വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കിയ സംഭവം ! ഹണിട്രാപ്പ് സാധ്യത അന്വേഷിച്ച് പോലീസ്…

മലപ്പുറത്ത് വ്യാപാരിയെ കൊലപ്പെടുത്തിയ മൃതദേഹം ട്രോളിബാഗിലാക്കിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്.

സംഭവത്തില്‍ ഇതിനോടകം മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സിദ്ധിഖിന്റെ ഹോട്ടലിലെ ജീവനക്കാരായ ഷിബിലി, ഷിബിലിയുടെ സുഹൃത്ത് ഫര്‍ഹാന, ചിക്കു എന്ന ആഷിക്ക് എന്നിവരാണ് പിടിയിലായത്.

ചെന്നൈയില്‍വച്ചാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. അട്ടപ്പാടി ചുരത്തില്‍ കണ്ടെത്തിയ രണ്ടു പെട്ടികളില്‍ കൊല്ലപ്പെട്ട കോഴിക്കോട് ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ മൃതദേഹമാണെന്നാണ് സംശയം.

ഒന്‍പതാം വളവിലാണ് രണ്ടു ട്രോളി ബാഗുകള്‍ കണ്ടെത്തിയത്. കേസില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ രാവിലെ ആരംഭിക്കും. കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദിഖ് (58) ആണു കൊല്ലപ്പെട്ടത്.

സിദ്ദീഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ഡി കാസയില്‍ വച്ചാണ് കൊലപ്പെടുത്തിയതെന്നാണ് നിഗമനം.

കൊലപാതകത്തിനു പിന്നില്‍ ഹണി ട്രാപ്പാണോ എന്നും അന്വേഷിക്കുന്നുണ്ട്. മരിച്ച സിദ്ദിഖിന്റെ ഭാര്യ: ഷക്കീല. മക്കള്‍: ഷുഹൈല്‍, ഷിയാസ്, ഷാഹിദ്, ഷംല.

ദിവസങ്ങളായി ഫോണില്‍ കിട്ടാത്തത്തോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് സിദ്ദീഖിന്റെ സഹോദരന്‍ പറഞ്ഞു. ഷിബിലിയെ പിരിച്ചുവിട്ട ദിവസമാണ് സിദ്ദിഖിനെ കാണാതായതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് സിദ്ദിഖ് വീട്ടില്‍ നിന്ന് പോയത്.ഹോട്ടലിലെ മേല്‍നോട്ടക്കാരനായിരുന്നു ഷിബിലി.

മറ്റ് തൊഴിലാളികള്‍ ഷിബിലിയുടെ പെരുമാറ്റദൂഷ്യത്തെപ്പറ്റി പരാതിപ്പെട്ടിരുന്നു. ഷിബിലിയ്ക്ക് കുറച്ചു ദിവസത്തെ ശമ്പളം നല്‍കാനുണ്ടായിരുന്നു.

അതു കൊടുത്ത് അവരെ കടയില്‍നിന്ന് ഒഴിവാക്കി. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സിദ്ദീഖ് കടയില്‍നിന്ന് പോയി.

വൈകിട്ട് ഹോട്ടലിലെ സ്റ്റാഫ് സാധനങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖിനെ വിളിച്ചപ്പോള്‍ തലശേരിയിലാണ്, വരാന്‍ വൈകും, നിങ്ങള്‍ തന്നെ സാധനങ്ങള്‍ വരുത്താനാണ് അവരോട് പറഞ്ഞത്.

എന്നാല്‍ അതിനു ശേഷം രാത്രിയില്‍ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. സാധാരണ യാത്രയില്‍ ഫോണ്‍ ഓഫ് ആയാലും പിന്നീട് തിരിച്ചു വിളിക്കുന്നതാണെന്നും സഹോദരന്‍ പറയുന്നു.

കോഴിക്കോടും ഹോട്ടല്‍ നടത്തുന്ന സിദ്ദിഖ് ചിലപ്പോള്‍ രണ്ടു ദിവസമൊക്കെ അവിടെ താമസിക്കാറുണ്ട്. അതിനു ശേഷമാണ് വീട്ടിലേക്ക് വരാറ്.

എന്നാല്‍ പോയി കുറച്ചു ദിവസങ്ങളായിട്ടും യാതൊരു വിവരവും ലഭിച്ചില്ല. ഹോട്ടലില്‍നിന്ന് ഇങ്ങോട്ട് ജീവനക്കാര്‍ വിളിക്കുകയും ചെയ്തു.

ഇതോടെയാണ് പരാതി നല്‍കിയത് സിദ്ദിഖിന്റെ സഹോദരന്‍ പറഞ്ഞു. രണ്ടു ലക്ഷത്തോളം രൂപ സിദ്ദിഖിന്റെ എടിഎം വഴി നഷ്ടമായെന്നും സഹോദരന്‍ പറയുന്നു.

സിദ്ദിഖിനെ കാണാതായതിനു പിന്നാലെ അക്കൗണ്ടില്‍നിന്ന് തുടര്‍ച്ചയായി പലയിടങ്ങളില്‍നിന്നായി പണം പിന്‍വലിച്ചിരുന്നുവെന്ന് മകന്‍ പറഞ്ഞു.

കോഴിക്കോട്, അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍ നിന്നാണ് പണം പിന്‍വലിച്ചത്. പുലര്‍ച്ചെ മൂന്നിനു ശേഷമാണ് പണം പിന്‍വലിക്കപ്പെട്ടതെന്നും സഹോദരന്‍ പറയുന്നു.

ഈ എടിഎം കൗണ്ടറുകളിലെ സിസിടിവി പരിശോധിച്ചപ്പോള്‍ പണം പിന്‍വലിച്ചത് സിദ്ദിഖ് അല്ലെന്ന് മനസ്സിലായി. ഏതാണ്ട് മുഴുവന്‍ തുകയും അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ടെന്നും മകന്‍ പറഞ്ഞു.

Related posts

Leave a Comment