ആ സിനിമ ഒഴിവാക്കാൻ നോക്കിയതെന്തിന്..? സിത്താര ഒരിക്കല്‍ പറഞ്ഞതിങ്ങനെ…

തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന താരമാണ് നടി സിത്താര. മഴവില്‍ക്കാവടി, വചനം, ജാതകം പോലുളള സിനിമകളിലൂടെയാണ് സിത്താര സിനിമയില്‍ മലയാളത്തില്‍ തിളങ്ങിയത്. മലയാളത്തിന് പുറമെ തെലുങ്ക്, കന്നഡ തമിഴ് ഭാഷകളിലും നടി സജീവമായിരുന്നു. രജനീകാന്തിന്‍റെ പടയപ്പയിലെ സിത്താരയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാവേരി എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി മലയാളത്തില്‍ എത്തിയത്. കാവേരി കഴിഞ്ഞ് ജി. അരവിന്ദന്‍ സംവിധാനം ചെയ്ത ഒരിടത്ത് എന്ന സിനിമയിലൂടെ സിത്താര മലയാളത്തില്‍ സജീവമായി. അതേസമയം തന്‍റെ രണ്ടാമത്തെ മലയാള ചിത്രം ചെയ്യാനുണ്ടായ കാരണം ഒരഭിമുഖത്തില്‍ സിത്താര തുറന്നുപറഞ്ഞിരുന്നു. സിത്താര ഒരിക്കല്‍ പറഞ്ഞതിങ്ങനെ… കാവേരി എന്ന സിനിമ കഴിഞ്ഞു എനിക്ക് വരുന്ന ഓഫര്‍ ജി. അരവിന്ദന്‍ സാറിന്‍റെ സിനിമയിലാണ്. ഒരിടത്ത് എന്ന ചിത്രമായിരുന്നു അത്. ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സമയമായത് കൊണ്ട് ആ സിനിമയില്‍ നിന്ന് മാക്‌സിമം ഒഴിവാകാന്‍ നോക്കി. പക്ഷേ…

Read More

റോയൽ ഗോൾഡ് ബിരിയാണി! 23 കാരറ്റ് സ്വർണത്തിൽ ഒരു ബിരിയാണി; ബിരിയാണിയുടെ വില കേട്ട് ഞെട്ടരുത്…

സ്വര്‍ണം കൊണ്ടുള്ള ബർഗർ നേരത്തെ വാർത്തകളിൽ ഇടംനേടിയിരുന്നു. ഇപ്പോഴിത സ്വർണ ബിരിയാണിയാണ് വൈറലാകുന്നത്. ദുബായിലെ ബോംബെ ബോറോ എന്ന ഹോട്ടലാണ് ബിരിയാണി അവതരിപ്പിച്ചിരിക്കുന്നത്. ഇരുപത്തിമൂന്നു കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വര്‍ണം കൊണ്ടാണ് ബിരിയാണി അലങ്കരിച്ചിരിക്കുന്നത്. റോയൽ ഗോൾഡ് ബിരിയാണി എന്നു പേരിട്ടിരിക്കുന്ന ബിരിയാണ് വലിയൊരു സ്വര്‍ണത്തളികയിലാണ് വിളമ്പുന്നത്. മൂന്നു വ്യത്യസ്ത വിധത്തിലുള്ള അരികള്‍ കൊണ്ടുള്ള ബിരിയാണിയാണ് തളികയിലുള്ളത്. ബിരിയാണി റൈസ്, കീമ റൈസ്, വൈറ്റ് ആന്‍ഡ് സാഫ്രണ്‍ റൈസ് എന്നിങ്ങനെ വിവിധ അരികള്‍ കൊണ്ടാണ് ബിരിയാണി തയാറാക്കിയിരിക്കുന്നത്. മൂന്നുകിലോയോളം ഭാരമാണ് ബിരിയാണിക്കുള്ളത്. ബിരിയാണി റൈസ്, കീമ റൈസ്. വൈറ്റ് ആന്‍ഡ് സാഫ്രണ്‍ റൈസ് എന്നി അരകളാണ് ബിരിയാണിക്ക് ഉപയോഗിച്ചിരിക്കുന്നത്. കാഷ്മീരി ലാമ്പ് സീഖ് കബാബ്, ഡല്‍ഹി ലാമ്പ് ചോപ്‌സ്, രാജ്പുട് ചിക്കന്‍ കബാബ്‌സ്, മുഗളായ് കോഫ്താസ്, മലായ് ചിക്കന്‍ റോസ്റ്റ് തുടങ്ങിയവയും ബിരിയാണിക്കൊപ്പമുണ്ട്. ഇനി വില എത്രയാണെന്നല്ലേ? ഏകദേശം…

Read More

ഫ്രിഡ്ജിൽ ഡിവിഡി ശേഖരം! വീഡിയോ വൈറലായതോടെ പലരും സംശയങ്ങളുമായി എത്തി…

രസകരമായ പല വീഡിയോകളും ടിക് ടോകിലൂടെ പ്രചരിക്കാറുണ്ട്. ഒറ്റ വീഡിയോയിലൂടെ താരമാകുന്നവരും നിരവധിയാണ്. ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോ ഫ്രിഡ്ജിനുള്ളിലെ ഡിവിഡി ശേഖരമാണ്. സ്റ്റീവ് തന്‍റെ ചീസ് ശേഖരം കാണിക്കാനായാണ് വീഡിയോ ചെയ്തത്. പക്ഷേ, ചീസൊന്നും ആളുകളുടെ ശ്രദ്ധയിൽപ്പെട്ടില്ല. പിന്നെയോ, ഫ്രിഡ്ജിന്‍റെ ഏറ്റവും മുകളിലെ നിരയിൽ അടുക്കിവെച്ചിരിക്കുന്ന ഡിവിഡി ശേഖരമാണ്. ഏഴു ദശലക്ഷത്തിൽ അധികം പേരാണ് ഈ ഒരു വീഡിയോ കണ്ടത്. വീഡിയോ വൈറലായതോടെ പലരും സംശയങ്ങളുമായി എത്തി. എന്തിനാണ് ഡിവിഡികൾ സൂക്ഷിക്കുന്നത് എന്നതായിരുന്നു എല്ലാവരുടെയും സംശയം. സംശയങ്ങൾക്ക് ഉത്തരമായി സ്റ്റീവ് എത്തി. ഡിവിഡികൾ 40 ഡിഗ്രി സെൽഷ്യസിനു താഴെയായി സൂക്ഷിച്ചാൽ അത് മികച്ച രീതിയിൽ പ്ലേ ചെയ്യാനാകുമെന്ന് താൻ എവിടെയോ വായിച്ചിരുന്നെന്നും അത് സത്യമാണോ എന്നറിയാൻ അന്നു മുതൽ താൻ ഡിവിഡികളും ബ്ലു-റേ ഡിസ്കുകളും ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നതെന്നുമാണ് സ്റ്റീവ് നൽകിയ വിശദീകരണം. തന്‍റെ കയ്യിൽ കൂൾ മൂവി…

Read More

ചായ വേണേല്‍ സ്വയം ഉണ്ടാക്കി കുടിക്കൂ ! ചായ ഉണ്ടാക്കിയില്ലെന്ന പേരില്‍ ഭാര്യയെ തല്ലുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി…

ചായ ഉണ്ടാക്കി നല്‍കിയില്ല എന്നതുകൊണ്ട് ഭാര്യയെ തല്ലുന്നത് അംഗീകരിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഭാര്യ ഒരാളുടെ ജംഗമ സ്വത്തോ സ്വകാര്യ വസ്തുവോ അല്ലെന്ന്, നരഹത്യാ കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഭര്‍ത്താവിന്റെ ശിക്ഷ ശരിവച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി. വിവാഹം സമത്വത്തില്‍ അധിഷ്ഠിതമായ പങ്കാളിത്തമാണെന്ന് ജസ്റ്റിസ് രേവതി മോഹിത് ദേര വിധിന്യായത്തില്‍ പറഞ്ഞു. ഭാര്യ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള സ്വത്ത് ആണെന്ന പുരുഷാധിപത്യ ബോധമാണ് സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. പലരും കരുതുന്നത് ഭാര്യ തന്റെ സ്വത്ത് ആണെന്നാണ്. കോടതി പറഞ്ഞു. 2013ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. ചായ ഉണ്ടാക്കാതെ പുറത്തുപോയ ഭാര്യയെ സന്തോഷ് അകതര്‍ എന്നയാള്‍ ചുറ്റിക കൊണ്ട് അടിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ഇയാള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. ചായയുണ്ടാക്കാന്‍ വിസമ്മതിച്ച ഭാര്യ പ്രകോപിപ്പിച്ചതുകൊണ്ടാണ് അക്തര്‍ അടിച്ചത് എന്നായിരുന്നു പ്രതിഭാഗം വാദം. ഇതു നിലനില്‍ക്കില്ലെന്നും മകളുടെ മൊഴിയടക്കമുള്ള…

Read More

കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെ യൂണിയൻ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല; കേസിനെ പ്രതിരോധിക്കാൻ മറുകേസ്?

കോട്ടയം: പണിമുടക്കിൽ പങ്കെടുത്തെന്ന കാരണത്താൽ കെ എസ്ആർടിസിയിൽ ജീവനക്കാരെ മർദിച്ച സംഭവത്തെ പ്രതിരോധിക്കാൻ മറുവിഭാഗത്തിന്‍റെ മാരക ട്വിസ്റ്റ്. വനിതാ കണ്ടക്ടറോട് മോശമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും കാണിച്ച് ഡിഡിഒയ്ക്കും കോട്ടയം പോലീസ് ചീഫിനും പരാതി. ഇന്നലെ രാവിലെ 11നാണ് നാടകീയമായ രംഗങ്ങൾ കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ നടന്നത്. കഴിഞ്ഞദിവസം പ്രതിപക്ഷ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ പങ്കെടുത്ത കാരണത്താൽ പ്രകോപനമില്ലാതെ രണ്ടു ജീവനക്കാരെ ഒരു സംഘം ആളുകൾ ആക്രമിച്ചെന്നു കാട്ടി കോട്ടയം വെസ്റ്റ് പോലീസിലും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്കും പരാതി ലഭിച്ചിരുന്നു. മർദനത്തിൽ പരിക്കേറ്റ കാണക്കാരി സ്വദേശി അമോൽ ജേക്കബ് (32), ഏറ്റുമാനൂർ സ്വദേശി ജയ്മോൻ എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സയും തേടി.ഇന്നലെ ഇവർ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞപ്പോൾ 25 പേർ വരുന്ന സിഐടിയു സംഘടനയിലെ തൊഴിലാളികൾ മർദിക്കുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. കോട്ടയം- വൈറ്റില റൂട്ടിൽ ആദ്യ…

Read More

ലോട്ടറിയടിക്കണമെങ്കിൽ ഭാഗ്യം മാത്രം പോരേ? നിർഭാഗ്യവാനായ ‘ഭാഗ്യവാൻ’; രണ്ടക്കത്തിന് നഷ്ടപ്പെട്ടത് 1,592 കോടി രൂപ!

ലോട്ടറിയടിക്കണമെങ്കിൽ ഒരു കാര്യം മാത്രം മതി- ഭാഗ്യം. അല്ലെങ്കിൽ ഐദാൻ മുറെയുടെ ജീവിതം എന്താകുമായിരുന്നു? സ്കോട്ട്ലാൻഡിലെ ഗ്ലാസ്ഗോ സ്വദേശിയാണ് ഐദാൻ. ഐദാൻ എടുത്ത ജാക്ക്പോട്ടിന്‍റെ നറുക്കെടുപ്പായിരുന്നു കഴിഞ്ഞ ദിവസം. വെറും ഒറ്റനന്പരിനാണ് ഐദാന്‍റെ ജാക്ക്പോട്ട് പ്രൈസ് നഷ്ടപ്പെട്ടത്. 30 എന്ന നന്പറിന് പകരം ഐദാൻ എടുത്ത ടിക്കറ്റിൽ 15 ആണ് ഉണ്ടായിരുന്നത്. അഞ്ച് സെറ്റ് അക്കത്തിൽ ഒരു സെറ്റാണ് മാറിപ്പോയത്. ഒരു സെറ്റ് മാറിപ്പോയെങ്കിലും ഐദാന് സമാശ്വാസമായി 68,000 രൂപയോളം കിട്ടി. ഇനി ഒരു സെറ്റ് അക്കം മാറിപ്പോയതിന്‍റെ പേരിൽ ഐദാന് നഷ്ടപ്പെട്ടത് എത്ര രൂപയാണെന്ന് അറിയാമോ? 1,592 കോടി രൂപ! ഇനി പറ, ലോട്ടറിയടിക്കണമെങ്കിൽ ഭാഗ്യം മാത്രം പോരേ?

Read More

അവർ നമ്മളെ പൂട്ടിക്കൊണ്ടിരിക്കുകയാണ്, ഒരു തരത്തിലും ജീവിക്കാൻ സമ്മതിക്കുകേല.!പാചകവാതക വില   നാലാം വട്ടവും കൂട്ടി; ഈ മാസം കൂടിയത് 100 രൂപ

  കൊച്ചി: പാചക വാതകത്തിൽ ഇരുട്ടടി നൽകി വീണ്ടും വില വർധന. ഈ മാസം ഇത് നാലാം തവണയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 800 പിന്നിട്ടു.14.2 കിലോ ഗ്രാമിന്‍റെ ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണു വര്‍ധിപ്പിച്ചിട്ടുള്ളത്. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍വന്നു. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 801 രൂപയായി. ഈ മാസം രണ്ടു തവണയായി ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 75 രൂപ വര്‍ധിപ്പിച്ചതിനു പിന്നാലെയാണു മൂന്നാംവട്ട വര്‍ധനവും. ഇതോടെ ഈ മാസംമാത്രം ഗാര്‍ഹിക സിലിണ്ടറില്‍ നൂറു രൂപയുടെ വര്‍ധനയുണ്ടായി. ഈ മാസമാദ്യം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്‍റെ വിലമാത്രം വര്‍ധിപ്പിച്ചിരുന്നു. കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്‍റെ വില 1513.50 രൂപയാണ്. മൂന്നു ദിവസങ്ങള്‍ക്കുശേഷം ഗാര്‍ഹിക സിലിണ്ടറില്‍ 25 രൂപയുടെ വര്‍ധനവുണ്ടായി. പിന്നീട് ദിവസങ്ങള്‍ക്കിപ്പുറം മാസമധ്യത്തില്‍ ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 50…

Read More

സ്വർണക്കടത്തിന്‍റെ ചുരുൾ അഴിയുമോ? യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം വഴിത്തിരിവിലേക്ക്…

മാന്നാർ : യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം വഴിത്തിരിവിലേക്ക് . യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിച്ചു വരുമ്പോൾ ഇതുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്ത് കേസും അനുബന്ധങ്ങളും കസ്റ്റംസും എൻഫോഴ്സ്മെന്‍റും അന്വേഷിക്കും. തട്ടിക്കൊണ്ടു പോയ പ്രതികളെ തിരിച്ചറിഞ്ഞങ്കിലും ഇനിയും ആരെയും പിടികൂടാൻ കഴിഞ്ഞില്ല. അന്വേഷണ ഉദ്യോഗസ്ഥർ രണ്ടു സംഘങ്ങളായി തിരിഞ്ഞ് മലപ്പുറം കേന്ദ്രീകരിച്ചും അന്വേഷണം നടത്തിവരികയാണ്. സ്വർണം കൊടുത്തു വിട്ടുവെന്ന് പറയുന്നയാളുടെ മലപ്പുnത്തെ വീട്ടിലും പ്രതികൾ എന്ന് സംശയിക്കുന്ന മറ്റുള്ളവരുടെ വീടുകളിലും റെയ്‌ഡ് നടത്തിയെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചില്ലെന്നാണു സൂചന. തട്ടിക്കൊണ്ടുപോകലിനു വിധേയയായ ബിന്ദുവിനെ പോലീസ്‌ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നാണ് സൂചന. നാളെ ആശുപത്രി വിടുന്ന ബിന്ദുവിന് കസ്റ്റംസും ചോദ്യം ചെയ്യാനായി നോട്ടീസ്‌ നൽകി വിളിപ്പിക്കും. യുവതിയെ തട്ടിക്കൊണ്ടു പോകാനായി ഉപയോഗിച്ചതെന്നു കരുതുന്ന വാഹനം പോലീസ്‌ മനസിലാക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തട്ടിക്കൊണ്ടുപോകാൻ പ്രാദേശിക സഹായം ചെയ്തു നൽകിയ…

Read More

ശബരിമല സംഘർഷം! കേസുകള്‍ പിന്‍വലിക്കുന്നതു തെരഞ്ഞെടുപ്പു തന്ത്രമെന്നു സംശയം; പന്തളം കൊട്ടാരം

പന്തളം: ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭത്തിനിടെ ഉണ്ടായ കേസുകള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനം നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്്ട്രീയ ലക്ഷ്യത്തോടെയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പന്തളം കൊട്ടാരം പ്രതികരിച്ചു. തെരഞ്ഞെടുപ്പു കാലത്ത് വിശ്വാസി സമൂഹത്തിന്‍റെ പിന്തുണ നേടുന്നതിനുള്ള ശ്രമം ഇതിനു പിന്നിലുണ്ടാകാം. ഭക്തരുടെ വിശ്വാസം സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ വിശ്വാസികള്‍ക്ക് അനുകൂലമായി സുപ്രീംകോടതിയിലെ സത്യവാങ്മൂലം തിരുത്തി നല്‍കണമെന്ന് കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്‍റ് പി.ജി. ശശികുമാര വര്‍മ, സെക്രട്ടറി പി.എന്‍. നാരായണവര്‍മ എന്നിവര്‍ ആവശ്യപ്പെട്ടു. കേസുകള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനവും അവ്യക്തമാണ്. ഇതിന്‍റെ പൂര്‍ണരൂപം ലഭിച്ചശേഷം വിശദമായി പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു. യുവതീ പ്രവേശന വിധിയേ തുടര്‍ന്ന് പന്തളത്തു നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത ആയിരകണക്കിന് ഭക്തര്‍ക്കെതിരെ ക്രിമിനില്‍ കുറ്റം ചുമത്തിയാണ് കേസെടുത്തത്. വിശ്വാസികള്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കുന്നതുവരെ അവര്‍ക്കൊപ്പം നിലകൊള്ളണമെന്നതാണ് കൊട്ടാരത്തിന്റെ നിലപാടെന്നും ഭാരവാഹികള്‍ അറിയിച്ചു.…

Read More

കാമാത്തിപുരയിലെ ഗംഗുഭായ് കോഠേവാലിയായി ആലിയ ഭട്ട് ! ‘ഗംഗുഭായ് കത്ത്യവാടി’യുടെ ഇടിവെട്ട് ടീസര്‍ പുറത്ത്…

ഒരു കാലത്ത് മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കി വാണിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ‘ഗംഗുഭായ് കത്ത്യവാടി’യുടെ ടീസര്‍ പുറത്ത്. ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 30 നാണ് റിലീസ് ചെയ്യുന്നത്. സഞ്ജയ് ലീല ബന്‍സാലി തന്നെയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നതും. ബന്‍സാലി പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്. ശന്തനു മഹേശ്വരി, അജയ് ദേവ്ഗണ്‍, വിജയ് റാസ്, ഹുമ ഖുറേഷി, ഇമ്രാന്‍ ഹഷ്മി, രോഹിത് സുഖ്വാനി എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. ഇരുപതാംനൂറ്റാണ്ടിന്റെ മധ്യത്തില്‍ ഗുജറാത്തില്‍ നിന്ന് കാമുകനൊപ്പം മുംബൈയിലെ കത്തിയവാഡയില്‍ എത്തിയതാണ് ഗംഗുഭായി എന്ന സ്ത്രീ. ജീവിതത്തിന്റെ ലഹരി നുകരാന്‍ കൊതിച്ചു വന്ന അവളെ ശരീരംവിറ്റ് കാശാക്കുന്ന കഴുകന്‍മാര്‍ക്ക് ഭര്‍ത്താവ് വിറ്റിട്ട് പോയി. പിന്നീട് കത്തിയവാഡയിലെ ആ വേശ്യാതെരുവില്‍ നിന്ന് അവള്‍ ക്രിമിനലുകളുമായും അധോലോക നായകന്‍മാരുമായും സൗഹൃദം…

Read More