മൂന്നു ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു;ആലപ്പുഴ മുതൽ വയനാട് വരെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. തിരുവനന്തപുരത്ത് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതൽ വയനാട് വരെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്ന അലർട്ടിൽ മാത്രമാണ് മാറ്റം വന്നിട്ടുള്ളത്. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ശനിയാഴ്ചത്തേക്ക് പ്രഖ്യാപിച്ച് റെ‍ഡ് അലർട്ടിൽ മാറ്റമില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശനിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴയ്ക്കും കടൽക്ഷോഭത്തിനും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ന്യൂനമർദം ഇന്ന് അതിതീവ്രമാകും. ശനിയാഴ്ച രാത്രിയോടെ ചുഴലിക്കാറ്റായി മാറും. കേരളത്തിന്റെ തീരത്ത് നിന്ന് അഞ്ചൂറ് കിലോമീറ്ററിനും ആയിരം കിലോമീറ്ററിനും ഇടയിലാണ് ഇപ്പോൾ ന്യൂനമർദ്ദം. വൈകിട്ടോടെ ന്യൂനമർദ്ദത്തിന്റെ സഞ്ചാര പാതയിൽ വ്യക്തത വരും. നിലവിലെ കണക്ക് കൂട്ടലനുസരിച്ച് ഗുജറാത്ത് തീരത്ത് കരതൊടാനാണ് സാധ്യത. മുൻകരുതൽ സ്വീകരിക്കാൻ…

Read More

കടകുത്തിത്തുറന്നെങ്കിലും പണപ്പെട്ടി തുറക്കാനായില്ല; ഓറഞ്ചും മുന്തിരിയും, പിസ്തയും കശുവണ്ടിയുമടക്കം ഏഴായിരത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച് കള്ളൻ

കാട്ടാക്കട : കട കുത്തിത്തുറന്ന് മോഷണം. വിളപ്പിൽശാല മാർക്കറ്റ് ജംഗ്ഷനിൽ സതീഷ് കുമാറിന്‍റെ തേജസ് ഫ്രൂട്‌സ് & സ്റ്റോറിലാണ് രാത്രി കവർച്ച നടന്നത്.കടയുടെ മുൻവാതിലിന്‍റെ പുട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാവ് കിലോ കണക്കിന് ആപ്പിൾ, മുന്തിരി, ഓറഞ്ച്, പായ്ക്കറ്റുകളിലുണ്ടായിരുന്ന പലതരം പലഹാരങ്ങൾ, വിലകൂടിയ മിഠായികൾ, ഇരുപതോളം പായ്ക്കറ്റ് പിസ്ത, പത്ത് പായ്ക്കറ്റ് കശുവണ്ടി പരിപ്പ് എന്നിവയാണ് കവർന്നത്. പണവും മറ്റ് സാധനങ്ങളും സൂക്ഷിച്ചിരുന്ന ഉള്ളിലെ ഷട്ടറിന്‍റെ പുട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഏകദേശം ഏഴായിരത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. ഇന്ന് പുലർച്ചെ 5.30ന് സതീഷ് കുമാർ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.ഉടൻ വിളപ്പിൽശാല പോലീസിനെ വിവരമറിയിച്ചു. സി ഐ സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ പോലീസ് തെളിവെടുപ്പ് നടത്തി.പോലീസ് സമീപ കടകളിലെ സിസി റ്റിവി ദൃശ്യങ്ങൾ പരിശോധിച്ചു.

Read More

എന്നെ പിടിക്കാന്‍… ഇന്നോ.. ഇനി വെള്ളിയാഴ്ചയാവട്ടെ..! കോവിഡ് രോഗിയെ ഓടിച്ചിട്ടുപിടിക്കുന്ന ആരോഗ്യപ്രവര്‍ത്തകന്റെ വീഡിയോ വൈറലാകുന്നു

കഴിഞ്ഞ ദിവസമാണ് ആലുവയിലെ  ആശുപത്രിയില്‍ നിന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രോഗി ഡോക്ടറുടെ മുറിയില്‍ നിന്നിറങ്ങി ഓടി പരിഭ്രാന്തി പരത്തിയത്. ഒരു മണിക്കൂറോളമാണ് ജീവനക്കാരെയും മറ്റ് രോഗികളേയും ഇയാള്‍ മുള്‍മുനയില്‍ നിര്‍ത്തിയത്. പലതവണ ഡോക്ടര്‍മാരും വീട്ടുകാരും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഒടുവില്‍ പോലീസും ജീവനക്കാരും ചേര്‍ന്നാണ് ഇയാളെ കീഴടക്കി. ഇത്തരം സംഭവങ്ങള്‍ നിരവധിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പിന്നീട് ഇയാളെ ജീവനക്കാര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയാണ് ഉണ്ടായത്. കോവിഡ് രോഗിയെ ഓടിച്ചിട്ടുപിടിക്കുന്ന ആരോഗ്യപ്രവര്‍ത്തകന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സംഭവം തമാശ രീതിയിലാണ് ചിത്രീകരിച്ചതെങ്കിലും ഇതിന്റെ സത്യാവസ്ഥ എന്താണെന്നോ എവിടെയാണെന്നോ വ്യക്തമല്ല. വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക      

Read More

ഏതു ടൈപ്പ് ബ്രഷ് ഉപയോഗിക്കണം? പേസ്റ്റ് എടുക്കുന്നിനു മുൻപ് ബ്രഷ് നനയ്ക്കാമോ?

നിത്യോപയോഗ സാധനങ്ങളിൽ പ്രധാനപ്പെട്ടതാണ് ടൂത്ത് ബ്രഷ്. ഏതു തരത്തിലുള്ള ബ്രഷാണ് ഉപയോഗിക്കേണ്ടതെന്ന് പലർക്കും അറിയില്ല. നിറവും രൂപവും പരസ്യവുമാണ് ബ്രഷ് തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമായി പലരും എടുക്കുന്നത്. അതിനപ്പുറം ചില കാര്യങ്ങൾക്കു പരിഗണന നൽകണം. * സോഫ്റ്റ് ബ്രിസിൽസുള്ളതാണ് മോണയ്ക്കുംപല്ലുകൾക്കും നല്ലത് * ബ്രഷിന്‍റെ തലഭാഗം വായ്ക്കുള്ളിലെ അവസാനത്തെ പല്ലിൽ വരെ എത്തുന്ന തരത്തിൽ ഉള്ളത് ആയിരിക്കണം. * പരമാവധി മൂന്നുമാസത്തിൽ കൂടുതൽ ഒരു ബ്രഷ്ഉപയോഗിക്കാതിരിക്കുക. കുട്ടികൾക്ക് ഏതെങ്കിലും തരത്തിൽ പാരിതോഷികമായി ബ്രഷ് നൽകുന്നത് ബ്രഷിംഗ് ശീലം വളർത്താൻ സഹായകം. * കൂടുതൽ ടൂത്ത് പേസ്റ്റ് ബ്രഷിൽ തേച്ച് പല്ലു തേക്കുന്പോൾ പെട്ടെന്ന് വായ്ക്കുള്ളിൽ പത നിറയുന്നതിനാൽ കൂടുതൽ പ്രാവശ്യം തുപ്പേണ്ടതായി വരുന്നു. ഇത് ബ്രഷിംഗ് സമയം കുറയ്ക്കുവാൻ കാരണമാകും. ആവശ്യത്തിന് വളരെ കുറച്ചുമാത്രം പേസ്റ്റ് ഉപയോഗിക്കുക. * ബ്രഷ് ചെയ്യുന്നതിനു മുൻപോ ബ്രഷിൽ പേസ്റ്റ് എടുക്കുന്നിനു മുൻപോ…

Read More

ടെസ്റ്റ് റാങ്കിംഗ്: ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ, തൊട്ടുപിന്നിൽ കിവീസ്

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ. വ്യാഴാഴ്ച പുറത്തുവിട്ട പുതിയ റാങ്കിംഗ് അനുസരിച്ചാണിത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളായ ന്യൂസീലൻഡിനെക്കാൾ (120) ഒരു പോയിന്‍റ് മുന്നിലാണ് ഇന്ത്യ. ഇംഗ്ലണ്ട്(109) മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഓസ്ട്രേലിയയെ പിന്തുള്ളയാണ് ഇംഗ്ലണ്ട് മൂന്നാമതെത്തിയത്. നാലാമതുള്ള ഓസ്ട്രേലിയയ്ക്ക് 108 പോയിന്‍റുണ്ട്. മൂന്ന് റേറ്റിംഗ് പോയിന്‍റ് ഉയര്‍ന്നെങ്കിലും പാക്കിസ്ഥാന്‍(94) അഞ്ചാം സ്ഥാനത്ത് തുടരുന്നു. വെസ്റ്റ് ഇൻഡീസ് എട്ടാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് ഉയർന്നു. 2013ന് ശേഷം വിൻഡീസ് നേടുന്ന ഉയര്‍ന്ന സ്ഥാനമാണിത്. ബംഗ്ലാദേശിനെതിരെ 2-0ന്‍റെ വിജയവും ലങ്കയോട് 0-0ന്‍റെ സമനിലയും വിൻഡീസിന്‍റെ മുന്നേറ്റത്തിന് കാരണമായി. 80 പോയിന്‍റുമായി ദക്ഷിണാഫ്രിക്കയാണ് ഏഴാം സ്ഥാനത്ത്. ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിംഗിലാണ് ടീം. ശ്രീലങ്കയും(78), ബംഗ്ലാദേശും(46), സിംബാബ്‌വെയുമാണ്(35) എന്നിവർ യഥാക്രമം എട്ടു മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിലുണ്ട്.

Read More

വർഗീയ പരാമർശത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായ അനു സിത്താര

റംസാന്‍ ആശംസകള്‍ നേര്‍ന്ന വീഡിയോയ്ക്ക് വർഗീയ പരാമർശം നടത്തിയ വ്യക്തിക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി നടി അനു സിത്താര. ‘പരിവർത്തനം എങ്ങോട്ട് ?’ എന്നായിരുന്നു ചോദ്യം. ‘മനുഷ്യനിലേക്ക്’ എന്നായിരുന്നു അനു നൽകിയ മറുപടി. ഇതിനോടകം നിരവധി പേരാണ് നടിക്ക് സപ്പോർട്ടുമായി രംഗത്തെത്തിയത്. ‘മനുഷ്യനാവുക, അതിർത്തികൾക്കപ്പുറം സ്നേഹിക്കാനും, ഒപ്പം ചേർന്നു നിൽക്കുവാനും നമ്മൾ പ്രാപ്തരാവുക. അനു സിതാരയുടെ മറുപടിയിൽ എല്ലാമുണ്ട്‘, എന്നാണ് ഒരു ആരാധകന്‍റെ കമന്‍റ്. ശരീരഭാരം കുറച്ച് സ്ലിം ബ്യൂട്ടിയായി താരം അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ഹാപ്പി വെഡ്ഡിങ്, രാമന്‍റെ ഏദന്‍ത്തോട്ടം തുടങ്ങിയ സിനിമകളിലൂടെയാണ് അനു സിത്താര ശ്രദ്ധേയയായത്.

Read More

മൂന്ന് സഹോദരിമാർ ചേർന്ന് ഇന്ത്യൻ കോവിഡ് റിലീഫ് സമാഹരിച്ചത് 280,000 ഡോളർ! പ്രേത്സാഹനവുമായി നിരവധിപ്പേര്‍ രംഗത്ത്‌

ന്യൂജേഴ്സി: പതിനഞ്ചു വയസു പ്രായമുള്ള മുന്ന് ഇന്ത്യൻ അമേരിക്കൻ സഹോദരിമാർ ചേർന്ന് ഇന്ത്യയിലെ കോവിഡ് റിലീഫ് ഫണ്ടിനുവേണ്ടി സമാഹരിച്ചത് 280,000 ഡോളർ. ന്യൂജേഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിറ്റിൽ മെന്‍റേഴ്സ് എന്ന നോണ്‍ പ്രൊഫിറ്റ് സംഘടനയുടെ സ്ഥാപകരാണ് ഈ മൂന്ന് സഹോദരിമാർ. ഇന്ത്യയുടെ ഇന്നത്തെ പ്രത്യേക സാഹചര്യത്തെ തരണം ചെയ്യുവാൻ ഞങ്ങൾ ജനങ്ങളോട് സമാഹരിച്ചതാണ് ഈ തുകയെന്നും, ഓക്സിജൻ, വാക്സിൻ എന്നിവ അടിയന്തരമായി ഇന്ത്യയിൽ ലഭിക്കുന്നതിനാണ് ഈ തുക ഉപയോഗിക്കുകയെന്നും ഇവർ പറഞ്ഞു. മേയ് മൂന്നാണ് ഇവരുടെ ഫണ്ട് രൂപീകരണവിവരം സോഷ്യൽ മീഡിയായിലൂടെ പ്രസിദ്ധീകരിച്ചത്. പഠിക്കുന്ന സ്കൂളിലെ കുട്ടികളൂടെ കുടുംബാംഗങ്ങൾ, സഹപാഠികൾ എന്നിവർ നിർലോഭമായി ഫണ്ടിലേക്ക് സംഭാവന ചെയ്തതായി ഇവർ പറഞ്ഞു. ലിറ്റിൽ മെന്‍റേഴ്സ് എന്ന സംഘടന കോസ്റ്ററിക്ക, ഇന്ത്യ, ബ്രസീൽ തുടങ്ങി രാജ്യങ്ങലിലെ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. ഓക്സിജൻ കോണ്‍സെന്‍ട്രേറ്ററുകള്‍, വെന്‍റിലേറ്ററുകൾ എന്നിവയും…

Read More

ഒടുവില്‍ ആ സത്യം മറനീക്കി പുറത്തുവന്നു! 43 വർഷം ജയിൽകഴിഞ്ഞയാൾ ഒടുവിൽ നിരപരാധി; കെവിൻ സ്ട്രിക്റ്റ്ലാന്‍റ് എന്ന 61 വയസുകാരനാണ് ഈ ഹതഭാഗ്യൻ…

മിസോറി: കൻസാസ് സിറ്റിയിൽ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിൽ 42 വർഷം ജയിലിൽ കഴിയേണ്ടിവന്നയാളെ നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയ്ക്കുവാൻ നടപടികൾ ആരംഭിച്ചു. കെവിൻ സ്ട്രിക്റ്റ്ലാന്‍റ് എന്ന 61 വയസുകാരനാണ് ഈ ഹതഭാഗ്യൻ. കെവിന്‍റെ പേരിലുള്ള കുറ്റം തെളിയിക്കാൻ മതിയായ തെളിവുകളില്ല, സംഭവിച്ചത് വലിയൊരു തെറ്റാണ്. ഇയാളെ ജയിലിലടയ്ക്കാൻ തീരുമാനിച്ച പ്രോസിക്യൂട്ടറുടെ അതേ ഓഫീസാണ് ഇയാളുടെ നിരപരാധിത്വം അംഗീകരിച്ചു ജയിലിൽ നിന്ന് മോചിപ്പിക്കാൻ നടപടികൾ ആരംഭിച്ചത്. മേയ് 10 ചൊവ്വാഴ്ച ജാൽസണ്‍ കൗണ്ടി പ്രോസിക്യൂട്ടർ ജീൻ പീറ്റേഴ്സ് ബേയാണ് വിവരം ഒൗദ്യോഗികമായി വെളിപ്പെടുത്തിയത്. 1978ൽ നടന്ന സംഭവത്തിന് ഏകദൃക്സാക്ഷി സിന്ധ്യ ഡഴ്സലാണ് കെവിനെ കേസിൽ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. ഷെറി ബ്ലാക്ക്, ജോണ്‍വാക്കർ, ലാറി ഇൻഗ്രാം എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന സിന്ധ്യയ്ക്കും കാലിൽ വെടിയേറ്റിരുന്നു. പക്ഷേ ഇവർ മരിച്ചത് പോലെ കിടന്നതുകൊണ്ട് കൂടുതൽ വെടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ആദ്യം ഇവർ മറ്റു രണ്ടുപേരെയാണ്…

Read More

കേൾക്കാൻ കൊതിക്കുന്ന വാർത്തകൾ പുറത്തേക്ക് വരുന്നു; രാജ്യത്ത് ഇന്ന് കോവിഡ് രോഗികളെക്കാൾ കൂടുതൽ രോഗമുക്തർ

  ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്‍റെ പ്രതിദിന കണക്കിൽ രോഗികളേക്കാൾ രോഗമുക്തരുടെ എണ്ണം കൂടുതൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,43,144 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,40,46,809 ആയി. അതേസമയം, 3,44,776 പേർ രോഗമുക്തരായി.4,000 പേർ മരണമടഞ്ഞതോടെ രാജ്യത്തെ ആകെ മരണസംഖ്യ 2,62,317 ആയി ഉയർന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 2,00,79,599 പേർ രോഗമുക്തരായി. നിലവിൽ 37,04,893 പേർ ചികിത്സയിൽ തുടരുന്നുണ്ട്. ഇതുവരെ 17,92,98,584 പേർ വാക്സിൻ സ്വീകരിച്ചു. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, കേരളം, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read More

വൈറസ് എന്നും ഇവിടെ കാണും; പുതിയ പെരുമാറ്റരീതികൾ അഭ്യസിച്ചാല്‍ മാത്രം രക്ഷ…! മുന്‍ ഡിജിപി ജേക്കബ് പുന്നൂസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു…

കൊറോണ വൈറസ് എന്നും കാണുമെന്നും പുതിയ പെരുമാറ്റരീതികൾ അഭ്യസിച്ചു ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ സാധിച്ചില്ലെങ്കില്‍ നാം നശിച്ചു പോകുമെന്നും മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. ആകാശത്തും കടലിലും അപകടമില്ലാതെ സഞ്ചരിക്കാൻ നാം പഠിച്ചു. അതുപോലെ വൈറസ്സുള്ള ഒരു ലോകത്തു ജീവിക്കാൻ നാം പഠിക്കണം. അല്ലെങ്കിൽ ആറാറു മാസം കൂടുമ്പോൾ രണ്ടു മാസം വീതം ലോക്ക് ഡൌൺ അനുഭവിച്ചും വളരെപ്പേരെ കോവിഡിന് കുരുതി കൊടുത്തും നമുക്ക് എന്നും ജീവിക്കേണ്ടിവരുമെന്നും അദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ലോക്ക് ഡൌൺ ഒരു ശാശ്വത പരിഹാരമല്ല : അത്, “എന്തു നാം ചെയ്യരുത്‌”എന്ന് നാം അറിഞ്ഞതിനു ശേഷവും, നാം കാണിച്ച പൊതുവായ സൂക്ഷ്മതക്കുറവിനുള്ള പ്രായശ്ചിത്തം മാത്രം എന്ന് കരുതിയാൽ മതി. വൈറസ് ഇവിടെ എന്നും കാണും. അത് നമുക്ക് ഭീഷണിയായി നിലനിൽക്കുമ്പോൾ അതിന്റെ വ്യാപനത്തോത് വളരെ കുറയ്ക്കുന്ന പുതിയ…

Read More