കടൽ തീറെഴുതിയത് എംഎൽഎ യുടെ അറിവോടെ; ഇഎംസിസി കമ്പനിയുടെ ഡയറക്ടറായ ഷിജു വർഗീസ് എംഎൽഎയുടെ അടുപ്പക്കാരനാണെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ്

വൈപ്പിൻ: ഇടതു സർക്കാർ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് കടൽ വിദേശകുത്തകകൾക്ക് തീറെഴുതി എന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഞാറക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിയും വലയുമായി എംഎൽഎയുടെ ഞാറക്കലെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കരാർ ഒപ്പുവെച്ചത് എസ്. ശർമ എംഎൽഎയുടെ അറിവോടെയാണെന്നും ഇഎംസിസി കന്പനിയുടെ ഡയറക്ടറായ ഷിജു വർഗീസ് എംഎൽഎയുടെ അടുപ്പക്കാരനാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാർച്ചിൽ ആവശ്യപ്പെട്ടു. ഭാരവണ്ടിയിൽ വഞ്ചിയുമായെത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് എംഎൽഎ ഓഫീസിനു മുന്നിൽ തടഞ്ഞു. തുടർന്ന് സംസ്ഥാനപാതയിൽ കുത്തിയിരുന്ന് റോഡ് തടയാൻ ശ്രമിച്ചതോടെ സിഐ പി.എസ്. ധർമജിത്തിന്‍റെ നേതൃത്വത്തിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടെ പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാർച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്‍റ് ടിറ്റോ ആന്‍റണി ഉദ്ഘാനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് നിധിൻ ബാബു നേതൃത്വം…

Read More

ആമയും മുയലും പഴയ കഥ; ഇത് ന്യൂജൻ സുഹൃത്തുക്കൾ! ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറല്‍

ആമയുടെയും മുയലിന്‍റെയും പന്തയത്തിന്‍റെ കഥ നാം എത്ര തവണ കേട്ടിരിക്കുന്നു. വലിയ ഗുണപാഠമുള്ള കഥയായിരുന്നു അത്. എന്നാൽ ഇപ്പോൾ ചർച്ചയാവുന്നത് മറ്റൊരു സൗഹൃദ ചിത്രമാണ്. ആമയുടെ പുറത്ത് യാത്ര ചെയ്യുന്ന തവളയുടെ ചിത്രം കൗതുകമാകുന്നു. ഫോട്ടോഗ്രാഫറായ യാൻ ഹിദായത്താണ് ചിത്രം പകർത്തിയത്. ഇന്തോനേഷ്യയിൽ നിന്നാണ് ചിത്രം പകർത്തിയതെന്ന് യാൻ ഹിദായത്ത് പറയുന്നു. ആമയുടെ ചെറിയ വേഗം ആസ്വദിച്ചാണ് തവളയുടെ യാത്ര. ആമയും തവളയും തമ്മിലുള്ള സുഹൃത്ത് ബന്ധത്തിന്‍റെ തെളിവാണിതെന്നാണ് യാൻ പറയുന്നത്. ഇരുവരുടെയും യാത്രം ഒന്പതടി അകലെ നിന്നാണ് പകർത്തിയത്. നിക്കോൺ 105 F2.6 Vr മൈക്രോ ലെൻസ് ഉപയോഗിച്ച് നിക്കോൺ ഡി90 കാമറയിലാണ് ചിത്രം പകർത്തിയതെന്ന് യാൻ പറഞ്ഞു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.  

Read More

“ജീവജലത്തിന് ഒരു മണ്‍പാത്രം’ ഇനി ലോകരാജ്യങ്ങളിലേക്കും; വേനൽ ചൂടിൽ കുടിവെള്ളത്തിനായി ഇനി പരക്കം പായേണ്ടി വരില്ല

കടുങ്ങല്ലൂർ: വേനൽക്കാലത്ത് പക്ഷികൾക്ക് ദാഹജലം ഉറപ്പാക്കുന്ന “ജീവജലത്തിന് ഒരു മണ്‍പാത്രം’ പദ്ധതിയിൽ ഇനി ലോകരാജ്യങ്ങളും പങ്കാളിയാകുന്നു. ഗാന്ധിജിയുടെ മഹാരാഷ്ട്ര വാർദ്ധയിലെ സേവാഗ്രാം ആശ്രമത്തിലെത്തുന്ന വിദേശ രാജ്യ പ്രതിനിധികൾക്കും സന്ദർശകർക്കും ഇനി മുതൽ കുടിവെള്ളം സംഭരിച്ചു വയ്ക്കാനുള്ള മണ്‍പാത്രങ്ങൾ കൈമാറും. വേനൽച്ചൂടിൽ ജലസ്രോതസുകൾ മിക്കതും വറ്റുന്നതോടെ കുടിവെള്ളത്തിനായി തലങ്ങും വിലങ്ങും പറന്ന് പക്ഷികൾ തളർന്ന് വീണു മരിക്കുന്നു. ഇതിനു പരിഹാരമെന്നോണം വർഷങ്ങളായി പക്ഷികൾക്ക് കുടിവെള്ളം സംഭരിച്ചു വയ്ക്കാനുള്ള മണ്‍പാത്രങ്ങൾ സൗജന്യമായി ശ്രീമൻ നാരായണൻ “എന്‍റെ ഗ്രാമം ഗാന്ധിജിയിലൂടെ’ മിഷൻ വഴി വിവിധ ജില്ലകളിൽ വിതരണം ചെയ്തുവരുന്ന പദ്ധതിയാണിത്. ഈ മാർച്ചു മുതൽ അടുത്ത മാർച്ചു വരെ ഒരു വർഷത്തേക്കാണ് സേവാഗ്രാമിൽ നിന്നു പാത്രങ്ങൾ വിതരണം ചെയ്യുന്നത്.കഴിഞ്ഞ വർഷം സ്കൗട്സ് ആൻഡ് ഗൈഡ്സിലെ ഒരു ലക്ഷം വിദ്യാർത്ഥികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതി കേരളം മുഴുവൻ വ്യാപിപ്പിച്ചു. ലക്ഷക്കണക്കിന്…

Read More

മൃഗങ്ങളെല്ലാം കൊടുംപട്ടിണി; ഇങ്ങനെയും ഒരു മൃഗശാല; എന്നാല്‍ അധികൃതരുടെ വിശദീകരണം ഇങ്ങനെ…

മൃഗങ്ങളെ കണ്ട് സന്തോഷിക്കാനാണ് സാധാരണ മൃഗശാലകൾ സന്ദർശിക്കുന്നത്. എന്നാൽ അവിടെയും സ്ഥിതി പരിതാപകരമാണെങ്കിലോ? തായ്‌ലൻഡിലെ ഒരു മൃഗശാലയുടെ അവസ്ഥയം ഏതാണ്ട് സമാനമാണ്. ഭക്ഷണത്തിനായി കൂടിനു പുറത്തേക്ക് കൈനീട്ടുന്ന ചിമ്പാൻസി, എല്ലും തോലുമായി പശുക്കളും കടുവകളും, മൃഗങ്ങളെല്ലാം കൊടുംപട്ടിണി. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം തുറന്ന മൃഗശാലയിൽ സന്ദർശനത്തിനെത്തിയവരോട് മൃഗങ്ങൾ ഭക്ഷണത്തിനായി യാചിക്കുകയാണ്. ലോക്ഡോൺ ഏർപ്പെടുത്തിയ സമയത്ത് മൃഗശാല അധികൃതർ മൃഗങ്ങൾക്ക് വേണ്ടത്ര ഭക്ഷണം നൽകുകയും പരിചരിക്കുകയും ചെയ്യാത്തതാണ് അവ ഈ നിലയിലാവാൻ കാരണമെന്ന് സന്ദർശകർ പറയുന്നു. എന്നാൽ മൃഗങ്ങളുടെ സ്വാഭാവിക ശരീര പ്രകൃതിയാണിതെന്നും ചില മൃഗങ്ങൾ പ്രായമായതുകൊണ്ടാണ് ഇങ്ങനെയിരിക്കുന്നതെന്നുമാണ് മൃഗശാല അധികൃതരുടെ വിശദീകരണം. എന്നാൽ ഭക്ഷണം ലഭിക്കാത്തതാണ് മൃഗങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് സർക്കാർ കണ്ടെത്തി.

Read More

മുങ്ങിമുങ്ങി നടക്കുന്നവരെ പൊക്കി പൊക്കി പോലീസ്; 15 വർഷം ഒളിവിൽ കഴിഞ്ഞയാളെ പൊക്കി ആലുവ പോലീസ്; രണ്ടാഴ്ചയ്ക്കുള്ളിൽ പൊക്കിയത് 10 പേരെ…

ആലുവ: വർഷങ്ങളായി പോലീസിനെ വെട്ടിച്ച് മുങ്ങിനടന്ന പ്രതികൾ പിടിയിൽ. പതിനഞ്ചു വർഷമായി ഒളിവിലായ ചൂർണിക്കര അശോകപുരം പറപ്പാലിൽ വീട്ടിൽ അനിൽ കുമാർ(44), എട്ട് വർഷമായി ഒളിവിലായിരുന്ന മാവേലിക്കര പള്ളിപ്പാട്ട് കുന്നറ വീട്ടിൽ സൂരജ് (35) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. അനിൽകുമാർ 1998ൽ അശോകപുരം സ്വദേശിയെ മർദിച്ചവശനാക്കിയ ശേഷം ഇരുചക്രവാഹനം മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. 2002 ൽ ആലുവ മജിസ്ട്രേറ്റ് കോടതി മൂന്നു വർഷം ശിക്ഷിച്ചു. ഇയാൾ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. കോടതി ശിക്ഷ ഒരു വർഷമായി കുറവ് ചെയ്തു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കൊല്ലം കോഴിവിള ഭാഗത്ത് നിന്നുമാണ് പിടികൂടിയത്. 2012 ൽ കേസിൽ ഉൾപ്പെട്ട വാഹനം ചിത്രീകരിച്ച വീഡിയോ ഗ്രാഫറെ ആക്രമിച്ച കേസിലെ പ്രതിയാണ് സൂരജ്. കോടതി നടപടിക്കിടയിൽ ഒളിവിൽ പോവുകയായിരുന്നു ഇയാൾ. മുങ്ങി നടക്കുന്നവരെ പിടികൂടാൻ ജില്ലാ പോലീസ് മേധാവി കെ.…

Read More

നമ്പർ  പ്ലേറ്റില്ലാത്ത കാറിൽ അയാളെത്തും; കുടിക്കാൻ വെള്ളമോ, നാട്ടുകാരുടെ പേരോ ചോദിച്ച്  നിങ്ങളുടെ ശ്രദ്ധതിരിക്കും, പിന്നെ..; തനിയെ സഞ്ചരിക്കുന്ന സ്ത്രീകളും വീട്ടമ്മമാരും കരുതിയിരിക്കുക…

  കൂരോപ്പട: പോലീസിനെ വെല്ലുവിളിച്ച് മാല മോഷണ സംഘത്തിന്‍റെ കറക്കം നന്പർ പ്ലേറ്റ് ഇല്ലാത്ത കാറിൽ. സിസി ടിവി ഇല്ലാത്ത പ്രദേശങ്ങൾ മനസിലാക്കി മാല മോഷണ സംഘം തട്ടിപ്പ് നടത്തുന്നു. അന്വേഷണം വഴിമുട്ടി പോലീസും. കൂരോപ്പടയിൽ പശുവിനെ തീറ്റിച്ചുകൊണ്ടിരുന്ന വീട്ടമ്മയുടെ മാലയാണ് പൊട്ടിച്ചെടുത്തത്. സംഭവത്തിൽ പരിക്കേറ്റ വീട്ടമ്മ ചികിത്സയിലാണ്. ളാക്കാട്ടൂർ സ്രായിൽ ജഗദമ്മ മുരളി(62)യുടെ രണ്ടു പവൻ തൂക്കമുള്ള മാലയാണ് തട്ടിയെടുത്തത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നന്പർ പ്ലേറ്റ് ഇല്ലാത്ത ചുവന്ന കാറ് ഈ പ്രദേശങ്ങളിൽ കറങ്ങുന്നത് പ്രദേശ വാസികൾ ശ്രദ്ധിച്ചിരുന്നു. ഇന്നലെ ഈ കാറുമായി ഒരാൾ ളാക്കാട്ടൂർ എംജിഎം സ്കൂളിനു സമീപത്തുള്ള വീട്ടിൽ നിന്നും കുപ്പിയിൽ വെള്ളം എടുക്കുന്നതിനായി എത്തി. വീട്ടുകാർക്ക് സംശയം തോന്നിയതിനാൽ അയാളെ പറഞ്ഞയയ്ക്കുകയായിരുന്നു. ഇവിടെ നിന്നും പോകുന്ന വഴിയിലാണ് പശുവിനെ തീറ്റിച്ചു നിന്ന ജഗദമ്മയുടെ മാല…

Read More

കോവിഡ് മഹാമാരികാരണം യാത്ര മുടങ്ങി! ഭാര്യയോടുള്ള സ്നേഹം കാരണം ഈഫൽ ടവർ നിർമിച്ചു; ഇത്രയ്ക്ക് സ്നേഹം വേണ്ടെന്ന് അധികൃതർ

പ്രണയത്തിന്‍റെ മനോഹരമായ അടയാളമാണ് താജ്മഹൽ. മുംതാസ് മഹലുമായുള്ള ഷാജഹാന്‍റെ അഗാധ പ്രണയമാണ് താജ് മഹൽ പണിയുവാനുള്ള കാരണമെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. മുംതാസിന്‍റെ മരണത്തിനു ശേഷമാണ് താജ്മഹലിന്‍റെ പണി തുടങ്ങിയത്. 1648 ൽ ഒരു അടിസ്ഥാന ശവകുടീരം പണിതീർന്നു. പിന്നീടാണ് ഇതിനു ചുറ്റും ഉദ്യാനങ്ങളും അനുബന്ധ കെട്ടിടങ്ങളും പണിതീർത്തത്. ഭാര്യക്ക് പ്രണയ സമ്മാനമായി ഈഫൽ ടവറിന്‍റെ മോഡൽ നിർമിച്ച് വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ് ലണ്ടൻ സ്വദേശിലെ സസെക്സ് സ്വദേശിയായ നിക്ക് ചാർമാൻ. വിവാഹശേഷം ഹണിമൂൺ യാത്രയുടെ ഭാഗമായി 1995ൽ നിക്കും ഭാര്യ ബെർണിയും ഈഫൽ‌ ടവർ സന്ദർശിക്കാൻ പോയിരുന്നു. ക്രിസ്മസ് അവധിയോട് അനുബന്ധിച്ച് വീണ്ടും ഈഫൽ ടവർ കാണാൻ പോകാൻ ഇരുവരും പദ്ധതിയിട്ടിരുന്നു. എന്നാൽ കോവിഡ് മഹാമാരികാരണം യാത്ര മുടങ്ങിയ ഇതോടെയാണ് ഭാര്യയ്ക്ക് സർപ്രൈസ് നൽകാൻ നിക്ക് ഈഫൽ ടവറിന്‍റെ മോഡൽ നിർമാണം തുടങ്ങിയത്. വീടിന്‍റെ അടുത്തുള്ള ഷെഡിൽ രഹസ്യമായിട്ടായിരുന്നു…

Read More

പാതയോരത്ത് വീണ്ടും അറവുമാലിന്യം തള്ളിയ നിലയിൽ; പരസ്പരം പഴിചാരി ചീഞ്ഞുനാറി വകുപ്പുകള്‍

  എടത്വ: തകഴി-എടത്വ സംസ്ഥാന പാതയോരത്ത് അറവ് മാലിന്യം വീണ്ടും തള്ളി. പരാതി നല്‍കിയിട്ടും പരിഹാരമാകാതെ പരസ്പരം പഴിചാരി വകുപ്പുകള്‍. പച്ച പാലത്തിന് പടിഞ്ഞാറ് മുതല്‍ തകഴി പാലം വരെ പാതയോരത്തിന് ഇരുവശങ്ങളിലുമാണ് അറവ് മാലിന്യം ചാക്കില്‍ നിറച്ച് തള്ളിയത്. ദുര്‍ഗ്ഗദ്ധം പരന്നതോടെ കാല്‍നട-വാഹന യാത്രക്കാര്‍ക്ക് റോഡിലൂടെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് മാലിന്യ ചാക്ക് പാതയോരത്തും, റോഡിന് നടുവിലുമായി കണ്ടത്. റോഡില്‍ തള്ളി ചാക്കുകെട്ടിന് പുറത്തു കൂടി പുലര്‍ച്ചെ എത്തിയ വാഹനങ്ങള്‍ കയറിയതോടെ മാലിന്യം റോഡില്‍ നിരന്നു. ചാക്കിനുള്ളില്‍ കോഴി, മാട് എന്നിവയുടെ അവശിഷ്ടങ്ങളാണ്. തകഴി-എടത്വ സംസ്ഥാനപാതയില്‍ നിരവധി തവണ അറവ് മാലിന്യം തള്ളിയിട്ടുണ്ട്. തകഴി, കേളമംഗലം, പറത്തറ, പച്ച പാലത്തിന് മുകളില്‍ നിന്ന് തോട്ടിലേക്ക് തള്ളിയ മാലിന്യ ചാക്ക് കെട്ട് ദിവസങ്ങളോളം പ്രദേശത്ത് ഒഴുകി നടന്നിരുന്നു. ഇതോടെ പലരുടേയും കുടിവെള്ളം മുട്ടിയ അവസ്ഥയിലുമെത്തിയിരുന്നു.…

Read More

203 ദിവസം കൊണ്ട് 47.2 കോടി കിലോമീറ്റർ! പെർസിവിയറൻസ് ചൊവ്വയെ തൊട്ടപ്പോൾ; ആദ്യ വീഡിയോ പുറത്തുവിട്ട് നാസ

വാഷിംഗ്ടൺ ഡിസി: പെഴ്സിവിയറൻസ് റോവർ ചൊവ്വയുടെ പ്രതലത്തിൽ ഇറങ്ങുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് നാസ. പാരച്യൂട്ട് വിന്യസിക്കുന്നതും ചൊവ്വയുടെ ഉപരിതലത്തിൽ റോവർ തൊടുന്നതുമാണ് വീഡിയോയിലുള്ളത്. മൂന്ന് മിനിറ്റ് 25 സെക്കൻഡ് നീണ്ടുനില്‍ക്കുന്ന ഹൈ-ഡെഫിനിഷന്‍ വീഡിയോ ക്ലിപ്പ് ആണ് പുറത്തുവിട്ടത്. കൂടാതെ ചൊവ്വയില്‍ നിന്നുള്ള ആദ്യ ശബ്ദ റെക്കോർഡുകളും ഇതിനോടൊപ്പം പെർസിവിയറൻസ് ഭൂമിയിലേക്ക് അയച്ചുതന്നിട്ടുണ്ട്. ഫ്ളോറിഡയിലെ കേപ് കനാവൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽനിന്ന് 2020 ജൂലൈ 30 ആണ് പേടകം വിക്ഷേപിച്ചത്. 203 ദിവസം കൊണ്ട് 47.2 കോടി കിലോമീറ്റർ സഞ്ചരിച്ചാണു പേടകം ചൊവ്വയുടെ അന്തരീക്ഷത്തിൽ എത്തിയത്. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 2.28ന് പെഴ്സിവിയറൻസ് റോവർ ചൊവ്വായിലെ ജെസീറോ ക്രേറ്ററിൽ ലാൻഡ് ചെയ്തു. ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോയെന്നു പഠനം നടത്തുകയും പാറയും മണ്ണും (സാന്പിൾ) ശേഖരിച്ച് ഭൂമിയിൽ മടങ്ങിയെത്തുകയുമാണ് ദൗത്യലക്ഷ്യം.

Read More

ചതി, കൊടും ചതി..! നിർമാതാവ് അറിയാതെ സംവിധായകൻ സിനിമ ആമസോണിനു വിറ്റു; മണലാരണ്യത്തിൽ കിടന്ന് ഉണ്ടാക്കിയ പണം മുഴുവനും നഷ്ടമായി; താൻ വഞ്ചിക്കപ്പെട്ടുവെന്നും വീടും സ്ഥലവും ജപ്തിഭീഷണിയിലാണെന്നും നിർമാതാവ്

പത്തനംതിട്ട: ഹിസ്റ്ററി ഓഫ് ജോയ് എന്ന ചലച്ചിത്രം ആമസോണിലേക്ക് നൽകിയതുമായി ബന്ധപ്പെട്ട് സംവിധായകൻ വിനയനെതിരെ ആരോപണവുമായി നിർമാതാവ് കലഞ്ഞൂർ ശശികുമാർ. ശിവപാർവതി ഫിലിംസിന്‍റെ ബാനറിൽ നിർമിച്ച ചിത്രം തന്‍റെ അനുവാദമില്ലാതെയാണ് ആമസോണിലേക്കു നൽകിയതെന്നും താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും ശശികുമാർ പറഞ്ഞു. ചിത്രത്തിൽ വിനയന്‍റെ മകൻ വിഷ്ണു വിനയ് ആയിരുന്നു നായകൻ. ജയസൂര്യയെ കൂടി ചിത്രത്തിൽ അഭിനയിപ്പിക്കുമെന്ന് വിനയൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ താനുണ്ടാകില്ലെന്ന് ജയസൂര്യ നേരത്തെ അറിയിച്ചിരുന്നതായി പറയുന്നു. സംവിധായകൻ ഇതു മറച്ചുവച്ചതായും ശശികുമാർ പറഞ്ഞു. ഗൾഫിലായിരുന്ന തന്‍റെ സന്പാദ്യം മുഴുവനും സിനിമാ മേഖലയ്ക്കായി ചെലവഴിച്ച് ഇപ്പോൾ കടക്കാരനായി മാറിയിരിക്കുകയാണ്. ആദ്യ സിനിമ വൈറ്റ് ബോയ്സ് ഉദ്ദേശിച്ചത്ര വിജയം കണ്ടില്ല. വീടും സ്ഥലവും ജപ്തിഭീഷണിയിലാണെന്നും ശശികുമാർ പറഞ്ഞു.

Read More