സ്വന്തമായി സർവകലാശാല ആരംഭിക്കാൻ ഇലോൺ മസ്ക്

സ്വന്തമായി സർവകലാശാല ആരംഭിക്കാൻ പദ്ധതിയുമായി ടെസ്ല സ്ഥാപകനും കോടീശ്വരനുമായ ഇലോൺ മസ്ക്. ടെക്സസിലെ ഓസ്റ്റിനിലാണ് സ്വന്തമായി സർവകലാശാല തുടങ്ങാൻ മസ്ക് പദ്ധതിയിടുന്നത്. ശാസ്ത്രം എഞ്ചിനീയറിങ്, ടെക്‌നോളജി, കണക്ക് എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള നൂതന വിദ്യാഭ്യാസ പദ്ധതികൾ ലക്ഷ്യമിട്ടുകൊണ്ടാണ് സർവകലാശാല ആരംഭിക്കുക. അൻപത് വിദ്യാർത്ഥികൾക്കാണ് ആദ്യ ഘട്ടത്തിൽ പ്രവേശനം നേടാൻ സാധിക്കുന്നത്. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് അടക്കം നിരവധി ആനുകൂല്യങ്ങളും നൽകാനും പദ്ധതിയുണ്ട്. 2014 ൽ തന്‍റെ മക്കൾക്കും കമ്പനി ജീവനക്കാരുടെ മക്കൾക്കും പഠിക്കുന്നതിനായി ആഡ് ആസ്ട്ര എന്ന ചെറിയ സ്വകാര്യ സ്‌കൂളിന് മസ്ക് തുടക്കമിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സ്വന്തമായി സർവകലാശാല തുടങ്ങാനുള്ള പദ്ധതി ഇട്ടത്. യുഎസ് കോളജ് ബിരുദധാരികളുടെ കഴിവിൽ ഗണ്യമായ കുറവാണ് ഉള്ളതെന്ന് മസ്ക് വിമർശിച്ചു.

Read More

മധ്യവയസ്‌കയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവം; പ്രതി പോലീസ് പിടിയിൽ

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്ന് 56 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പോലീസ് പിടിയിൽ. ‌ ഡിസംബർ 13 ന് ഫിർദൗസ് അലി എന്നയാൾ  ജോലി വാഗ്ദാനം നൽകിയാണ് സ്ത്രീയെ തട്ടിക്കൊണ്ടുപോയത്. കൊച്ചിയിൽ ജോലി നോക്കി മടങ്ങുകയായിരുന്ന ഇവരെ മെട്രോ സ്‌റ്റേഷനിൽ എത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി. തുടർന്ന് റെയിൽവേ യാർഡിന് സമീപത്തെ ചതുപ്പിലേക്ക് കൊണ്ടുപോയി പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.  വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ തിരിച്ചറിഞ്ഞ് കൊച്ചിയിൽ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ സ്ത്രീ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു.   

Read More

ട്രെയിനിൽ യാത്ര ചെയ്ത് മോഷണം നടത്തേണ്ട വീട് കണ്ടെത്തും; ആയുധങ്ങൾ കൊണ്ട് നടക്കാറില്ല; വഴിക്കടവിലെ അക്ബറിന്‍റെ മോഷണ രീതിയെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

നിലമ്പൂര്‍: വീടുകള്‍ കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ച്ച നടത്തുന്ന പ്രതി നിലമ്പൂര്‍ പോലീസിന്‍റെ പിടിയിലായി. വഴിക്കടവ് പൂവത്തിപൊയില്‍ വാക്കയില്‍ അക്ബര്‍ (53) ആണ് പിടിയിലായത്. നവംബര്‍ 19 ന് നിലമ്പൂര്‍ വീട്ടിച്ചാല്‍ തേക്കുതോട്ടം പഠിപ്പുരക്കല്‍ വിലാസിനിയുടെ വീട് കുത്തിതുറന്ന് സ്വര്‍ണ കൈചെയിനും മോതിരവും 1000 രൂപയും മോഷ്ടിച്ച കേസിലാണ് ഇയാളെ നിലമ്പൂര്‍ സിഐ സുനില്‍ പുളിക്കല്‍ അറസ്റ്റ് ചെയ്തത്. രാത്രി ട്രെയിനില്‍ യാത്ര ചെയ്ത് ലൈറ്റുകള്‍ തെളിയാത്ത വീടുകള്‍ കണ്ടാല്‍ അത്തരം വീടുകളില്‍ മോഷണം നടത്തുകയാണ് ഇയാളുടെ രീതി. മോഷണം നടത്തുന്ന വീടിന്‍റെ പരിസരത്ത് നിന്നു ലഭിക്കുന്ന ആയുധങ്ങള്‍ കൊണ്ടാണ് വീട് കുത്തിതുറക്കാറ്. മോഷ്ടിച്ച സാധനങ്ങള്‍ വില്‍പ്പന നടത്തി ആര്‍ഭാട ജീവിതം നയിക്കുകയാണ് പതിവ്. വണ്ടൂര്‍, കരുവാരകുണ്ട് സ്റ്റേഷനുകളിലുള്‍പ്പെടെ നിരവധി മോഷണ കേസുകളിലെ പ്രതിയായാണ് ഇയാള്‍. പ്രതിയെ മോഷണം നടത്തിയ വീട്ടിലെത്തിച്ച് സിഐയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി.…

Read More

‘സംഘി ചാന്‍സലര്‍ വാപസ് ജാവോ’ ഗവർണർക്കെതിരെ കറുത്ത ബാനറുമായി എസ്എഫ്‌ഐ

കോഴിക്കോട്: മൂന്നു ദിവസത്തെ പരിപാടികളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നു രാത്രിയോടെ കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെത്താനിരിക്കെ “ചാന്‍സലര്‍ ഗോ ബാക്ക്’ എന്നെഴുതിയ കറുത്ത ബാനറുകളുമായി എസ്എഫ്‌ഐ. സര്‍വകലാശാലയുടെ പ്രവേശന കവാടഭാഗത്തും മറ്റുമായി ഉയർത്തിയ ബാനറുകളിൽ “മിസ്റ്റര്‍ ചാൻസലര്‍ യു ആര്‍ നോട്ട് വെൽക്കം, സംഘി ചാൻസലര്‍ വാപസ് ജാവോ’ എന്നിങ്ങനെയും എഴുതിയിട്ടുണ്ട്. എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി കാമ്പസ് കമ്മിറ്റിയുടെ പേരിൽ വ്യാപകമായി പോസ്റ്ററുകളും പതിച്ചു. “ചാൻസലർ കാന്പസിന് അകത്ത് സവർക്കർ കാന്പസിനു പുറത്ത്, ശാഖയിലെ സംഘിസം സര്‍വകലാശാലയില്‍ വേണ്ട, സര്‍വകാലശാലകള്‍ ആരുടെയും തറവാട്ടുസ്വത്തല്ല, ചാന്‍സലര്‍ രാജാവോ അതോ ആര്‍എസ്എസ് നേതാവോ’ തുടങ്ങിയ വാക്കുകളാണ് പോസ്റ്ററുകളിൽ. ഗവര്‍ണര്‍ക്കെതിരേ സമാധാനപരമായി കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐ നേതാക്കൾ അറിയിച്ചു. അതേസമയം ഗവര്‍ണര്‍ക്ക് സ്വാഗതമോതിയുള്ള കമാനവും ഉയര്‍ന്നിട്ടുണ്ട്. കാന്പസിൽ തിങ്കളാഴ്ച നടക്കുന്ന സെമിനാറിന്‍റെ സംഘാടകരാണ് ഇതു സ്ഥാപിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് ഗവര്‍ണറുടെ…

Read More

തട്ടിയും തടഞ്ഞും ഒരു ബസ് യാത്ര; നവകേരള സദസ് സർക്കാരിന്‍റെ പ്രതിരോധയാത്രയായെന്ന് ആക്ഷേപം

തിരുവനന്തപുരം: പ്രതിഛായ മിനുക്കൽ ലക്ഷ്യമിട്ടും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കമെന്ന നിലയിലും മഞ്ചേശ്വരത്തുനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ആരംഭിച്ച നവകേരള സദസ്‌ പാതിയിലേറെ ജില്ലകൾ പിന്നിട്ടപ്പോൾ പ്രതിരോധത്തിലായ അവസ്ഥയിലാണ് സർക്കാർ. ഓരോ ദിവസവും പുതിയ വിവാദങ്ങളും സംഘർഷങ്ങളും ഉണ്ടാകുന്നു. മുഖ്യമന്ത്രിയാണ് വിവാദങ്ങളിലെ പ്രധാന കക്ഷിയെന്നത് നവകേരള സദസിന്‍റെ ശോഭ കെടുത്തുന്നു.സംസ്ഥാനം സാന്പത്തിക പ്രതിസന്ധിയിൽ വട്ടംചുറ്റുന്പോൾ കോടികൾ ചെലവിട്ട് ഇങ്ങനെയൊരു യാത്ര നടത്തുന്നതിനെതിരേ പ്രതിപക്ഷം ആദ്യംതന്നെ രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ആഡംബര ബസിന്‍റെ കാര്യത്തിലായിരുന്നു ആദ്യ വിവാദം. ലിഫ്ട്, ടോയ്‌ലറ്റ് ഉൾപ്പെടെയുള്ള സംവിധാനമുള്ള ആഡംബര ബസിനെതിരേ വലിയ വിമർശനമുയർന്നു. ചെലവ് ചുരുക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ യാത്ര ചെയ്യുന്നതെന്ന ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ വാദത്തിനെതിരേ കണക്കുകൾ നിരത്തി പ്രതിപക്ഷം രംഗത്തെത്തി. സ്കൂൾ കുട്ടികളെ നവകേരള സദസിൽ പങ്കെടുപ്പിക്കാനുള്ള തീരുമാനവും നവകേരള സദസിന് സ്കൂൾ ബസ്…

Read More

കേരള വിദ്യാഭ്യാസ മാതൃക നേരിട്ടറിയാൻ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കോഴിക്കോടെത്തി

കോഴിക്കോട്: കേരളത്തിന്‍റെ പൊതു വിദ്യാഭ്യാസ മാതൃകയുടെ മികവ് നേരിട്ടറിയാന്‍ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അന്‍പില്‍ മഹേഷ് പൊയ്യമൊഴിയും സംഘവും ജില്ലയില്‍ സന്ദര്‍ശനം നടത്തി. മെഡിക്കല്‍ കോളേജ് കാമ്പസ് എച്ച്എസ് സ്‌കൂളിലാണ് തമിഴ്‌നാട് മന്ത്രി അന്‍പില്‍ മഹേഷ് പൊയ്യമൊഴിയും സംഘവും സന്ദര്‍ശനം നടത്തിയത്. കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യവും പാഠ്യ-പാഠ്യേതര രംഗത്തുള്ള മുന്നേറ്റവും നേരിട്ടറിയാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് തന്‍റെ സന്ദര്‍ശനമെന്ന് അന്‍പില്‍ മഹേഷ് പൊയ്യമൊഴി പറഞ്ഞു. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മനോജ് മണിയൂർ, കോഴിക്കോട് ഡിഇഒ ഷാദിയാബാനു, ആർഡിഡി സന്തോഷ് കുമാർ, പ്രിസം ഫൗണ്ടർ എ പ്രദീപ് കുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ ഡോ. എൻ. പ്രമോദ്, പിടിഎ വൈസ് പ്രസിഡന്‍റ് റജുല, എസ്എംസി ചെയർമാൻ അഡ്വ. സി. എം ജംഷീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ചേർന്ന് അവരെ…

Read More

ഇതെന്താ നടയടിയോ‍? ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാരെ മുഖ്യമന്ത്രിയുടെ ഗൺമാൻ തല്ലിച്ചതച്ചു

ആലപ്പുഴ: യൂത്ത് കോൺഗ്രസുകാരെ തല്ലിച്ചതച്ചത് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻ അനിൽ കുമാർ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ഗൺമാൻ പ്രതിഷേധക്കാരെ തല്ലി ചതയ്ക്കാനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമല്ല. സംഭവം എന്തായാലും വിവാദങ്ങൾക്ക് കാരണമായി. മുഖ്യമന്ത്രിയുടെ ഗൺമാനു നേരെ ആദ്യമായല്ല വിവാദമുണ്ടാകുനനത്. ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തതും ഈ ഗണ്‍മാന്‍ തന്നെയാണ്. മുഖ്യമന്ത്രിയുടെ ബസ് കടന്നു പോയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു. സ്ഥലത്തുണ്ടായിരുന്ന പോലീസ് അപ്പോൾ തന്നെ പ്രവർത്തകരെ തടഞ്ഞു. ഈ സമയത്ത് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഗണ്‍മാനും എസ്കോര്‍ട്ട് വാഹനത്തിലുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരും വളഞ്ഞിട്ടടിക്കുകയായിരുന്നു. മുദ്രാവാക്യം വിളിച്ചതിന് ഇത്ര ക്രൂരമായി മര്‍ദിക്കണോ എന്നാണ് സംഭവം കണ്ടു നിന്ന പലരും ചോദിക്കുന്നത്. അത്തരത്തിലായിരുന്നു ഗൺമാൻ പ്രതിഷേധക്കാരെ തല്ലി ചതച്ചത്. നവകേരള സദസ്…

Read More

എന്‍റെ അമ്മയെ കൊന്നൂ സാർ; ഓടിയെത്തിയ പോലീസ് കണ്ടത് മാരകമുറിവേറ്റ് ജീവന് വേണ്ടി പിടയുന്ന ചന്ദ്രമതിയെ; അമ്മയെ ക്രൂരമായി വെട്ടിയത് നാലുതവണ

കൈപ്പറമ്പ് (തൃശൂർ): തോളൂർ പഞ്ചായത്തിലെ എടക്കളത്തൂരിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. പുളിഞ്ചേരി കൊട്ടിലിക്കൽ വീട്ടിൽ ചന്ദ്രമതിയമ്മ (67) ആണ് മരിച്ചത്. സംഭവത്തിൽ മകൻ സന്തോഷിനെ പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ സന്തോഷ് ഭാര്യയുമായി അകന്നാണ് കഴിയുന്നത്. എടക്കളത്തൂരിൽ വാടകവീട്ടിൽ വിധവയായ ചന്ദ്രമതിയമ്മയും മകൻ സന്തോഷും മാത്രമാണ് താമസിക്കുന്നത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞെത്തിയ സന്തോഷ് കുടുംബ വഴക്കിനെ തുടർന്ന് അമ്മയെ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. നാലുതവണ ചന്ദ്രമതിയെ വെട്ടിയശേഷം സന്തോഷ് തന്നെയാണ് വിവരം പേരാമംഗലം പോലീസിൽ വിളിച്ചറിയിച്ചത്.ഉടൻ സ്ഥലത്തെത്തിയ പോലീസ് വീടിനകത്ത് രക്തത്തിൽ കുളിച്ചുകിടക്കുന്ന ചന്ദ്രമതിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിൽ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്കും താടിക്കും വെട്ടേറ്റ ചന്ദ്രമതിയമ്മ ഇന്ന് പുലർച്ചെ മൂന്നിന് മരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. മകൻ സന്തോഷിനെ…

Read More

പരബ്രഹ്മ മൂർത്തിയുടെ ആചാരാനുഷ്ഠാനങ്ങളെ ബാധിക്കും; സർക്കാരിന് തിരിച്ചടി; ക്ഷേത്രമൈതാനത്ത് നവകേരള സദസ് വേണ്ടന്ന് ഹൈക്കോടതി

കൊല്ലം: ക്ഷേത്രമൈതാനത്ത് നവകേരള സദസ് നടത്താനുള്ള സർക്കാരിന്‍റെ നീക്കത്തിന് തിരിച്ചടി. കൊല്ലം ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവകേരള സദസ് സംഘടിപ്പിക്കാൻ ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതി ഹൈക്കോടതി റദ്ദാക്കി. കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് ചക്കുവള്ളി ക്ഷേത്രത്തോടനുബന്ധിച്ചുള്ള മൈതാനത്ത് നിശ്ചയിച്ചിരുന്നത്. ഇതിനെതിരെ ഒരുവിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നവകേരള സദസ് നടക്കുന്നത് ക്ഷേത്രത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ദീപാരാധന ഉള്‍പ്പെടെയുള്ള ആചാരാനുഷ്ഠാനങ്ങള്‍ നടക്കുന്ന സമയത്താണ് നവകേരള സദസ് നടക്കുന്നതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ 18ന് നടത്താൻ നിശ്ചയിച്ചിരുന്ന നവകേരള സദസിന് പുതിയ വേദി കണ്ടെത്തേണ്ടിവരും. 

Read More

നിലമ്പൂരിൽ കരടി ശല്യം; ബെെക്ക് യാത്രക്കാരൻ തലനാരിഴക്ക് രക്ഷപെട്ടു

മലപ്പുറം: നിലമ്പൂർ പൂക്കോട്ടുംപാടത്ത് കരടി ഇറങ്ങി. ബൈക്കിൽ വന്ന യുവാവിന്‍റെ മുന്നിലേക്ക് കരടി ചാടുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിൽ ആദ്യം പരിഭ്രമിച്ചെങ്കിലും കരടിയിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കർഷകൻ സ്ഥാപിച്ച തേനീച്ച കൂടുകൾ കഴിഞ്ഞദിവസം കരടി നശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം പന്തല്ലൂർ അത്തിക്കുന്നിൽ കരടിയെ വനംവകുപ്പ് കൂടുവെച്ച് പിടികൂടിയിരുന്നു. രണ്ട് മാസമായി പ്രദേശത്ത് കരടി ശല്യം രൂക്ഷമായിരുന്നു. ആളുകൾക്ക് പുറത്തിറങ്ങാൻ പോലും ഭയമായിരുന്നു. 15 വീടുകളുടെയും ഏഴ്‌ കടകളുടെയും വാതിലുകൾ കരടി തകർത്തിരുന്നു. കരടി ശല്യം രൂക്ഷമായതോടെ വനപാലകർ കൂടുവെച്ച് കരടിയെ പിടികൂടുകയായിരുന്നു. അതേസമയം, വയനാട് വാകേരിയിൽ യുവാവിനെ കൊന്ന കടുവയ്ക്കായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടക്കുന്പോഴാണ് നിലമ്പൂരിൽ കരടി ശല്യം ഉണ്ടായത്. കൂടല്ലൂർ ഗ്രാമത്തിൽ മൂന്ന് സ്ഥലത്ത് കടുവയെ പിടികൂടാനായി കൂടൊരുക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം പാലക്കാട് ധോണിയിൽ പുലിയിറങ്ങി. ചേറ്റിൽവെട്ടിയ ക്ഷേത്രത്തിന്…

Read More