വനിതാ ലോകകപ്പ് ക്രിക്കറ്റ് : ഓസ്ട്രേലിയയും ഇംഗ്ലണ്ടും നേർക്കുനേർ

 

ക്രൈസ്റ്റ്ചർച്ച്: 2022 വനിതാ ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ നിലവിലെ ചാന്പ്യന്മാരായ ഇംഗ്ലണ്ട് ഫൈനലിൽ. സെമിയിൽ ദക്ഷിണാഫ്രിക്കയെ 137 റണ്‍സിന് തകർത്താണ് ഇംഗ്ലണ്ടിന്‍റെ ഫൈനൽ പ്രവേശം.

സ്കോർ: ഇംഗ്ലണ്ട് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 293. ദക്ഷിണാഫ്രിക്ക 38 ഓവറിൽ 156നു പുറത്ത്.

എട്ട് ഓവറിൽ 36 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് സ്വന്തമാക്കിയ സോഫീ എക്ലെസ്റ്റണ്‍ ആണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

77 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ ഡാനി വ്യാട്ട് സെഞ്ചുറിയിലൂടെ കരകയറ്റി.

125 പന്തിൽ 12 ഫോറിന്‍റെ സഹായത്തോടെ 129 റണ്‍സ് വ്യാട്ട് നേടി. സോഫിയ ഡങ്ക്ലി 72 പന്തിൽ 60 റണ്‍സ് എടുത്ത് വ്യാട്ടിന് മികച്ച പിന്തുണ നൽകി.

30 റണ്‍സ് നേടിയ മിഗ്നൂൻ ഡു പ്രീസ് ആണ് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ.

ഓസ്ട്രേലിയ x ഇംഗ്ലണ്ട്

ഫൈനലിൽ ഓസ്ട്രേലിയയാണ് ഇംഗ്ലണ്ടിന്‍റെ എതിരാളികൾ. ഞായർ രാവിലെ 6.30നാണ് ഫൈനൽ. സെമിയിൽ വെസ്റ്റ് ഇൻഡീസിനെ തകർത്താണ് ഓസ്ട്രേലിയ ഫൈനലിൽ പ്രവേശിച്ചത്. 157 റണ്‍സിനായിരുന്നു വിൻഡീസിനെതിരേ ഓസ്ട്രേലിയയുടെ ജയം.

Related posts

Leave a Comment