മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കും വനിതാ കമാൻഡോകൾ! വനിതാദിനത്തിൽ പോലീസ് സ്റ്റേഷനുകളുടെ ചുമതല വനിതാ ഓഫീസർക്ക്

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനമായ തിങ്കളാഴ്ച സംസ്ഥാനത്തെ പരമാവധി പോലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല വനിതാ ഓഫീസർമാർ വഹിക്കും.

ഈ ദിവസം കഴിയുന്നത്ര പോലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം നിർവഹിക്കുന്നതും വനിതകളായ പോലീസ് ഉദ്യോഗസ്ഥരായിരിക്കും.

ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
വനിതാ ഇൻസ്പെക്ടർമാരും സബ് ഇൻസ്പെക്ടർമാരും ഉള്ള സ്റ്റേഷനുകളിൽ അവർ ഈ ദിവസം സ്റ്റേഷന്‍റെ ചുമതല വഹിക്കും.

സ്റ്റേഷനുകളിൽ ഒന്നിലധികം വനിതാ സബ് ഇൻസ്പെക്ടർമാർ ഉണ്ടെങ്കിൽ അവരുടെ സേവനം സമീപത്തെ മറ്റു സ്റ്റേഷനുകളിൽ ലഭ്യമാക്കും.

വനിതാ ഓഫീസർമാർ ആവശ്യത്തിന് ഇല്ലാത്ത സ്ഥലങ്ങളിൽ വനിതകളായ സീനിയർ സിവിൽ പോലീസ് ഓഫീസർമാരെയും സിവിൽ പോലീസ് ഓഫീസർമാരെയും നിയോഗിക്കാൻ ജില്ലാ പോലീസ് മേധാവിമാർ നടപടി സ്വീകരിക്കും.

സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നിയന്ത്രണത്തിൽ അവർ പൊതുജനങ്ങളുമായി ഇടപഴകുകയും പരാതികളിൽ അന്വേഷണം നടത്തുകയും ചെയ്യും.

കഴിയുന്നത്ര പോലീസ് സ്റ്റേഷനുകളിൽ പബ്ലിക് റിലേഷൻസ് ഓഫീസറും ആ ദിവസം വനിതാ ഉദ്യോഗസ്ഥയായിരിക്കും.

അന്താരാഷ്ട്ര വനിതാദിനത്തിൽ മുഖ്യമന്ത്രിയുടെ അകന്പടിവാഹനത്തിൽ വനിതാ കമാൻഡോകൾ ആയിരിക്കും ഡ്യൂട്ടിയിൽ ഉണ്ടാകുക.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ആ ദിവസം സുരക്ഷാഡ്യൂട്ടിക്ക് വനിതാ കമാൻഡോമാരെ നിയോഗിക്കും. കൂടാതെ രാജ്ഭവനിലും ആ ദിവസം വനിതാ കമാൻഡോകളെ ഗാർഡ് ഡ്യൂട്ടിയിൽ ഉൾപ്പെടുത്തും.

ഹൈവേ പട്രോൾ വാഹനങ്ങളിലും അന്താരാഷ്ട്ര വനിതാദിനത്തിൽ വനിതാപോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും.

വനിതാ ദിനത്തോടനുബന്ധിച്ച് ഓരോ ജില്ലയിലും വിവിധ മേഖലകളിൽ മികവ് തെളിയിച്ച അഞ്ച് വനിതാ ഉദ്യോഗസ്ഥരെ കണ്ടെത്തി പുരസ്കാരം നൽകും.

Related posts

Leave a Comment