യുവനടനുമായി അവിഹിതബന്ധമുണ്ടെന്ന വാര്‍ത്ത പരന്നു ! ഫഹദ് ഫാസിലിന്റെ ആദ്യ നായികയുടെ കരിയര്‍ തകര്‍ന്നതിങ്ങനെ…

പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ അറിയപ്പെടുന്ന മലയാള നടനാണ് ഫഹദ് ഫാസില്‍. കൈയ്യെത്തും ദൂരത്ത് എന്ന റൊമാന്റിക് ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം.

ചിത്രം പരാജയമായെങ്കിലും ചിത്രത്തിലെ പാട്ടുകളും അതിസുന്ദരിയായ നായികയും പ്രേക്ഷകരുടെ മനം കവര്‍ന്നു.

നടി നികിത തുക്രാല്‍ ആയിരുന്നു കൈയ്യെത്തും ദൂരത്തില്‍ ഫഹദിന്റെ നായികയായി എത്തിയത്.

പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ബസ് കണ്ടക്ടര്‍, ഭാര്‍ഗവചരിതം എന്നീ സിനിമകളില്‍ കൂടി പ്രത്യക്ഷപ്പെട്ടെങ്കിലും കാര്യമായ പ്രതിഫലനമുണ്ടാക്കാന്‍ താരത്തിനായില്ല.

എന്നാല്‍ ഇക്കാലയളവില്‍ അവര്‍ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ ഒരു ഭാഗ്യപരീക്ഷണം നടത്തി നോക്കി.

സിനിമ കരിയര്‍ വെള്ളത്തിലാകുമെന്ന ഭീതിയില്‍ ഗ്ലാമറസ് റോളുകള്‍ പോലും മടിയില്ലാതെ ചെയ്യാന്‍ നിഖിത തയ്യാറായി.

ഒടുവില്‍ കന്നഡ സിനിമയില്‍ അവര്‍ വിജയിച്ചു. ഒട്ടേറെ ആരാധകരെ നേടി. എന്നാല്‍ സിനിമയില്‍ ഉദിച്ച് വന്നിരുന്ന നിഖിതയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഒരു സംഭവം എല്ലാ സന്തോഷവും തകിടം മറിക്കുകയായിരുന്നു.

കന്നഡ നടന്‍ ദര്‍ശനുമായി നടിക്ക് അവിഹത ബന്ധമുണ്ടെന്ന വാര്‍ത്ത സിനിമ സെറ്റുകളിലും, മാധ്യമങ്ങളിലും പടര്‍ന്നു.

കന്നഡ സിനിമ ലോകത്ത് തന്റേതായ ഒരു വ്യക്തിമുദ്ര നാമ്പിട്ട് തുടങ്ങിയിരുന്നെങ്കിലും ഈ സംഭവത്തോടെ അവരെ ആരാധകരും കൈവിട്ടു.

നികിത നടന്‍ ദര്‍ശന്റെ ഭാര്യയെ മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് കന്നഡ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നികിതയെ അഭിനയിക്കുന്നതില്‍ നിന്നും വിലക്കി.

ഇതോടെ ദക്ഷിണേന്ത്യന്‍ സിനിമയിലെ താരറാണിപ്പട്ടം സ്വപ്നം കണ്ട ആ പഞ്ചാബുകാരിയുടെ എല്ലാ പ്രതീക്ഷകളും അവസാനിക്കുകയായിരുന്നു.

ആരോപണങ്ങള്‍ തന്നെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ചിലര്‍ നടത്തുന്ന ഗൂഡാലോചനയാണെന്ന് നികിത വാദിച്ചു.

തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രതിഷേധവും അവര്‍ നടത്തി. ഒടുവില്‍ വിലക്ക് നീക്കം ചെയ്യാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു.

എങ്കിലും പിന്നീട് സിനിമാ രംഗത്ത് കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിയാതെ വന്നതോടെ അവര്‍ സിനിമയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

Related posts

Leave a Comment