വെടിയേറ്റു മരിച്ച സനല്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മാതൃ സഹോദരന്റെ മകന്‍ ! ഒരു വര്‍ഷത്തിനിടെ കുടുംബത്തില്‍ രണ്ടാം ദുരന്തം…

ഇടുക്കി മൂലമറ്റത്ത് തട്ടുകടയിലെ തര്‍ക്കത്തെ തുടര്‍ന്ന് വെടിയേറ്റ് മരിച്ച സനല്‍ സാബുവിന്റെ കുടുംബത്തില്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥ. കഴിഞ്ഞ വര്‍ഷം മേയില്‍ ഇസ്രയേലില്‍ വച്ച് ഹമാസ് തീവ്രവാദികളുടെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മാതൃസഹോദരന്റെ മകനാണ് കൊല്ലപ്പെട്ട സനല്‍. കീരിത്തോട്ടില്‍ അര കിലോമീറ്ററില്‍ ചുറ്റളവിലാണ് സനലും സൗമ്യയും താമസിച്ചിരുന്നതും. സൗമ്യയുടെ മാതാവ് സാവിത്രിയുടെ മൂത്ത സഹോദരനാണ് സനലിന്റെ പിതാവ് സാബു. കഴിഞ്ഞ വര്‍ഷം സൗമ്യ മരിച്ചപ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കുമായി ഓടി നടന്നത് സനലായിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം ബസ് കണ്ടക്ടറായി ജോലി നോക്കുകയായിരുന്ന സനലിനെപ്പറ്റി നാട്ടുകാര്‍ക്കെല്ലാം നല്ല അഭിപ്രായമാണ്. സൗമ്യയുടെ മരണം സംഭവിച്ച് ഒരു വര്‍ഷംപോലും തികയും മുമ്പ് സനലും പോയതിന്റെ ആഘാതത്തിലാണ് വീട്ടുകാര്‍. ശനിയാഴ്ച രാത്രി 9.40 നു മൂലമറ്റം ഹൈസ്‌കൂളിന് മുന്നിലായിരുന്നു സംഭവം. മൂലമറ്റം സ്വദേശി മാവേലി പുത്തന്‍പുരയ്ക്കല്‍ ഫിലിപ്പ് മാര്‍ട്ടിന്‍ (കുട്ടു-26) ആണ് സനലിനെയും…

Read More

ഒറ്റക്കണ്ണന്‍ മുഹമ്മദ് ഡൈഫിനെയും യാഹ്യയെയും വധിച്ചിട്ടേ യുദ്ധം നിര്‍ത്തൂവെന്ന് നെതന്യാഹുവിന്റെ പ്രഖ്യാപനം ! ബോംബ് വര്‍ഷത്തില്‍ തകര്‍ത്തു കളഞ്ഞത് ഏഴു കിലോമീറ്റര്‍ നീളത്തിലുള്ള രഹസ്യടണല്‍…

ഹമാസിന്റെ ഖാസം ബ്രിഗേഡിന്റെ കമാന്‍ഡര്‍ മുഹമ്മദ് ഡൈഫിനെയും ബ്രിഗേഡിന്റെ ഫൗണ്ടര്‍ യാഹ്യ സിന്‍വാറിനെയും വധിച്ചിട്ടേ യുദ്ധം അവസാനിപ്പിക്കുകയുള്ളൂവെന്ന് കട്ടായം പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മുഹമ്മദ് ഡൈഫിനെ വധിക്കാനുള്ള ഇസ്രയേലിന്റെ രണ്ട് ശ്രമങ്ങളാണ് കഴിഞ്ഞയാഴ്ച്ച പരാജയപ്പെട്ടത്. രണ്ട് വധശ്രമങ്ങളില്‍ നിന്നും ഡൈഫ് വിദഗ്ദമായി രക്ഷപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധ സേന വൃത്തങ്ങള്‍ അറിയിച്ചു. ബസ്സ് ബോംബിങ് ഉള്‍പ്പടെ ഇസ്രയേലിലെ വിവിധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് ഈ 55കാരന്‍. കഴിഞ്ഞ തിങ്കളാഴ്ച്ച ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ പ്രധാനമായും ഇയാളെയായിരുന്നു ഇസ്രയേല്‍ ഉന്നം വച്ചിരുന്നത്. മുമ്പ് ഇസ്രയേലിന്റെ പല ആക്രമണങ്ങളില്‍ ഇയാള്‍ക്ക് ഒരു കണ്ണും രണ്ട് കാലുകളും ഒരു കൈയും നഷ്ടപ്പെട്ടു. ഇയാളുടെ ഭാര്യയും രണ്ട് മക്കളും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇയാള്‍ക്കൊപ്പം മറ്റ് ഏഴ് ഉന്നത ഹമാസ് കമാന്‍ഡര്‍മാരെ കൂടി ഉന്നം വച്ചാണ് ആക്രമണങ്ങള്‍ അസൂത്രണം ചെയ്തിരിക്കുന്നതെന്ന്…

Read More