ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു ! ആ തെറ്റ് സംഭവിച്ചത് പ്രായത്തിന്റെ പക്വതക്കുറവു കൊണ്ടെന്ന് സംയുക്ത മേനോന്‍…

ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികളുടെ ഇഷ്ടംപിടിച്ചു പറ്റിയ നടിയാണ് സംയുക്ത മേനോന്‍.

ടൊവീനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത പ്രേക്ഷകര്‍ക്ക് സുപരിചിതയായത്.

സിനിമ സെലക്ഷന്റെ കാര്യത്തിലും അഭിനയ മികവിലും സംയുക്ത മറ്റാരെക്കാളും ഒരുപടി മുമ്പിലാണ്.

കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ കടുവ എന്ന ഷാജി കൈലാസ് ചിത്രത്തില്‍ പൃഥിരാജിന്റെ നായികയായും സംയുക്ത മിന്നിത്തിളങ്ങുകയാണ്.

മൂന്ന് കുട്ടികളുടെ അമ്മ കൂടിയാണ് ചിത്രത്തിലെ സംയുക്തയുടെ കഥാപാത്രം. കടുവയുടെ പ്രമോഷന്റെ ഭാഗമായി സംയുക്ത ശ്രീകണഠന്‍ നായരുടെ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ഷോയില്‍ എത്തിയപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കടുവ ചിത്രത്തിനെ കുറിച്ചും തന്റെ പുതിയ പ്രൊജക്ടുകളെ ക്കുറിച്ചും ഷോയിലൂടെ പറഞ്ഞു. കൂടാതെ വിവാഹത്തെപ്പറ്റിയും തനിക്ക് പറ്റിയ ഒരു തെറ്റിനെക്കുറിച്ചും സംയുക്ത തുറന്ന് പറയുകയുണ്ടായി.

തീവണ്ടി എന്ന സിനിമയിലേക്ക് തനിക്ക് അവസരം ലഭിക്കുന്നത് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പാണെന്നാണ് സംയുക്ത പറയുന്നത്.

സിനിമയിലെ മറ്റൊരു നായിക പിന്മാറിയ സാഹചര്യത്തില്‍ അവര്‍ക്ക് പെട്ടന്ന് ഒരു നായികയെ വേണം ആയിരുന്നു. അങ്ങനെയാണ് തീവണ്ടിയില്‍ അവസരം ലഭിക്കുന്നത്.

സിനിമയില്‍ കൂടുതലും നായകന്‍ പുകവലിക്കുന്ന രംഗങ്ങളാണ്. പുകവലിക്കുന്ന സമയത്ത് നായിക നായകനെ തല്ലുന്ന പല രംഗങ്ങളും യഥാര്‍ഥമാണെന്നാണ് താരം പറയുന്നത്.

പത്ത് പതിനഞ്ച് പ്രാവശ്യമെങ്കിലും ടൊവിനോയെ ഞാന്‍ ആ സിനിമയില്‍ തല്ലുന്നുണ്ട്. പക്ഷെ സിനിമയില്‍ അല്ലാതെ എന്റെ ജീവിതത്തില്‍ ഒരാളേ തല്ലേണ്ടി വന്നു.

എന്നാല്‍ അതിന് ശേഷം അങ്ങനെ വേണ്ടിയിരുന്നില്ല എന്ന് തോന്നിയെന്നും സംയുക്ത പറഞ്ഞു.

എന്റെ അമ്മക്ക് ശ്വാസം മുട്ടിന്റെ പ്രശ്നം ഉണ്ട്. അങ്ങനെയുള്ള അമ്മയുടെ മുന്നില്‍ നിന്ന് പുകവലിച്ചപ്പോള്‍ ആദ്യം അയാളോട് കാര്യം മാന്യമായ രീതിയില്‍ അമ്മ പറഞ്ഞു.

പക്ഷെ അയാള്‍ മാറി നില്‍ക്കുന്നതിന് പകരം ഒരു അഹങ്കാരത്തോടെ വീണ്ടും പുക ഊതി വിട്ടപ്പോള്‍ ഞാന്‍ ചെന്ന് തല്ലുകയായിരുന്നു. അവിടെ അങ്ങനെ പ്രതികരിക്കണ്ടായിരുന്നു എന്ന് പിന്നീട് തോന്നി.

താന്‍ തെറ്റാണ് ചെയ്തതെന്ന് അംഗീകരിക്കുന്നുണ്ടെന്നും താരം പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ പ്രതികരിക്കേണ്ടത് അങ്ങനെ ആയിരുന്നില്ല എന്നും താരം പറഞ്ഞു.

അന്ന് അങ്ങനെ സംഭവിച്ചതും പ്രായത്തിന്റെ പക്വത കുറവ് കൊണ്ടാണെന്നും താരം പറഞ്ഞു. ഷോയിലൂടെ സിനിമാ വിശേഷങ്ങള്‍ മാത്രമല്ല വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും താരം പങ്കുവെച്ചു.

തന്റേത് തീര്‍ച്ചയായും ഒരു പ്രണയ വിവാഹം ആയിരിക്കും. എന്നാല്‍ കല്യാണം തന്നെ സംബന്ധിച്ച് ഒരു മാന്റേറ്ററി കാര്യമല്ലെന്നും വിവാഹത്തിന് വേണ്ടി ലൈഫ് ഇന്‍വെസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സംയുക്ത പറഞ്ഞു.

പക്ഷെ നല്ലൊരു പ്രണയം ഉണ്ടായാല്‍ തീര്‍ച്ചയായും വിവാഹം ഉണ്ടാകും. എന്നാല്‍ വിവാഹം കഴിച്ചാലും ഇല്ലെങ്കിലും താന്‍ ഒരു കുഞ്ഞിനെ ദത്ത് എടുത്ത് വളര്‍ത്തും എന്നത് ഉറപ്പായ കാര്യമാണെന്നും സംയുക്ത ഷോയിലൂടെ പറഞ്ഞു.

സിനിമ മേഖലയിലേക്ക് എത്തിയത് പോപ്‌കോണ്‍ എന്ന ചിത്രത്തിലൂടെയാണ്. എന്നാല്‍ അഭിനയിക്കണം എന്ന ആഗ്രഹത്തിന്റെ പുറത്ത് പോയി ചെയ്തതാണ് ആ സിനിമ.

അഭിനയിക്കാനുള്ള അറിവ് വളരെ കുറവായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ തന്നെ അറിയാമായിരുന്നു താന്‍ ചെയ്യുന്നത് ശരിയല്ല എന്ന്.

പക്ഷെ ഏറ്റെടുത്തതിനാല്‍ പൂര്‍ത്തിയാക്കാതെ വയ്യ. അങ്ങനെ അത് ചെയ്ത് തീര്‍ത്തും. പിന്നീട് സ്വന്തമായി എന്തെങ്കിലും നേടണം എന്ന ആഗ്രഹത്തിന്റെ പുറത്ത് നിക്കുന്ന സമയത്താണ് തീവണ്ടിയിലേക്ക് എത്തുന്നതെന്നും താരം വ്യക്തമാക്കുന്നു.

Related posts

Leave a Comment