നട്ടു വളര്‍ത്തി കുഞ്ഞിനെപ്പോലെ പരിപാലിച്ച ആല്‍മരത്തിന്റെ കല്യാണം നടത്തി സ്ത്രീ ! ഭര്‍ത്താവിനോടുള്ള വാഗ്ദാനം നിറവേറ്റാനായെന്ന് രേഖാ ദേവി…

നമ്മുടെ പ്രകൃതിയില്‍ മരങ്ങള്‍ക്കുള്ള പ്രാധാന്യം പറയേണ്ടതില്ലല്ലോ…പല രാജ്യങ്ങളും നേരിടുന്ന ഒരു വിപത്താണ് വന നശീകരണം.

എന്നാല്‍ മരങ്ങളെയും പ്രകൃതിയെയും അളവറ്റു സ്‌നേഹിക്കുന്നവരും ഈ സമൂഹത്തിലുണ്ട്. പശ്ചിമ ബംഗാളില്‍ ഒരു കുഞ്ഞിനെപ്പോലെ ആല്‍മരത്തെ വളര്‍ത്തി വിവാഹം കഴിപ്പിച്ച സംഭവം ഇതിന് ഉദാഹരണമാണ്.

പുര്‍ബ ബര്‍ധമാനിലെ മെമാരിയിലാണ് ആല്‍മരത്തിന് വിവാഹ ചടങ്ങ് നടന്നത്. സ്വന്തം കുഞ്ഞിനെപ്പോലെ ഒരു സ്ത്രീയാണ് ഈ മരത്തെ പോറ്റിവളര്‍ത്തിയത്.

കാലക്രമേണ, ആല്‍മരം വളരുകയും അതിന്റെ ശാഖകള്‍ വികസിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തന്റെ ‘മകന്‍’ വിവാഹം കഴിക്കുന്നതാണ് ഉചിതമെന്ന് സ്ത്രീക്ക് തോന്നി, അതിനാല്‍ അവള്‍ വിവാഹ ചടങ്ങ് നടത്തുകയും ചെയ്തു.

രേഖാദേവി പറയുന്നതനുസരിച്ച്, ആല്‍മരം തൈയായിരുന്ന കാലം മുതല്‍ സ്വന്തം മകനായി കണ്ടാണ് അവര്‍ വളര്‍ത്തിയത്.

വിവാഹിതരായ രണ്ട് പെണ്‍മക്കള്‍ ഉണ്ടായിരുന്നിട്ടും, പ്രിയപ്പെട്ട മരത്തിന് ഒരു വിവാഹം നടത്താന്‍ അവര്‍ക്കു അതിയായ ആഗ്രഹമുണ്ടായി.

ഒരു ദിവസം, ആല്‍മരത്തിന്റെ ചുവട്ടില്‍ തന്നെ ‘വധുവിനെ’ കണ്ടെത്തുകയും, അത് വിധിയാണെന്ന് തീരുമാനിക്കുകയും ചെയ്തു.

മരിക്കുന്നതിന് മുമ്പ് അവരുടെ ഭര്‍ത്താവ് ആല്‍മരത്തിന്റെ കല്യാണം നടത്താമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

നാട്ടില്‍ നിന്നുള്ള സാമ്പത്തിക പിന്തുണയോടെ, രേഖാ ദേവിക്ക് ഒടുവില്‍ ഭര്‍ത്താവിന്റെ വാഗ്ദാനം നിറവേറ്റാനും തന്റെ ‘മകനെ’ നല്ലരീതിയില്‍ വിവാഹം കഴിപ്പിക്കാനും കഴിഞ്ഞു.

”ഞാന്‍ സുഹൃത്തുക്കളെയും അയല്‍ക്കാരെയും കല്യാണത്തിന് ക്ഷണിച്ചു. പാരമ്പര്യമനുസരിച്ച്, പുരോഹിതന്‍ മരത്തെ സാരി-ധോതി ധരിപ്പിച്ച് സിന്ദൂരമണിയിച്ചു, ”രേഖാ ദേവി പറഞ്ഞു.

പാരിജാത് നഗറിലെ മേമാരി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ആല്‍മരത്തിന്റെ വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ നിരവധി നാട്ടുകാര്‍ അന്ന് വൈകുന്നേരം തടിച്ചുകൂടി.

സ്വന്തം കുഞ്ഞിനെപ്പോലെ മരത്തെ വളര്‍ത്തിയ രേഖാദേവി അതീവ സന്തോഷവതിയായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എത്തിച്ചേരാന്‍ ക്രമീകരണം ഒരുക്കുകയും ചെയ്തു.

Related posts

Leave a Comment