എനിക്ക് വാക്‌സിന്‍ വേണമെന്ന് നിന്നോട് പറഞ്ഞോടാ ഹമുക്കേ ! വാക്‌സിനെടുക്കാന്‍ ചെന്ന ഉദ്യോഗസ്ഥരെ ഓടിച്ചിട്ട് കടിച്ച് തെരുവ് നായ

തിരുവനന്തപുരത്ത് നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ ചെയ്യുന്നതിനിടെ രണ്ട് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നായയുടെ കടിയേറ്റു.

കല്ലറയിലേയും വര്‍ക്കലയിലേയും ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരെയാണ് നായ കടിച്ചത്. കല്ലറ ഗ്രാമ പഞ്ചായത്തിലെ വാക്‌സിനേഷന്‍ ക്യാമ്പില്‍ ജോലി ചെയ്തിരുന്ന ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറായ കാട്ടാക്കട സ്വദേശി വിഷ്ണുവിനാണ് നായയുടെ കടിയേറ്റത്.

കല്ലറ മൃഗാശുപത്രിക്ക് കീഴിലുള്ള കൊടി തൂക്കി കുന്ന് സബ് സെന്ററിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

മിതൃമ്മല സ്‌നേഹതീരത്തിന് സമീപം പേവിഷ ബാധക്കെതിരെയുള്ള വാക്സിന്‍ നല്‍കുന്നതിനിടയിലാണ് നായ വിഷണുവിനെ ആക്രമിച്ചത്.

ഓടി ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും കൈകളില്‍ കടിയേല്‍ക്കുകയായിരുന്നു. വാക്‌സിന്‍ യജ്ഞത്തിന്റെ ഭാഗമായി നാല്‍പ്പതോളം നായകള്‍ക്ക് ഇവിടെ വച്ച് വാക്‌സിനേഷന്‍ നടത്തിയിരുന്നു.

നായയുടെ കടിയേറ്റതിനു പിന്നാലെ വിഷ്ണുവിനെ കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം വര്‍ക്കല ചെമ്മരുതി പഞ്ചായത്തില്‍ പേവിഷ പ്രതിരോധ കുത്തിവയ്പിനിടെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ക്കും നായയുടെ കടിയേറ്റിരുന്നു.

ചെമ്മരുതി തച്ചോട് മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ വി.എസ്.വിപിനാണ് കടിയേറ്റത്. വാക്‌സിന്‍ നല്‍കാന്‍ ശ്രമിക്കുന്നതിനിടയില്‍ വിപിന്റെ വലതു കൈയിലും തുടയിലും നായ കടിക്കുകയായിരുന്നു.

ഇതേസമയം തെരുവില്‍ അലഞ്ഞു നടക്കുന്ന നായ്ക്കള്‍ക്കു ഭക്ഷണം നല്‍കിയ സീരിയല്‍ നടിയുടെ കൈ തെരുവുനായ കടിച്ചു പറിച്ചു.

ആകാശവാണി ആര്‍ട്ടിസ്റ്റും സീരിയല്‍ നടിയുമായ ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരി വീട്ടില്‍ ഭരതന്നൂര്‍ ശാന്ത(64)യ്ക്കാണു തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കുമ്പോഴാണു സംഭവം.

വലതു കൈപ്പത്തിക്കും വിരലുകള്‍ക്കും പരുക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭരതന്നൂര്‍ മാര്‍ക്കറ്റും ജംക്ഷനും കേന്ദ്രീകരിച്ച് 50 ല്‍ കൂടുതല്‍ തെരുവുനായ്ക്കള്‍ ചുറ്റിത്തിരിയുന്നുണ്ട്.

മാര്‍ക്കറ്റ് ഭാഗത്ത് ഉള്ള നായകള്‍ക്കു അഞ്ചു വര്‍ഷമായി ഭരതന്നൂര്‍ ശാന്ത വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവന്നു നല്‍കുന്നുണ്ട്. ബുധനാഴ്ച ഭക്ഷണം കൊടുക്കുന്നതിനിടയിലാണ് ഒരു പട്ടി കടിച്ചത്.

കല്ലറ കുറ്റിമൂട്ടില്‍ വീട്ടില്‍ ഉറങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് തെരുവ് നായുടെ കടിയേറ്റിരുന്നു. അഭയ എന്ന കോളേജ് വിദ്യാര്‍ഥിനിയെയാണ് വീടിനുള്ളില്‍ കയറി നായ കടിച്ചത്.

Related posts

Leave a Comment