സാഗറിനെ കെട്ടിപ്പിടിച്ചു കിടന്ന് കഥപറയണമെന്ന് നാദിറ ! അത് കുറച്ച് ഓവറല്ലേയെന്ന് സാഗര്‍; എനിക്ക് വേണമെന്ന് മറുപടി…

പ്രണയങ്ങളാണ് ബിഗ്‌ബോസ് മലയാളം സീസണ്‍ അഞ്ചിനെ ചൂടു പിടിപ്പിക്കുന്നത്. സാഗര്‍ സൂര്യയും സെറീനയും തമ്മിലുള്ള അടുപ്പമൊക്കെ ‘സാഗറീന’ എന്ന് വിളിച്ച് ആഘോഷിക്കുകയാണ് പ്രേക്ഷകര്‍.

പ്രണയത്തിലാണെന്ന് ഇരുവരും തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും ആണെന്ന് തന്നെയുള്ള സൂചനകളാണ് ഇവരുടെ പെരുമാറ്റത്തില്‍ നിന്നൊക്കെ ലഭിക്കുന്നത്.

അതിനിടെ കഴിഞ്ഞ ദിവസം സാഗറിനോട് മറ്റൊരു മത്സരാര്‍ഥിയായ നാദിറ മെഹ്‌റിനും തന്റെ ഇഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ്.

സാഗറിനോട് പ്രണയമുള്ള കാര്യം നേരത്തെ നാദിറ ജുനൈസിനോട് പറഞ്ഞിരുന്നു. സാഗറിനും സൂചനകള്‍ നല്‍കിയിരുന്നെങ്കിലും ഇന്നലെയാണ് അത് തുറന്നു പ്രകടിപ്പിച്ചത്.

ഞാന്‍ എന്റെ ഉള്ളിലുള്ളത് നിന്നോട് പറഞ്ഞിട്ടുണ്ട്. അത് തിരിച്ചു വേണം എന്ന് വാശി പിടിക്കുന്ന ആളല്ല ഞാന്‍.

നിനക്ക് ഉണ്ടോയെന്ന് ഞാന്‍ തിരിച്ചു ചോദിച്ചിട്ടുമില്ല. കാരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് അത് പ്രശ്‌നമല്ല എന്നായിരുന്നു നാദിറ സാഗറിനോട് പറഞ്ഞത്.

നീ ഉദ്ദേശിക്കുന്ന രീതിയില്‍ എനിക്ക് എന്തായാലും ഉണ്ടാകുമെന്ന് തോന്നുന്നില്ല എന്നായിരുന്നു സാഗര്‍ ഇതിന് നല്‍കിയ മറുപടി.

എന്നാല്‍ നീ എനിക്ക് ആശ തരണമെന്നോ പ്രതീക്ഷ തരണമെന്നോ വാശി പിടിക്കുന്നില്ലെന്ന് നാദിറ പറഞ്ഞു.

ഞാന്‍ എപ്പോള്‍ അത് നിര്‍ത്തണമെന്ന് സാഗര്‍ പറഞ്ഞാലും ഞാന്‍ കേള്‍ക്കും. പക്ഷേ അത് നിര്‍ത്താന്‍ പറ്റുമോയെന്ന് അറിയില്ല. ഞാന്‍ ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നാണ് നാദിറ പറഞ്ഞത്.

എന്നാല്‍ ഇതിനോട് ഒന്നും നോ എന്നൊരു സമീപനം സാഗറിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. അതിപ്പോള്‍ സാഗറിന് തന്നെ തലവേദനയായി മാറിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ആരും സ്‌നേഹിക്കാന്‍ ഉണ്ടാവാതെ ഇരുന്ന ആള്‍ക്ക് താന്‍ കാരണം എന്തെങ്കിലും സന്തോഷം ലഭിക്കുന്നുണ്ടെങ്കിലും ആയിക്കോട്ടെ എന്ന് കരുതിയാണ് നാദിറയുടെ ഇഷ്ടത്തെ താന്‍ അവഗണിക്കാത്തത് എന്നായിരുന്നു നേരത്തെ സാഗര്‍ ജുനൈസിന് നല്‍കിയ വിശദീകരണം.

പക്ഷേ രാത്രിയില്‍ നാദിറ മുന്നോട്ട് വെച്ചൊരു ആവശ്യം സാഗറിനെ അസ്വസ്ഥനാക്കിയിരിക്കുകയാണ്.

രാത്രി സാഗറിനും സെറീനയ്ക്കും ഒപ്പമിരുന്ന് സംസാരിക്കുന്നതിനിടയില്‍ സാഗറിനെ കെട്ടിപിടിച്ചു കിടന്ന് കഥ പറയണമെന്ന് നാദിറ പറയുകയായിരുന്നു.

അപ്പോള്‍ കഥ പറഞ്ഞ് കഴിഞ്ഞില്ലേ എന്ന് സാഗര്‍ ചോദിക്കുമ്പോള്‍ കെട്ടിപിടിച്ചു കിടക്കണം എനിക്കെന്ന് നാദിറ ആവര്‍ത്തിക്കുകയായിരുന്നു.

ഉടനെ അത് കുറച്ച് ഓവറല്ലേ എന്ന് സാഗര്‍ ചോദിക്കുന്നുണ്ട്. അത് എനിക്ക് വേണമെന്നായിരുന്നു നാദിറയുടെ മറുപടി.

ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്ന സെറീന ഇത് കുറച്ചു മീറ്റര്‍ കൂടുതലാണ് എന്ന് പറയുന്നുണ്ട്. പരിധി വിട്ടാല്‍ പറയണമെന്ന് നീ പറഞ്ഞിട്ടില്ലേ എന്നാണ് അപ്പോള്‍ സാഗര്‍ നാദിറയോട് ചോദിക്കുന്നത്.

അപ്പോള്‍ അടുത്ത് കിടന്നാല്‍ മതിയെന്നും, ഇത് കൂടി പോയെങ്കില്‍ കുറയ്ക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇതില്‍ തെറ്റിദ്ധരിക്കേണ്ട ഒന്നുമില്ലെന്നുമാണ് നാദിറയുടെ മറുപടി.

ഒരാളുടെ കംഫര്‍ട്ട് സ്പേസ് പരിഗണിക്കണ്ടേ എന്ന് സെറീന അപ്പോള്‍ നാദിറയോട് ചോദിക്കുന്നുണ്ട്.

ഇതിനു ശേഷം സാഗര്‍ മാറി നിന്ന് സെറീനയോട് തനിക്ക് അത് ഒട്ടും കംഫര്‍ട്ടബിള്‍ അല്ലെന്ന് പറയുന്നുണ്ട്.

അടുത്ത് ഇരിക്കാന്‍ കുഴപ്പമില്ല, പക്ഷെ കിടക്കാനോ കെട്ടിപിടിക്കാനോ എനിക്ക് കഴിയില്ല. പരിധി വിടുന്നുണ്ട് എന്നാണ് സാഗര്‍ പറയുന്നത്.

സെറീനയും കിടക്കാന്‍ നില്‍ക്കരുതെന്ന് സാഗറിനോട് പറയുന്നുണ്ട്. എന്തായാലും ഈ സംഭവത്തിന് ശേഷം കൂടുതല്‍ അസ്വസ്ഥനായിരിക്കുകയാണ് സാഗര്‍.

നാദിറയുടേത് യഥാര്‍ത്ഥ പ്രണയമായിരിക്കെ തനിക്ക് സഹോദരിയെ പോലെ ആണെങ്കില്‍ അത് പറഞ്ഞ് അങ്ങനെ ഒരു നിലപാടില്‍ നില്‍ക്കുകയാണ് സാഗര്‍ ചെയ്യേണ്ടത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

അല്ലാതെ സാഗര്‍ സ്വീകരിക്കുന്ന സമീപനം തീ കളിയാണെന്നും സ്വന്തം കുഴി തോണ്ടുകയാണെന്നുമാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം, നാദിറ സാഗറിന്റെ പേഴ്‌സണല്‍ സ്പേസിലേക്ക് ഇടിച്ചു കേറാന്‍ ശ്രമിക്കുന്നതിനെയും പ്രേക്ഷകര്‍ വിമര്‍ശിക്കുന്നുണ്ട്.

Related posts

Leave a Comment