ഒടുവില്‍ തേപ്പുകാരിയെന്ന പഴിയും കേള്‍ക്കേണ്ടി വന്നു ! എന്നാല്‍ വിട്ടു കൊടുക്കില്ലെന്ന് മനസ്സില്‍ തീരുമാനിച്ചിരുന്നെന്ന് വിന്‍സി അലോഷ്യസ്…

മഴവില്‍ മനോരമയിലെ നായികാ നായകന്‍ പരിപാടിയിലൂടെ സിനിമയിലെത്തിയ താരമാണ് വിന്‍സി അലോഷ്യസ്.

പരിപാടിയുടെ ആദ്യ ഓഡീഷനില്‍ പരാജയപ്പെട്ട താരം പിന്നീട് സംവിധായകന്‍ ലാല്‍ ജോസിന്റെ തെരഞ്ഞെടുപ്പില്‍ ഷോയിലെത്തുകയായിരുന്നു.

തുടര്‍ന്ന് നായികാ നായകന്‍ ഷോയുടെ മികച്ച പെര്‍ഫോമര്‍മാരില്‍ ഒരാളായാണ് വിന്‍സി പടിയിറങ്ങിയത്.

പിന്നീട് കനകം കാമിനി കലഹം, ജന ഗണ മന, ഭീമന്റെ വഴി തുടങ്ങിയ ചിത്രങ്ങളിലെല്ലാം വളരെ ശക്തമായ കഥാപാത്രങ്ങളെയായിരുന്നു വിന്‍സി അവതരിപ്പിച്ചത്.

സിനിമയില്‍ നിരവധി അവസരങ്ങളാണ് ഇന്ന് താരത്തെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തന്നെ കുറിച്ച് സംസാരിക്കുകയാണ് വിന്‍സി.

താന്‍ കുറച്ചൊക്കെ ഡിപ്പന്‍ഡാണെന്നും എന്നാല്‍ ഭയങ്കര സ്ട്രോങ്ങാണെന്നും കോളേജില്‍ പഠിക്കുമ്പോള്‍ ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും അത് ബ്രേക്കപ്പായതോടെയാണ് താന്‍ സ്ട്രോങ്ങായതെന്നും വിന്‍സി പറയുന്നു.

ആ പ്രണയം ബ്രേക്കപ്പായപ്പോള്‍ സോ കോള്‍ഡ് തേപ്പുകാരി എന്നൊക്കെ പേര് കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും വിന്‍സി പറയുന്നു.

ആ സമയത്ത് താന്‍ കോളേജില്‍ അപ്പോള്‍ ഒറ്റക്കായിരുന്നുവെന്നും ഒറ്റപ്പെട്ടുപോയെന്നും അത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും എന്നാല്‍ പഠിപ്പ് കംപ്ലീറ്റ് ആക്കേണ്ടതുകൊണ്ട് പടിപടിയായി താന്‍ സ്ട്രോങ്ങായി മാറിയെന്നും വിന്‍സി വ്യക്തമാക്കി.

Related posts

Leave a Comment