വിക്കിയിൽ ആരാധകർ ഏറ്റവും കൂടുതൽ തെരഞ്ഞതിൽ മുന്നിൽ  ധോണി

മുംബൈ: ഇന്‍റർനെറ്റിലെ വിജ്ഞാനകോശമെന്നാണു വിക്കിപീഡിയ അറിയപ്പെടുന്നത്. എന്തിനെകുറിച്ചുമുള്ള ആളുകളുടെ അന്വേഷണവും ചെന്നെത്തിനിൽക്കുക വിക്കിപീഡിയയിലായിരിക്കും.

2023 ജൂണിൽ ക്രിക്കറ്റ് സംബന്ധിച്ച് ഏറ്റവും കൂടുതൽ വിക്കിപീഡിയയിൽ ആളുകൾ തെരഞ്ഞ രണ്ട് കളിക്കാരാണ് എം.എസ്. ധോണിയും വിരാട് കോഹ്‌ലിയും. ക്രിക്കറ്റ് സംബന്ധമായ വിക്കി സേർച്ചിൽ ആദ്യ പത്തു സ്ഥാനത്തെത്തിയ രണ്ടു കളിക്കാർ കോഹ്‌ലിയും ധോണിയുമാണ്.

4.99 ലക്ഷം തെരച്ചിലാണു വിക്കിയിൽ എം.എസ്. ധോണിയെക്കുറിച്ചുണ്ടായത്. ക്രിക്കറ്റ് സംബന്ധ വിക്കിപീഡിയ സേർച്ചിൽ ഒന്പതാം സ്ഥാനം. 5.80 ലക്ഷം തവണ കോഹ്‌ലിയുടെ വിക്കി പേജ് ആളുകൾ കണ്ടു.

ഏഴാം സ്ഥാനത്താണ് കോഹ്‌ലി. 2023 ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ, 2023 ഐസിസി ഏകദിന ലോകകപ്പ് എന്നീ പേജുകളാണ് ഏറ്റവും കൂടുതൽ ആളുകൾ കണ്ടത്. 1.91, 1.64 കോടി തവണ യഥാക്രമം ഈ പേജുകൾ ആളുകൾ തെരഞ്ഞതായാണ് വിവരം.

Related posts

Leave a Comment