മലയാളത്തിലെ ജനപ്രിയ നടന്മാർ ആരൊക്കെ? ടോപ് 5 ലിസ്റ്റിൽ ഈ താരങ്ങൾ…

സിനിമ മേഖലയിലെ ജയപരാജയങ്ങൾ പ്രവചിക്കാൻ ബുദ്ധിമുട്ടാണ്. മാറ്റത്തിനനുസരിച്ച് പുതിയ പരീക്ഷണങ്ങൾ നടത്തുമ്പോൾ ചിലതൊക്കെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കും. എന്നാൽ മറ്റ് ചിലതാകട്ടെ പ്രതീക്ഷിച്ച അത്രയും വിജയിക്കുകയുമില്ല.

ഇപ്പോഴിതാ ജനപ്രീതിയില്‍ ഏറ്റവും മുന്നിലുള്ള അഞ്ച് മലയാളി നായക താരങ്ങളുടെ ലിസ്റ്റ് പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ മീഡിയ കള്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.

ജനുവരി മാസത്തെ വിലയിരുത്തല്‍ അനുസരിച്ചുള്ള പട്ടികയാണിത്. 2023 ഡിസംബറിലെ ഓര്‍മാക്സ് ലിസ്റ്റില്‍ നിന്നുള്ള പ്രധാന വ്യത്യാസം അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ലിസ്റ്റില്‍ നിന്ന് പുറത്തുപോയി എന്നതാണ്.

പൃഥ്വിരാജ് സുകുമാരന്‍ ആണ് പകരം എത്തിയിരിക്കുന്നത് . മറ്റ് നാല് പേരും പഴയ ലിസ്റ്റില്‍ ഉള്ളവര്‍ തന്നെയാണെങ്കിലും സ്ഥാനങ്ങളില്‍ ചെറിയ മാറ്റമുണ്ട്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ടൊവിനോ നാലാം സ്ഥാനത്തേക്കും നാലാം സ്ഥാനത്തുണ്ടായിരുന്ന ഫഹദ് ഫാസില്‍ മൂന്നാം സ്ഥാനത്തേക്കും എത്തി.

ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍ മാറ്റമൊന്നുമില്ല. ഒന്നാമത് മോഹന്‍ലാലും രണ്ടാമത് മമ്മൂട്ടിയും. ഓര്‍മാക്സ് പോപ്പുലര്‍ ലിസ്റ്റുകളില്‍ ഏറിയ പങ്കും മോഹന്‍ലാല്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുള്ളത്.

Related posts

Leave a Comment