ഉണ്ണി മുകുന്ദനന്‍റെ വക്കീലായി ജോമോളുടെ തിരിച്ചു വരവ്; ഗംഭീരമാക്കി സോഷ്യൽ മീഡിയ

എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളാണ് നടി ജോമോൾ . കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നടിയാണ് ജോമോൾ. എന്നാൽ വളരെക്കാലമായി സിനിമയിൽ താരം സജീവമായിരുന്നില്ല. ഇപ്പോഴിതാ താരത്തിന്‍റെ ഗംഭീര തിരിച്ചു വരവ് ആഘോഷമാക്കിയിരിക്കുകയാണ് സിനിമാ ലോകം.

രഞ‍്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ഗണേശ് എന്ന ചിത്രത്തിലാണ് ജോമോളുടെ തിരിച്ചു വരവ്.ണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രത്തില്‍ മഹിമ നമ്പ്യാരാണ് നായിക. ചന്ദു സെല്‍വരാജാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം. ഉണ്ണി മുകുന്ദൻ ഫിലിസും രഞ്‍ജിത്ത് ശങ്കറിന്‍റെ ഡ്രീംസ് എൻ ബിയോണ്ടും ചേര്‍ന്നാണ് ജയ് ഗണേശ് നിര്‍മിക്കുന്നത്. വക്കീലായാണ് ജോമോൾ വേഷമിടുന്നത്.

ഈ അത്ഭുതകരമായ പ്രോജക്റ്റിന്‍റെ ഭാഗമായി ഞാൻ ഇവരുടെ ടീമിൽ ചേരുമ്പോൾ എന്‍റെ സന്തോഷത്തിന് അതിരുകളില്ല എന്ന കുറിപ്പോടെ ജോമോൾ തന്നെയാണ് ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്. താരത്തിനു ആശംസകളുമായി നിരവധി ആളുകൾ കമന്‍റ് ചെയ്തിട്ടുണ്ട്. കുട്ടിമാണിക്കു സ്വാഗതമെന്നാണ് പലരുടെയും കമന്‍റ്. നാളുകൾ കടന്നു പോയിട്ടും എന്നു സ്വന്തം ജാനകികുട്ടിയിലെ ജാനകിയെയും, മയിൽപ്പീലികാവിലെ കുട്ടിമണിയെയും മറക്കാത്ത സിനിമാ പ്രേമികൾ ഉണ്ടാവില്ല. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment