മാഷിന് ജോലിയും കൂലിയുമൊന്നുമില്ലേ ! ഞെട്ടിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി വിജയ് മാധവ്…

അടുത്തിടെ ജനിച്ച മകന്‍ ആത്മജ മഹാദേവിന്റെ കാര്യങ്ങളില്‍ വ്യാപൃതരാണ് ഗായകന്‍ വിജയ് മാധവും’നായിക’ എന്ന് വിളിക്കുന്ന അഭിനേത്രിയും അവതാരകയുമായ ഭാര്യ ദേവിക നമ്പ്യാരും.

കുഞ്ഞിന്റെ നൂലുകെട്ടും പേരിടീലും തൊട്ടില്‍കെട്ടലും എല്ലാം വിജയ് മാധവ് ഫേസ്ബുക്ക് പേജിലൂടെ ആരാധകരില്‍ എത്തിച്ചുകഴിഞ്ഞു.

എന്നാല്‍ സകലസമയവും കുട്ടിയുടെ കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്ന വിജയ് മാധവിനോട് ചിലരെങ്കിലും ചോദിക്കുന്നത്
മാഷിന് ജോലിയും കൂലിയും ഇല്ലേ…എന്നാണ്.

‘ഇങ്ങനെ കുട്ടിയേം കുളിപ്പിച്ച് നടക്കുന്നത് എന്തിനാണ്’ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ചോദ്യങ്ങള്‍ അധികരിച്ചപ്പോള്‍ മറുപടിയുമായി വിജയ് മാധവ് രംഗത്തെത്തുകയും ചെയ്തു.

ദേവികയുടെ പ്രസവശുശ്രൂഷ കൂടി നടക്കുന്നതിനാല്‍ കുഞ്ഞിന്റെ കാര്യത്തില്‍ വിജയ് മാധവ് ഏറെ ശ്രദ്ധ നല്‍കുന്നുണ്ട്.
അതാണ് കാരണം.

ചോദിച്ചവര്‍ക്കു നല്ല രുചികരമായ ദോശ ചുട്ടു കൊണ്ട് തന്നെ വിജയ് മറുപടി നല്‍കി. വെളുപ്പിന് നാലര മണിയോട് കൂടി എഴുന്നേറ്റ് ചൂടുവെള്ളം കുടിച്ചു കൊണ്ടാണ് വിജയ് മാധവിന്റെ തുടക്കം.

പിന്നെ പുസ്തക വായനയും പത്രവായനയും ചേര്‍ന്ന സമയം. ദേവിക പ്രസവ ശുശ്രൂഷ തുടങ്ങിയാല്‍ കുഞ്ഞിനെ ഉറക്കുന്നതും മറ്റും വിജയ് മാധവ് നോക്കിക്കോളും

മകന്‍ താരാട്ട് പാട്ട് പാടിയാല്‍ ഉറങ്ങുന്ന കൂട്ടത്തിലാണ്. പക്ഷെ തൊട്ടിലില്‍ മണിക്കൂറുകള്‍ കിടത്തി ആട്ടിയാലേ ആള്‍ക്ക് ഉറക്കം വരുള്ളൂവത്രെയെന്നും വിജയ് പറയുന്നു.

മേലെ പറഞ്ഞതുപോലെ ഇങ്ങനെയൊക്കെ കുറച്ചുപേര്‍ ചോദിച്ചത് കൊണ്ട് ചെയ്ത ഒരു വീഡിയോ ആണ് എന്ന് വിജയ്. ‘ഇപ്പൊ ഇതൊക്കെ തന്നെ പണി, വേണമെങ്കില്‍ ‘ഹൗസ് ഹസ്ബന്‍ഡ്’ എന്ന് വിളിക്കാം. വളരെ സന്തോഷത്തോടെ സമാധാനത്തോടെ ചെയ്തു പോകുന്നു’ എന്നാണ് വിജയ്ക്ക് നല്‍കാനുള്ള ഉത്തരം

വിജയ് മാധവ്, ദേവിക നമ്പ്യാര്‍ ദമ്പതികളുടെ ആദ്യത്തെ കണ്‍മണിയാണ് ആത്മജ മഹാദേവ്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Related posts

Leave a Comment