മമ്മൂട്ടിയുടെ കഴുത്തിലെ ചുളിവ് മറയ്ക്കാന്‍ ഗ്രാഫിക്‌സിന് ചെലവിടുന്നത് ആറു ലക്ഷം ! തലയില്‍ പാച്ച്; വിമര്‍ശനവുമായി ശാന്തിവിള ദിനേശ്…

വിവാദപരമായ തുറന്നുപറച്ചിലുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്.

സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമാണ് ശാന്തിവിള വിമര്‍ശിക്കുന്നത്.

താന്‍ പണ്ട് ഒരു മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ എല്ലാം സിനിമകളും കണ്ടിരുന്നെന്നാണ് ശാന്തിവിള ദിനേശ്പറയുന്നത്.

ഇപ്പോള്‍ ആരാധകനല്ല, അദ്ദേഹത്തിന്റെ 25 സിനിമകളോളം കണ്ടിട്ടില്ല. അയ്യോ, സഹിക്കാന്‍ പറ്റില്ല, അതുപോലെ അദ്ദേഹത്തിന്റെ പെരുച്ചാഴി, ഊച്ചാളി എന്നൊക്കെ പറഞ്ഞ് കുറേ കൂതറ സിനിമകള്‍. നമ്മളുടെ പൈസയും കൊടുത്ത് ചീത്തയും വിളിച്ച് തിയറ്ററില്‍ നിന്ന് ഇറങ്ങിപ്പോവുന്നത് എന്തിനാണ്.

റബ്ബറിന്റെ കറ വറ്റുമ്പോള്‍ അവസാനം ഒരു വെട്ട് വെട്ടും. എന്നിട്ട് അത് അവസാനം വരെ അതിന്റെ കറ ഊറ്റിയെടുക്കും. അത് പോലെയാണ് ഇപ്പോള്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഊറ്റി എടുക്കുകയാണെന്നാണ് ശാന്തിവിള പറയുന്നത്.

ഇവരുടെ ഒക്കെ കാലഘട്ടം കഴിഞ്ഞില്ലേ, ഇനി എങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ, പത്ത് നാല്‍പത് വര്‍ഷം ആയില്ലേ. അത് കൊണ്ട് ഇനി അവരുടെ സിനിമ കാണില്ലെന്ന് തീരുമാനിച്ചാല്‍ പ്രശ്നം തീര്‍ന്നില്ലേ.

ഒടിടിയില്‍ പോലും കാണില്ല. അവര്‍ക്ക് നായക വേഷം തന്നെ ചെയ്യണം എങ്കില്‍ ചെയ്യട്ടെ. പക്ഷെ എന്നുകരുതി പതിനെട്ട് വയസ്സുള്ള കല്യാണം കഴിക്കാത്ത കഥാപാത്രമേ ചെയ്യൂ എന്ന വാശി പിടിക്കേണ്ട കാര്യമുണ്ടോയെന്നുമൊക്കെയാണ് ശാന്തിവിളയുടെ ചോദ്യം.

മോഹന്‍ലാല്‍ എത്ര വില കൂടിയ വിഗ് വെച്ചാലും അത് ആണെന്ന് എല്ലാവര്‍ക്കും അറിയാം. മമ്മൂട്ടി തലയില്‍ പാച്ച് വെച്ചിരിക്കുകയാണെന്നും, കണ്ണില്‍ ലെന്‍സ് വെച്ചിരിക്കുകയാണെന്നും ആളുകള്‍ക്ക് എല്ലാം അറിയാം.

അതുമാത്രമല്ല ഈ മമ്മൂട്ടിയുടെ കഴുത്തിലെ ചുളുവ് മാറ്റാന്‍ 6 ലക്ഷം രൂപയോളം വിലവരുന്ന ഗ്രാഫിക്സ് ഉപയോഗിക്കുന്നുണ്ടെന്നും സിനിമാക്കാര്‍ക്കെങ്കിലും അറിയാമെന്നാണ് ശാന്തിവിള പറയുന്നത്.

ഈ 73 വയസ്സായ മമ്മൂട്ടി എങ്ങനെയാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ഇവര്‍ക്ക് രണ്ട് പേര്‍ക്കുമാണ് ഇതൊന്നും അറിയാത്തത്.

ഇന്ത്യന്‍ സിനിമയില്‍ രജനികാന്ത് നടക്കുന്നത് പോലെ നടക്കാന്‍ ഇവര്‍ക്കൊന്നും ഈ ജന്മം കഴിയില്ലെന്നും ശാന്തിവിള വിമര്‍ശിക്കുന്നു,

ചങ്കൂറ്റം ഇവര്‍ക്ക് ഇല്ലാത്തിടത്തോളം കാലം ഇവരിങ്ങനെ ക്രോണിക് ബാച്ചിലറായ വേഷങ്ങള്‍ ചെയ്ത് നടക്കും. മമ്മൂട്ടി 25 വയസ്സായ ഒരു പെണ്ണിന്റെ കാമുക വേഷം ചെയ്താല്‍ ആളുകള്‍ക്ക് അറിയാം.

മോഹന്‍ലാല്‍ മലയാളം സിനിമയോട് ദ്രോഹം മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വിചാരിച്ചിരുന്നെങ്കില്‍ എത്ര നല്ല സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുമായിരുന്നുവെന്നും ശാന്തിവിള പറയുന്നു.

Related posts

Leave a Comment