ഇങ്ങനെയും സ്വര്‍ണം കടത്താം..! പക്ഷേ എങ്ങനെ കടത്തിയാലും പിടിക്കും; കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നടന്നത് ഇങ്ങനെ…

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നും സൈക്കിളിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണം പിടികൂടി.

ഇന്നു പുലർച്ചെ മൂന്നിന് ദുബായിൽനിന്നും ഗോ എയർ വിമാനത്തിലെത്തിയ കാസർഗോഡ് സ്വദേശി നൗഷാദിൽ നിന്നാണ് 350 ഗ്രാം വരുന്ന സ്വർണം പിടികൂടിയത്.

കസ്റ്റംസിന്‍റെ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു യുവാവിനെ കസ്റ്റഡിയിലെടുത്ത് ബാഗേജുകൾ പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.

ദുബായിൽനിന്നും കൊണ്ടുവരികയായിരുന്ന കുട്ടികളുടെ സൈക്കിളിനുള്ളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. സൈക്കിളിന്‍റെ പെഡലിനുള്ളിലായിരുന്നു സ്വർണമുണ്ടായിരുന്നത്.

കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കസ്റ്റംസ് അസി. കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ പി.സി. ചാക്കോ, നന്ദകുമാർ, ഇൻസ്പെക്ടർമാരായ ഹബീവ്, ദിലീപ് കൗശൽ, ജോയ് സെബാസ്റ്റ്യൻ, മനോജ് യാദവ്, മല്ലിക കൗശിത്ത്, ഹവിൽദാർ കെ.ടി.എം. രാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

Related posts

Leave a Comment