നിശാസുന്ദരികള്‍ നിങ്ങളെ മാടി വിളിക്കും ! പ്രലോഭനത്തില്‍ പെട്ടുപോയാല്‍ ശരിക്കും പെടും…

രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നവരാണോ നിങ്ങള്‍ … എന്നാല്‍ വഴിയരികില്‍ ഇവരെ കണ്ടിട്ടുണ്ടാകും. മിന്നുന്ന സാരിയുടത്ത് മദാലസകളായി വഴിയരികില്‍ പെണ്‍ വേഷം കെട്ടിനില്‍ക്കുന്നവര്‍…സെക്‌സ് വര്‍ക്കിനായി മാടി വിളിക്കുന്നവര്‍ … വഴിയരികില്‍ വച്ചുതന്നെ റേറ്റ് ഫിക്‌സ് ചെയ്യുന്നവര്‍…ഇതില്‍ ട്രാന്‍സ്‌ജെന്‍ഡറുകളുണ്ട്, അല്ലാത്തവരുമുണ്ട്. പോലീസ് കണ്ടാലും കണ്ടില്ലെന്നു നടിക്കും. ഇടപെട്ടാല്‍ പൊല്ലാപ്പായി…കേസായി. പക്ഷെ ഇടപെട്ടില്ലെങ്കിലോ ഇത് നയിക്കുന്നത് വലിയ സുരക്ഷാ പ്രശ്‌നങ്ങളിലേക്കും. സെക്‌സ് വര്‍ക്കിനായി എത്തുന്നവര്‍ പണം തട്ടിയെടുത്തു, മാല പറിച്ചുകൊണ്ടുപോയി, മാന്തി, പിച്ചി… പരാതിയുടെ പ്രളയം. കോഴിക്കോടു നിന്നുമാത്രം രണ്ടാഴ്ചയ്ക്കിടെ രണ്ടു പരാതികളാണ് ഉണ്ടായത്. മാനം ഭയന്ന് പുറത്തുപറയാത്തവരും ഏറെ. സത്യം പറഞ്ഞാല്‍ രാത്രികാലങ്ങളില്‍ കുടുംബസമേതം പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഇത്തരക്കാരെ കൊണ്ടെന്ന പരാതിവേറെ. തൊട്ടാല്‍ പെട്ടു, തൊട്ടില്ലെങ്കിലോ ട്രാന്‍സ് ജെന്‍ഡര്‍മാരെല്ലാവരും സെക്‌സ് വര്‍ക്കര്‍മാരാണെന്നല്ല പറഞ്ഞു വരുന്നത്. കോഴിക്കോട്ടെ കാര്യം തന്നെ എടുക്കാം..സ്മശാനം റോഡ് പരിസരത്ത് രാത്രി ഇവരുടെ സ്ഥിരം താവളമാണ്.…

Read More