ഓക്സ്ഫോർഡ് ഇംഗ്ലീഷ് അറിയാത്തവരും ജയിച്ചിട്ടുണ്ട്; തരൂരിനെതിരേ വീണ്ടും മുരളീധരൻ

തിരുവനന്തപുരം: ശശി തരൂരിനെതിരേ വിമർശനവുമായി വീണ്ടും കെ. മുരളീധരൻ. തിരുവനന്തപുരം കോണ്‍ഗ്രസ് മണ്ഡലമാണ്. മോദിക്കെതിരായ വികാരമാണ് തരൂരിന്‍റെ വിജയത്തിനു കാരണമെന്നും മുരളീധരൻ പറഞ്ഞു.

ഓക്സ്ഫോർഡ് ഇംഗ്ലീഷ് അറിയാത്ത കോൺഗ്രസ് നേതാവ് എ. ചാൾസ് മൂന്ന് തവണ ഇവിടെനിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

മോദി അനുകൂല പരാമർശം നടത്തിയ തരൂരിനെതിരേ വിമർശനവുമായി നേരത്തേയും മുരളീധരൻ രംഗത്തെത്തിയിരുന്നു. തരൂർ ഇനിയും മോദി സ്തുതി തുടർന്നാൽ പരസ്യമായി ബഹിഷ്കരിക്കേണ്ടിവരുമെന്നും മുരളീധരൻ പറഞ്ഞിരുന്നു.

Related posts