പാര്‍­ട്ടി­ക്ക് അ­ക­ത്തുണ്ടാ­യ തര്‍­ക്ക­ങ്ങ­ളില്‍ ത­ന്നോ­ട് സ്വീ­ക­രി­ച്ച നിലപാട് നാല് വെട്ടിൽ തീർത്തുകളഞ്ഞു; സി­പി­എം ലോ­ക്കല്‍ സെ­ക്ര­ട്ട­റി­യെ വെട്ടിക്കൊലപ്പെടുത്താനുണ്ടായ കാരണം ഇങ്ങനെ… 

 

കോ­ഴി­ക്കോ­ട്: കൊ­യി­ലാ­ണ്ടി­യില്‍ സി­പി­എം ലോ­ക്കല്‍ സെ­ക്ര­ട്ട­റി­യെ കൊ­ല­പ്പെ­ടു­ത്തിയ­ത് വ്യ­ക്തിവി­രോ­ധം തീര്‍­ക്കാ­നെ­ന്ന് പ്ര­തി അ­ഭി­ലാ­ഷിന്‍റെ മൊ­ഴി.  പാര്‍­ട്ടി­ക്ക് അ­ക­ത്തുണ്ടാ­യ തര്‍­ക്ക­ങ്ങ­ളില്‍ ത­ന്നോ­ട് സ്വീ­ക­രി­ച്ച നി­ല­പാ­ടാ­ണ് കൊ­ല­പാ­ത­ക­ത്തി­ലേ­ക്ക് ന­യി­ച്ചത്.

സം­ഭ­വ­ത്തില്‍ മ­റ്റാര്‍ക്കും പ­ങ്കി­ല്ലെ­ന്നും ത­നി­ച്ചാ­ണ് കൊ­ല ന­ട­ത്തി­യ­തെന്നും ഇ­യാള്‍ പോ­ലീസി­നോ­ട് പ­റഞ്ഞു. ഇ­യാ­ളെ വി­ശ­ദ­മാ­യി ചോദ്യം ചെ­യ്യു­മെ­ന്ന് പോ­ലീ­സ് അ­റി­യിച്ചു.

സിപിഎം ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥനാണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം.

ഇയാളുടെ ശരീരത്തില്‍ മഴു കൊണ്ടുള്ള നാലിലധികം മുറിവുകൾ ഉണ്ടായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷിനെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Related posts

Leave a Comment