ഇനി പ്രതീഷുമായി ബന്ധം തുടരില്ലെന്ന് അച്ഛന് ഉറപ്പു കൊടുത്തു ! എന്നാല്‍ പിന്നീട് സംഭവിച്ചത് മറ്റൊന്ന്;തുറന്നു പറച്ചിലുമായി സ്വാതി നിത്യാനന്ദ്…

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സീരിയലായ ഭ്രമണത്തിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് സ്വാതി നിത്യാനന്ദ്.

ചിത്രത്തില്‍ സ്വാതി അവതരിപ്പിച്ച ഹരിതയെക്കുറിച്ച് പറയാന്‍ മലയാളി വീട്ടമ്മമാര്‍ക്ക് നൂറുനാവാണ്. ഇപ്പോള്‍ മഴവില്‍ മനോരമയിലെ നാമം ജപിക്കുന്ന വീട് എന്ന പരമ്പരയില്‍ ആണ് സ്വാതി അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ആരതി എന്ന കഥാപാത്രമായിട്ടാണ് സ്വാതി ഈ പരമ്പരയില്‍ നിറയുന്നത്. അഭിനയത്തോടൊപ്പം തന്നെ ഫോട്ടോ ഷൂട്ടുകളുടെ തിരക്കില്‍ കൂടിയാണ് സ്വാതി.

കാമറമാന്‍ പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ ഭര്‍ത്താവ്. ഭ്രമണം പരമ്പരയില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും സീരിയല്‍ സെറ്റില്‍ വെച്ച് പ്രണയബദ്ധരാകുകയും പിന്നീട് വിവാഹിതരാവുകയുമായിരുന്നു.

വിവാഹശേഷവും അഭിനയിക്കാനുള്ള പ്രോത്സാഹനം തന്റെ ഭര്‍ത്താവ് ആണ് നല്‍കുന്നത് എന്ന് പലപ്പോഴും സ്വാതി വ്യക്തമാക്കിയിട്ടുണ്ട്.

സ്വാതിയുടെ പെട്ടെന്നുള്ള വിവാഹ വാര്‍ത്ത ഏവരെയും ഞെട്ടിച്ചിരുന്നു. നിരവധി സൈബര്‍ ആക്രമണങ്ങള്‍ വിവാഹത്തിനുശേഷം ഇരുവര്‍ക്കും നേരിടേണ്ടി വന്നു. ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.

പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ എല്ലാവരും പ്രശ്‌നമുണ്ടാക്കി. വീട്ടുകാരറിഞ്ഞതിന് ശേഷമാണ് സീരിയലില്‍ ഉള്ളവര്‍ പോലും പ്രണയം അറിയുന്നത്.

ഇനി ബന്ധം തുടരില്ല എന്ന ഉറപ്പുവാങ്ങിയിട്ടാണ് അച്ഛന്‍ വീണ്ടും ഭ്രമണത്തില്‍ അഭിനയിക്കാന്‍ വിട്ടത്. പക്ഷേ, അത്രമാത്രം പ്രശ്‌നമുണ്ടായിട്ടും ഞങ്ങളുടെ സ്‌നേഹത്തിന് ഒട്ടും കുറവു വരാതിരുന്നതോടെ ഒരു കാര്യം ഉറപ്പിച്ചു. ജീവിക്കുന്നെങ്കില്‍ പ്രതീഷേട്ടന്റെ ഒപ്പം മാത്രം.

പ്രണയം തുടങ്ങി രണ്ടരവര്‍ഷം കഴിഞ്ഞാണ് വിവാഹം നടന്നത്. അപ്പോഴേക്കും ലോക്ഡൗണ്‍ വന്നു. കൊട്ടും കുരവയും ആഘോഷവുമായി കുറേ സ്വര്‍ണമൊക്കെ ഇട്ട് ആര്‍ഭാടത്തോടെ നടത്തുന്ന കല്യാണത്തോടു പണ്ടേ രണ്ടുപേര്‍ക്കും താല്‍പര്യം ഇല്ലായിരുന്നു.

അങ്ങനെയാണ് ലളിതമായി വിവാഹം നടത്തിയതെന്നും സ്വാതി വ്യക്തമാക്കുന്നു.

Related posts

Leave a Comment