ആത്മഹത്യ ചെയ്യാത്തത് അമ്മയെ ഓര്‍ത്തിട്ടാണെന്ന് ഭാവന എന്നോടും മഞ്ജുവിനോടും പറഞ്ഞു ! സംയുക്ത വര്‍മയുടെ വെളിപ്പെടുത്തല്‍…

ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നായികയാണ് സംയുക്ത വര്‍മ. വെറും നാലു വര്‍ഷത്തെ സിനിമ ജീവിതം കൊണ്ട് മലയാള സിനിമയിലെ എണ്ണം പറഞ്ഞ നായികമാരില്‍ ഒരാളായി മാറാന്‍ സംയുക്തയ്ക്കായി.

ഇക്കാലയളവില്‍ നിരവധി പുരസ്‌കാരങ്ങളും സംയുക്ത വര്‍മ്മ നേടിയിരുന്നു. ഇപ്പോള്‍ സിനിമകളില്‍ അഭിനയിക്കുന്നില്ല എങ്കിലും സിനിമാ മേഖലയിലെ എല്ലാവരുമായും ഇപ്പോഴും സൗഹൃദം സൂക്ഷിക്കുന്നുണ്ട് സംയുക്ത വര്‍മ്മ.

സിനിമയിലെ സുഹൃത്തുക്കളുമായുള്ള ബന്ധം കാത്തു സൂക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായ വ്യക്തിയുമാണ് സംയുക്ത

മഞ്ജു വാര്യര്‍, ഭാവന, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പം ചില്‍ ചെയ്തിരിക്കുന്ന ചിത്രങ്ങളും താരം പുറത്തു വിടാറമുണ്ട്.

അതേ സമയം നടന്‍ ബിജു മേനോനുമായുള്ള വിവാഹത്തോടെ ആണ് സംയുക്ത വര്‍മ അഭിനയം അവസാനിപ്പിച്ചത്.

കുടുംബ ജീവിതം ആസ്വദിക്കാം എന്നുള്ള തീരുമാനം ആണ് സിനിമയോടും അഭിനയത്തോടും വിട പറയാന്‍ സംയുക്തയെ പ്രേരിപ്പിച്ചത്. നടി ഭാവനയും സംയുക്തയും സഹോദരിമാരെ പോലെ പരസ്പരം സ്നേഹിക്കുന്നവരാണ്.

ഇപ്പോഴിതാ നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുക ആണ് സംയുക്ത വര്‍മ്മ.

ബിഹൈന്‍വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത ഭാവനയെ കുറിച്ചും തന്റെ മറ്റ് പ്രിയ സുഹൃത്തുക്കളെ കുറിച്ചും പറഞ്ഞ വാക്കുകള്‍ വൈറലായി മാറുകയാണ്.

നിലത്ത് വീണ് പൊട്ടി തകര്‍ന്നിട്ടും പിന്നെയും ഉയര്‍ത്തെഴുന്നേറ്റ് വന്ന കുട്ടിയാണ് ഭാവന എന്നാണ് സംയുക്ത വര്‍മ്മ പറയുന്നത്.

ഒരു സഹോദരിയെപ്പോലെ ഭാവനയെ സ്നേഹിക്കുന്നുവെന്നും സംയുക്ത വര്‍മ പറയുന്നു. ഭാവന എനിക്ക് സഹോദരിയെ പോലെയാണ്. എന്റെ സഹോദരിയുടെ കൂടെയാണ് ആ കുട്ടി പഠിച്ചത്.

അങ്ങനെയൊരു പരിചയം കൂടി എനിക്ക് ഭാവനയുമായിട്ടുണ്ട്. ഭാവന നിങ്ങള്‍ കാണുന്ന പോലെ സ്‌ട്രോങ്ങൊക്കെ ആണെങ്കിലും കഴിഞ്ഞുപോയ രണ്ട് മൂന്ന് വര്‍ഷം ആ കുട്ടി കടന്നുപോയ മെന്റല്‍ ട്രോമ ചെറിയ ട്രോമയൊന്നുമല്ലായിരുന്നു. ഞങ്ങള്‍ അടുത്ത ആള്‍ക്കാര്‍ മാത്രമെ അത് കണ്ടിട്ടുള്ളു.

പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ് തളര്‍ന്ന് പോയിടത്ത് നിന്ന് അവള്‍ തിരികെ വന്നതാണ്. അതില്‍ നിന്ന് ഒരു ശക്തി വന്നിട്ടുള്ള കുട്ടിയാണ്.

എന്റെയടുത്തും മഞ്ജുവിന്റെ അടുത്തും പറയാറുണ്ട് ഞാന്‍ ആത്മഹത്യ ചെയ്യാത്തത് അമ്മയെ ആലോചിച്ചിട്ട് മാത്രമാണെന്ന്.

അച്ഛന്‍ മരിച്ചിട്ട് അധികം ആയിട്ടില്ല. വളരെ നല്ലൊരു ഭര്‍ത്താവും കുടുംബവും സഹോദരനും നല്ല സുഹൃത്തുക്കളും ഉള്ള ആളാണ് ഭാവന.

നല്ല സപ്പോര്‍ട്ടാണ് എല്ലാവരും ഭാവനയ്ക്ക് നല്‍കുന്നത്. അതൊക്കെയാണ് ഇന്ന് ആ കുട്ടി സ്‌ട്രോങ്ങ് ആയതിന് പിന്നിലെ മറ്റൊരു കാരണം. അവള്‍ക്കുള്ളിലൊരു ദൈവാംശം ഉണ്ട്.

പിന്നെ ഗീതു മോഹന്‍ദാസ് അസാധ്യമായ കഴിവുള്ള സംവിധായികയാണ്. അവളുടെ സുഹൃത്താണ് ഞാന്‍ എന്ന് പറയുന്നത് തന്നെ എനിക്ക് അഭിമാനമാണ്.

മഞ്ജു വാര്യര്‍ എനിക്ക് എന്റെ സഹോദരിയാണ്. ബഹളം വെച്ച് നടക്കുന്ന ആളല്ല മഞ്ജു. വളരെ കൂളാണ്. സിനിമയില്‍ അഭിനയിക്കുന്ന സമയം മുതലുള്ള പരിചയമാണ്.

പാര്‍വതി ജയറാമുമായും നല്ല സൗഹൃദമുണ്ട്, സുരേഷ് ഗോപി ചേട്ടന്‍ സഹോദരനെ പോലെയാണെന്നും സംയുക്ത വര്‍മ്മ പറയുന്നു.

Related posts

Leave a Comment