യാറാക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പലരും ഈ ചായ് വേരിയന്‍റിനെ അനുകൂലിച്ചിരുന്നില്ല. കാരാമൽ ചായ അല്ലെങ്കിൽ കാരമൽ ടീ എന്നറിയപ്പെടുന്ന മറ്റൊരു ചായ ട്വിസ്റ്റുണ്ട്. @foodiebyheart അപ്‌ലോഡ് ചെയ്ത റീലിൽ ഒരാൾ ആദ്യം പഞ്ചസാര ചേർത്ത് ചായ ഉണ്ടാക്കാൻ തുടങ്ങുന്നു. കുറച്ച് വെള്ളം ചേർത്ത് ഇളക്കുന്നതിന് മുമ്പ് അതിനെ കാരമലൈസ് ചെയ്യുന്നു. അടുത്തതായി ചായ ഇലകൾ, ഏലം, പാൽ എന്നിവ ചേർക്കുന്നു.…

Read More