ലൊക്കേഷനിൽ വന്നിരുന്ന് തിരക്കഥയിൽ മാറ്റം വരുത്തണമെന്ന് പറയരുത്: മമ്മൂട്ടിയോട് ജോയ് മാത്യു

മമ്മൂട്ടി നായകനായി എത്തിയ അങ്കിൾ സംവിധാനം ചെയ്തത് ജോയ് മാത്യുവായിരുന്നു. ചെറിയ മുടക്കു മുതലിൽ നിർമിച്ച ചിത്രം സമൂഹത്തിന് നൽകിയത് വലിയൊരു സന്ദേശമായിരുന്നു. ഇപ്പോഴിത സിനിമയെ കുറിച്ചുള്ള വിശേഷം പങ്കുവയ്ക്കുകയാണ് ജോയ് മാത്യു.

“ലൊക്കേഷനിൽ വന്നിരുന്ന് തിരക്കഥയെഴുതുന്ന ശീലം എനിക്കില്ല. തിരക്കഥ പൂർത്തിയാക്കിയ ശേഷമാണ് ഞാൻ ചിത്രീകരണം തുടങ്ങുന്നത്. തിരക്കഥയുമായി മമ്മൂട്ടിയുടെ അടുക്കലെത്തിയപ്പോൾ അദ്ദേഹം പറഞ്ഞത് നേരത്തെ ചർച്ച ചെയ്ത പ്രമേയമായതു കൊണ്ട് എനിക്ക് വായിക്കണ്ടെന്നായിരുന്നു.

എന്നാൽ അദ്ദേഹത്തോട് ഞാൻ പറഞ്ഞു, എന്തെങ്കിലും മാറ്റണമെങ്കിൽ ഇപ്പോൾ പറയണം. അല്ലാതെ ലൊക്കേഷനിൽ വന്നിരുന്നിട്ട് അത് മാറ്റണം ഇത് മാറ്റണം എന്നൊന്നും പറയരുത്.(മമ്മുക്കയോട് അങ്ങനെ പറയാനുള്ള സ്വാതന്ത്രം എനിക്കുണ്ട്.).

ഒരു സൂപ്പർ താരമെന്ന മനോഭാവത്തോടെ മമ്മൂട്ടി എന്നെ ഒരിക്കലും സമീപിച്ചിട്ടില്ല. 212 തീയറ്ററുകളിൽ അങ്കിൾ റിലീസ് ചെയ്യാൻ സാധിച്ചതും മോശമല്ലാത്ത തുകയ്ക്ക് സാറ്റലൈറ്റ് വിൽക്കാൻ കഴിഞ്ഞതും മമ്മൂട്ടി അഭിനയിച്ചതുകൊണ്ടു മാത്രമാണ്’- ജോയ് മാത്യു പറഞ്ഞു.

Related posts