സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണം ! ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വന്‍വിവാദത്തില്‍

സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്നു പറഞ്ഞ തമിഴ്‌നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വന്‍ വിവാദത്തില്‍.

സനാതന ധര്‍മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും അതിനെ എതിര്‍ത്താല്‍ മാത്രം പോര, നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടതെന്നുമാണ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്.

ഉദയനിധിയുടെ വാക്കുകള്‍ ഇങ്ങനെ…ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ.

അങ്ങിനെതന്നെയാണ് സനാതനവും. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടത്.

സനാതന ധര്‍മമെന്ന വാക്ക് സംസ്‌കൃതത്തില്‍ നിന്നാണ് വന്നത്. ഇതു സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ്. മാറ്റാന്‍ കഴിയാത്തതെന്നും ചോദ്യം ചെയ്യാന്‍ പാടില്ലാത്ത് എന്നുമാണ് ഇതിന്റെ അര്‍ഥം. ഉദയനിധി പറഞ്ഞു.

ഉദയനിധിയുടെ പ്രസ്താവനയ്ക്കെതിരേ ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തെത്തി. സനാതന ധര്‍മത്തെ മലേറിയോടും ഡെങ്കിപ്പനിയോടും ഉപമിച്ച് നിര്‍മാര്‍ജം ചെയ്യണമെന്ന് പറഞ്ഞതിലൂടെ, ഭാരതത്തിലെ 80 ശതമാനം ജനങ്ങളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദയനിധി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അമിത് മാളവ്യ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

എന്നാല്‍ സനാതന ധര്‍മം പിന്തുടരുന്നവരെ വംശഹത്യ നടത്തുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉദയനിധി വ്യക്തമാക്കി.

മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് സനാതന ധര്‍മം ചെയ്യുന്നതെന്നാണ് പറഞ്ഞത്. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിച്ചത്.

സനാതന ധര്‍മത്തെയും അതിന്റെ സാമൂഹിക ആഘാതത്തെയും കുറിച്ച് പെരിയാറും അംബേദ്കറും നടത്തിയ പഠനങ്ങള്‍ അവതരിപ്പിക്കാന്‍ താന്‍ തയാറാണെന്ന് ഉദയനിധി പറഞ്ഞു.

കോവിഡും മലേറിയയും ഡെങ്കിയും പോലെ സനാതന ധര്‍മവും നിരവധി സാമൂഹിക തിന്മകള്‍ക്ക് കാരണമാകുന്നതായാണ് പ്രസംഗത്തില്‍ ഉദ്ദേശിച്ചത്.

ഇതിന്റെ പേരില്‍ നിയമനടപടി നേരിടാനും മടിയില്ല. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

Leave a Comment