ദിലീപും കാവ്യയ്ക്കും മൂന്ന് വിവാഹത്തിനുള്ള യോഗമുണ്ട് ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജ്യോതിഷന്‍…

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന നടന്‍ ദിലീപിന് കഴിഞ്ഞ കുറേനാളായി കഷ്ടകാലമാണ്

കേസില്‍ നിര്‍ണായക ദിനങ്ങള്‍ ആണ് ഇനി വരാനിരിക്കുന്നത്. കേസിന്റെ തുടര്‍ വിസ്താരം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുകയാണ്.

കേസില്‍ ഏറ്റവും സുപ്രധാനമായ സാക്ഷികളെയാണ് ഈ ഘട്ടത്തില്‍ വിസ്തരിക്കുന്നത്. ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരെ ഫെബ്രുവരി 16ന് വീണ്ടും വിസ്തരിക്കും.

കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരുടെ മൊഴി എന്തായിരിക്കും എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

മഞ്ജു വാര്യര്‍ മൊഴി മാറ്റുമോ അതോ പഴയ മൊഴിയില്‍ ഉറച്ച് നില്‍ക്കുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.

അതേ സമയം ഇപ്പോഴിതാ കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ഒരു ജ്യോല്‍സ്യന്റെ പ്രവചനമാണ്

കലിയുഗ ജ്യോതിഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഡോ. സന്തോഷ് നായര്‍ ഒരു യൂട്യൂബ് ചാനലിലൂടെയാണ് പ്രവചനം നടത്തിയിരിക്കുന്നത്.

ജ്യോതിഷന്റെ വാക്കുകള്‍ ഇങ്ങനെ…

ദിലീപ് കാവ്യയെ വിവാഹം കഴിച്ചത് മോശമായ സമയത്താണ്. കാവ്യയുടെ കാര്യം പറയുകയാണെങ്കില്‍ കാവ്യാ മാധവന്റെ നക്ഷത്ര പ്രകാരം ദിലീപ് അവരെ മോശമായ സമയത്താണ് വിവാഹം കഴിച്ചത്.

കാവ്യയുടെ ഗ്രഹനിലയുടെ ഏഴാം ഭാവത്തിലും പ്രശ്‌നങ്ങള്‍ ഉണ്ട്. അവര്‍ക്ക് വിവാഹ ജീവിതം പരാജയമാണ്. വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിക്കും.

ഏഴാം ഭാവത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. ദിലീപും കാവ്യയും തമ്മില്‍ ചേരുന്ന സമയത്ത് ഒരാള്‍ക്ക് കണ്ടകശനിയും ഒരാള്‍ക്ക് ഏഴരാണ്ട് ശനിയും ആയിരുന്നു.

കണ്ടകശനിയിലും ഏഴരാണ്ട് ശനിയിലും വിവാഹം കഴിക്കുക എന്ന് പറഞ്ഞാല്‍ അത് വളരെ പ്രയാസമാണ്.

ഇവരുടെ വിവാഹം നടക്കുന്ന സമയത്ത് ഇവര്‍ക്ക് വേണ്ടപ്പെട്ട ഒരാള്‍ തന്നോട് ഇതേ കുറിച്ച് ചോദിച്ചിരുന്നതായും ജ്യോതിഷന്‍ പറയുന്നു.

2017 മുതല്‍ 2019 വരെ ഇവര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ പാടില്ല എന്നാണ് അന്ന് പറഞ്ഞിരുന്നത്. ഇനി വിവാഹം കഴിച്ചാല്‍ ഒരുപാട് നാശങ്ങള്‍, നഷ്ടങ്ങള്‍, ദിലീപിന് കാരാഗൃഹ വാസം ഉണ്ട് എന്ന് വരെ പറഞ്ഞിരുന്നു.

അവര്‍ക്ക് വിശ്വാസവും കാര്യങ്ങളും ആണെങ്കിലും ഇക്കാര്യത്തില്‍ ജോതിഷം നോക്കുന്നില്ല എന്നാണത്രേ അവര്‍ പറഞ്ഞത്.

കാര്യങ്ങള്‍ അറിയാമെന്നുളള ജോതിഷന് ജോതിഷം നൂറ് ശതമാനം സത്യം തന്നെയാണ്. ഇവരുടെ കാര്യത്തില്‍ ഇത് വളരെ ശരിയുമാണ്. അതിന്റെ ഫലമായാണ് അവര്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

കാവ്യയെ സംബന്ധിച്ച് അവര്‍ക്ക് മൂന്ന് വിവാഹത്തിന് യോഗം. ദിലീപിന്റെ കാര്യം നോക്കുമ്പോള്‍ ദിലീപിനും മൂന്ന് വിവാഹത്തിന് യോഗം.

ഏഴാംഭാവം വെച്ച് നോക്കുമ്പോള്‍ വിവാഹ ജീവിതത്തില്‍ കാവ്യയ്ക്ക് ഒരു സമാധാനവും കിട്ടില്ല. ഇതെല്ലാം അതിന്റെ ഒരു ഭാഗമാണ്. നമ്മള്‍ ചേര്‍ക്കേണ്ടതേ ചേര്‍ക്കാവൂ.

ഇപ്പോള്‍ സ്വര്‍ണത്തിന്റെ കൂടെ ചെമ്പ് ചേര്‍ക്കാം. എന്നാല്‍ ഇരുമ്പ് ചേര്‍ക്കാന്‍ സാധിക്കില്ല.

ജോതിഷത്തിനകത്ത് ഈ കാര്യങ്ങളെല്ലാം വളരെ കറക്ട് തന്നെയാണ്. ഇതെല്ലാം നോക്കണമെന്ന് തന്നെയാണ് കലിയുഗ ജ്യോതിഷന്‍ എന്ന നിലയില്‍ തന്റെ അഭിപ്രായം.

ജ്യോതിഷ ശാസ്ത്രം ഒരു പരിചയവുമില്ലാത്ത സ്ത്രീയെ കുറിച്ച്, ഒരു പരിചയവുമില്ലാത്ത പുരുഷനെ കുറിച്ച്, അറിയാന്‍ കഴിയുന്ന ഒന്നാണ്.

അപ്പോള്‍ പൊരുത്തം നോക്കണം. നോക്കാതിരിക്കാന്‍ പാടില്ല. ചിലര്‍ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി ജ്യോതിഷത്തെ അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ മാറ്റും.

കറക്ടായിട്ട് കാര്യങ്ങള്‍ അറിയാവുന്ന ജ്യോതിഷന് ഒരു ജാതകത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കറക്ടായി അറിയാന്‍ കഴിയും.

ദിലീപിന്റെയും കാവ്യയുടെയും കാര്യത്തില്‍ പരിഹാരം ചെയ്യണം. വിവാഹത്തിന് മുന്നേ പരിഹാരം ചെയ്തിട്ട് ആയിരിക്കണമായിരുന്നു വിവാഹം കഴിക്കേണ്ടിയിരുന്നത്.

പക്ഷേ അവര്‍ ആ പരിഹാരം ചെയ്തില്ല. പരിഹാരം ചെയ്യാത്തിടത്തോളം ഇവരുടെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകില്ല.

അവരുടെ രണ്ട് പേരുടെയും ഗ്രഹനില പരിശോധിച്ച് ആചാര്യന്മാര്‍ പറഞ്ഞ് തന്നിരിക്കുന്ന പരിഹാര ക്രിയകള്‍ ചെയ്താല്‍ പ്രശ്‌നങ്ങളെല്ലാം മാറി മറിയാനുള്ള സാധ്യതയുണ്ട്.

ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് തനിക്ക് അറിയാമെന്നും എന്നാല്‍ അത് ഇപ്പോള്‍ പറഞ്ഞാല്‍ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി ആകുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

Related posts

Leave a Comment