രഹസ്യവിവരം ശരിയായിരുന്നു! ആ വീട്ടില്‍ നടന്നിരുന്നത്‌ പെൺവാണിഭം; അഞ്ചു സ്ത്രീകളും രണ്ടു യുവാക്കളും പിടിയിൽ

മുഹമ്മ: കായിപ്പുറം കവലയ്ക്കു സമീപം വീടു വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തിയ സംഘം പിടിയിൽ.

കലവൂർ നിവർത്തിൽ ബിനു, തലവടി തൈപ്പറമ്പിൽ വിഷ്ണു എന്നിവരാണ് പിടിയിലായ പുരുഷന്മാർ. മാരാരിക്കുളം, കണിച്ചുകുളങ്ങര, കൊമ്മാടി, കോട്ടയം തിരുവാർപ്പ് സ്വദേശിനികളാണ് യുവതികൾ.

അഞ്ചു യുവതികളും വീട്ടമ്മമാരാണ്. മുഹമ്മ കായിപ്പുറം കെ.ജി. കവലയ്ക്കു സമീപം പഴയ ആശുപത്രി കെട്ടിടത്തിൽനിന്നാണ് മുഹമ്മ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

പിടിയിലായ ബിനു ഈ വീട് ജനുവരി ഒന്നു മുതൽ വാടകയ്ക്ക് എടുത്തിരുന്നതാണെന്ന് പോലീസ് പറഞ്ഞു. രഹസ്യവിവരത്തെത്തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.

Related posts

Leave a Comment