ഡല്‍ഹി മെട്രോയില്‍ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ് ! ഡല്‍ഹി പോലീസിന് നോട്ടീസയച്ച് വനിതാ കമ്മീഷന്‍…

ഡല്‍ഹി മെട്രോയില്‍ യുവാവ് സ്വയംഭോഗം ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍.

ഇത് സംബന്ധിച്ച് ഡല്‍ഹി പോലീസിന് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ നോട്ടീസയച്ചു.

സംഭവം അതീവ ഗുരുതരമായ വിഷയമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട സ്വാതി, എഫ്‌ഐആറിന്റെ പകര്‍പ്പും സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും മേയ് ഒന്നിനകം അറിയിക്കാനും ഡല്‍ഹി പൊലീസിനു നിര്‍ദ്ദേശം നല്‍കി.

ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്ന യുവാവ്, മൊബൈല്‍ ഫോണില്‍ വീഡിയോ കണ്ടുകൊണ്ട് സ്വയംഭോഗം ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സഹയാത്രികരില്‍ പലരും ഇയാളുടെ അടുത്തുനിന്ന് എഴുന്നേറ്റു പോകുന്നത് വീഡിയോയില്‍ കാണാം.

സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തതായി ഡപ്യൂട്ടി പൊലിസ് കമ്മീഷണര്‍ ദേവേഷ് കുമാര്‍ മഹ്‌ല അറിയിച്ചു.

ഐപിസി 294-ാം വകുപ്പ് പ്രകാരം റജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

‘ഒരു വൈറല്‍ വീഡിയോയില്‍, ഡല്‍ഹി മെട്രോയില്‍ യാതൊരു ലജ്ജയുമില്ലാതെ ഒരു പുരുഷന്‍ സ്വയംഭോഗം ചെയ്യുന്നത് കണ്ടു. ഇത് അസഹനീയവും അറപ്പുളവാക്കുന്നതുമാണ്. ഇക്കാര്യത്തില്‍ കുറ്റക്കാരനായ വ്യക്തിയെ എത്രയും വേഗം അറസ്റ്റ് ചെയ്യുകയും കടുത്ത നടപടി സ്വീകരിക്കുകയും വേണം. ഡല്‍ഹി മെട്രോയില്‍ ഇതുപോലുള്ള പ്രവൃത്തികള്‍ വളരെയധികം വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിച്ചേ തീരൂ. അങ്ങനെ മെട്രോയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണം’ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു.

അതേസമയം, വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ഡല്‍ഹി മെട്രോ അധികൃതര്‍ രംഗത്തെത്തിയിരുന്നു.

യാത്രക്കാര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്റ്റേഷനും കോറിഡോറും സമയവും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ സഹിതം ഡല്‍ഹി മെട്രോയുടെ ഹെല്‍പ്പ്‌ലൈനില്‍ അറിയിക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Related posts

Leave a Comment