ജിഷ്ണുവിന് നീതിതേടിയതുള്ള സമരത്തിൽനിന്നും പിന്നോട്ടില്ലെന്ന് ജിഷ്ണുവിന്‍റെ കുടുംബം; മരണംവരെ നിരാഹാരസമരം തുടരുമെന്ന് അമ്മാവൻ

jishnuതിരുവനന്തപുരം: ജിഷ്ണുവിന് നീതിതേടിയതുള്ള സമരത്തിൽനിന്നും പിന്നോട്ടില്ലെന്ന് കുടുംബം. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ജിഷ്ണു പ്രണോയിയുടെ കുടുംബം ഒന്നടങ്കം നിരാഹാരസമരത്തിലാണ്. മരണംവരെ നിരാഹാരസമരം തുടരുമെന്ന് ജിഷ്ണുവിന്‍റെ അമ്മാവൻ ശ്രീജിത്ത് പറഞ്ഞു.

ആശുപത്രിയിൽനിന്നും വിട്ടാൽ ഡിജിപിയുടെ ഓഫീസിലേക്ക് പോകും. എവിടെ തടഞ്ഞാലും അവിടെ സമരമിരിക്കും. മർദിച്ച പോലീസുകാർക്കെതിരെ നടപടിയുണ്ടാവണം. അവരെ സ്ഥാനത്തുനിന്നും മാറ്റണമെന്നും ശ്രീജിത്ത് ആവശ്യപ്പെട്ടു.

ജിഷ്ണുവിന്‍റെ അമ്മ മഹിജയും ശ്രീജിത്തിനൊപ്പം ആശുപത്രിയിൽ നിരാഹാരസമരത്തിലാണ്. ജിഷ്ണുവിന്‍റെ അച്ഛൻ അശോകനും അദ്ദേഹത്തിന്‍റെ സഹോദരി ശോഭയുമുൾപ്പെടെ 15 പേർ മെഡിക്കൽ കോളജ് വളപ്പിലും വ്യാഴാഴ്ച രാവിലെ നിരാഹരസമരം തുടങ്ങിയിരുന്നു.

Related posts