കൊറോണ ദുരന്തം ചൈന ഇരന്നു വാങ്ങിയതോ ? വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലോകത്താകമാനമുള്ള വൈറസുകളെ സൂക്ഷിച്ചത് മുന്നറിയിപ്പുകള്‍ അവഗണിച്ച്

നിരവധി ആളുകളെ കൊന്നൊടുക്കിയ കൊറോണ വൈറസ് ദുരന്തം ചൈന വില കൊടുത്തു വാങ്ങിയതോ എന്ന ചോദ്യമുയരുന്നു. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് വൈറസ് പുറത്തു ചാടിയത്. 2017ലാണ് വുഹാനില്‍ ലാബ് ആരംഭിക്കുന്നത്. ഇവിടെ ഗവേഷണത്തിനായി ലോകമെമ്പാടു നിന്നും അപകടം പിടിച്ച വൈറസുകളെ വാങ്ങിക്കൊണ്ട് വന്ന് ഈ ലാബില്‍ സൂക്ഷിച്ചിരുന്നു. ഇവയില്‍ ഏതെങ്കിലും ചാടിപ്പോയാല്‍ പണിയാകുമെന്ന് അമേരിക്ക അന്നേ മുന്നറിയിപ്പു നല്‍കിയിരുന്നതാണ് എന്നാല്‍ എന്നും അമേരിക്കയെ വെല്ലുവിളിച്ചിരുന്ന ചൈന ഈ മുന്നറിയിപ്പ് പാടെ അവഗണിച്ചു. ഇത്തരത്തില്‍ ചാടിപ്പോയ വൈറസില്‍ നിന്നാണ് പുതിയ കൊറോണ വൈറസിന്റെ ഉത്ഭവം എന്നാണ് സംശയിക്കപ്പെടുന്നത്. സാര്‍സ്,മെര്‍സ് തുടങ്ങിയ കൊറോണ വൈറസുകള്‍ ഈ ലാബില്‍ നിന്നും രക്ഷപ്പെടാന്‍ സാധ്യതയേറെയാണെന്ന മുന്നറിയിപ്പ് ഏറെ മുമ്പ് തന്നെ വിദഗ്ദ്ധര്‍ ഉയര്‍ത്തിയിരുന്നുവെങ്കിലും ചൈന ഇത് അവഗണിക്കുകയായിരുന്നുവെന്ന ആരോപണവും ഇപ്പോള്‍ ശക്തമാവുകയാണ്. മാരകമായ വൈറസുകളെ കുറിച്ച് ഗവേഷണം നടത്തുന്നതിനായി സ്ഥാപിച്ച അഞ്ച്…

Read More