ഇനി രണ്ടു നാൾ അധികനിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ…

കോട്ടയം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി നാളെയും ഞായറാഴ്ചയും അധികനിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.പോലീസ് അനുമതിയോടെ സാമൂഹിക അകലം പാലിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. അടിയന്തര ആവശ്യ സര്‍വീസില്‍പ്പെട്ട കേന്ദ്ര, സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓഫീസുകള്‍ക്കും അവിടുത്തെ ഉദ്യോഗസ്ഥര്‍ക്കും യാത്ര ചെയ്യാം. അടിയന്തര ആവശ്യ സര്‍വീസില്‍പ്പെട്ട 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എല്ലാ വ്യവസായ സ്ഥാപനങ്ങളും കമ്പനികള്‍ക്കും ഇവിടുത്തെ ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു യാത്ര ചെയ്യാം. ടെലികോം ഇന്‍റ്‍നെറ്റ് സേവന ദാതാക്കളുടെ വാഹനങ്ങള്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു യാത്ര ചെയ്യാം. ഐടി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ആവശ്യം വേണ്ട ജീവനക്കാരെ മാത്രം നിയോഗിച്ചു നടത്താം.രോഗികള്‍ക്കും സഹായികള്‍ക്കും വാക്‌സിനേഷനു പോകുന്നവര്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു യാത്ര ചെയ്യാം. ആവശ്യസാധനങ്ങള്‍ വില്ക്കുന്ന കടകള്‍, പാല്‍ ഉല്പാദക വിതരണ കേന്ദ്രങ്ങള്‍, കള്ള് ഷാപ്പുകള്‍ മത്സ്യ മാംസ വിതരണ…

Read More

മണ്ണിനെയും കൃഷിയെയും പ്രകൃതിയുടെ നാഥനെയും സ്നേഹിച്ച് കൊതിതീരാത്ത 77 വർഷത്തെ  ജീവിതം! ആ ചിരിയിൽ എല്ലാമുണ്ട്, പുതിയ തലമുറയ്ക്കു പഠിക്കാനുള്ള ഒട്ടേറെ കാര്യങ്ങൾ...

കരിങ്കുന്നം: മണ്ണിനെയും കൃഷിയെയും പ്രകൃതിയുടെ നാഥനെയും സ്നേഹിച്ച് കൊതിതീരാത്ത ജീവിതം. കഠിനാധ്വാനത്തിന്‍റെ ശീലുകൾ പാടിപ്പതിഞ്ഞ അധരങ്ങൾ. ലാളിത്യം, ദൈവാശ്രയത്വം, അടുക്കും ചിട്ടയുമുള്ള ജീവിതം അതാണ് കരിങ്കുന്നം പൈന്പിള്ളിൽ ജോസഫ് (98), അന്നമ്മ (95) ദന്പതികളുടെ പ്രത്യേകതയും വിജയരഹസ്യവും. പ്രായം ശതാബ്ദിയോടടുക്കുന്പോഴും ഒരുമിച്ചുള്ള ജീവിതം 77 വർഷം പിന്നിടുന്ന ഇരുവരുടെയും ചുറുചുറുക്കിന്‍റെ രഹസ്യം എന്തെന്നു ചോദിച്ചാൽ ചെറുതായൊന്നു ചിരിക്കും. ആ ചിരിയിൽ എല്ലാമുണ്ട്, പുതിയ തലമുറയ്ക്കു പഠിക്കാനുള്ള ഒട്ടേറെ കാര്യങ്ങൾ. പഴയകാല ജീവിതത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോൾ തികഞ്ഞ ആത്മസംതൃപ്തിയും സന്തോഷവും ജോസഫ് ചേട്ടന്‍റെ മുഖത്ത് പ്രതിഫലിച്ചു. പുലർച്ചെ 5.30ന് ഉണരും. പിന്നെ കുറെനേരം പ്രാർത്ഥന. അതിനുശേഷം പത്രവായന. അതിൽ ഇരുവരും ഒന്നിനൊന്നുമെച്ചം. അത് ദീപികയായിരിക്കണം എന്നത് നിർബന്ധമാണ്. പിന്നെ പശു കറവയും ചായകുടിയും കഴിഞ്ഞ് കൃഷിയിടത്തിലേക്ക്. രാമപുരത്തെ തറവാട്ടിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. അന്ന് അഞ്ചേക്കർ പാടമുണ്ടായിരുന്നു. മാറ്റാൾ പണിയായിരുന്നു അന്ന്…

Read More

കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കും; ഈശ്വരന്‍റെ ഭൂമിയിലെ പ്രതിനിധികളാണ് ഡോക്ടർമാർ; മലക്കം മറിഞ്ഞ് ബാബാ രാംദേവ്

  ഡെറാഡൂണ്‍: കോവിഡ് വാക്സിൻ സ്വീകരിക്കുമെന്ന് യോഗഗുരു ബാബാ രാംദേവ്. നേരത്തെ യോഗയുടെയും ആയുർവേദത്തിന്‍റെയും സംരക്ഷണം തനിക്ക് ഉള്ളതിനാൽ കോവിഡ് വാക്സിൻ ആവശ്യമില്ലെന്ന് പറഞ്ഞ രാംദേവാണ് ഇപ്പോൾ വാക്സിൻ സ്വീകരിക്കുമെന്ന് അറിയിച്ചത്. കൂടാതെ ഈശ്വരന്‍റെ ഭൂമിയിലെ പ്രതിനിധികളാണ് ഡോക്ടർമാരെന്നും രാംദേവ് പറഞ്ഞു. രാജ്യത്തെ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാ പൗരർക്കും ജൂണ്‍ 21 മുതൽ വാക്സിൻ സൗജന്യമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ ചരിത്രപരമായ ചുവടുവയ്പെന്ന് രാംദേവ് വിശേഷിപ്പിക്കുകയും വാക്സിൻ സ്വീകരിക്കാൻ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു.

Read More

ജെസ്ന എവിടെ? ജെസ്ന ജീവിച്ചിരിപ്പുണ്ടോ എന്നതിൽ വ്യക്തമായ ഉത്തരം ലഭിക്കുന്നില്ല; കേസ്‌ ഏറ്റെടുത്തിട്ട് അഞ്ചു മാസം പിന്നിട്ടിട്ടും സിബിഐയ്ക്കും സൂചനയില്ല

കോട്ടയം: ജെസ്ന തിരോധാനക്കേസ് സിബിഐ ഏറ്റെടുത്തിട്ട് അഞ്ചു മാസം പിന്നിടുന്പോഴും അന്വേഷണത്തിൽ പുരോഗതിയില്ല. മുക്കൂട്ടുതറ കുന്നത്ത് ജയിംസിന്‍റെ മകൾ ജെസ്ന മരിയ ജയിംസിനെ കാണാതായ കേസിൽ സിബിഐ അന്വേഷണം തൃപ്തികരമല്ലെന്നു കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്‌ഷൻ (കാസ) ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് ഫൈനൽ ബികോം വിദ്യാർഥിനിയായിരിക്കെ 2018 മാർച്ച് 22നാണ് ജെസ്നയെ കാണാതായത്. മുക്കൂട്ടുതറയിലെ വീട്ടിൽനിന്നും മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്‍റെ വീട്ടിലേക്ക് രാവിലെ 9.30നു പുറപ്പെട്ട ജെസ്നയെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ല. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷിച്ചെങ്കിലും കാര്യമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ജെസ്നയുടെ സഹോദരൻ ഉൾപ്പെടെയുള്ളവർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പുരോഗതി കാണാതെ വന്നതോടെ ഹൈക്കോടതി അന്വേഷണം സിബിഐയെ ഏൽപ്പിക്കുകയായിരുന്നു. ജെസ്ന…

Read More

ലോക് ഡൗൺ ഇളവിൽ സംസ്ഥാനത്ത് ട്രെയിൻ സർവീസുകളും പുനരാരംഭിക്കുന്നു

തൃശൂർ: സംസ്ഥാനത്ത് 16 മുതൽ ഒന്പതു ട്രെയിനുകൾ സർവീസ് പുനരാരംഭിക്കും. മൈസൂരു-കൊച്ചുവേളി എക്സ്പ്രസ്, ബംഗളൂരു-എറണാകുളം സൂപ്പർ ഫാസ്റ്റ്, എറണാകുളം – കാരൈക്കൽ എക്സ്പ്രസ്, മംഗലാപുരം – കോയന്പത്തൂർ, മംഗലാപുരം- ചെന്നൈ വെസ്റ്റ് കോസ്റ്റ്, മംഗലാപുരം – ചെന്നൈ സൂപ്പർ ഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ – തിരുവനന്തപുരം വീക്കിലി സൂപ്പർ ഫാസ്റ്റ്, ചെന്നൈ – ആലപ്പുഴ സൂപ്പർ ഫാസ്റ്റ് എന്നീ ട്രെയിനുകളാണ് സർവീസ് പുനരാരംഭിക്കുന്നത്. യാത്രക്കാർ കുറഞ്ഞതോടെ സംസ്ഥാനത്തെ ട്രെയിൻ സർവീസുകൾ റെയിൽവേ നിർത്തലാക്കുകയായിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയ സാഹചര്യത്തിലാണ് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്.

Read More

അത് തുമ്പ ചെടിയാ..! ഫാമിംഗ് കോർപറേഷന്‍റെ റബ്ബർ എസ്റ്റേറ്റിനുള്ളിൽ നട്ടുവളർത്തി പരിപാലിച്ചു വന്ന കഞ്ചാവ് ചെടികൾ; ലഭിച്ച വിവരങ്ങള്‍ ഇങ്ങനെ…

പത്തനാപുരം: പാതിരിക്കൽ ചിതൽവെട്ടി ഭാഗത്തുള്ള കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്‍റെ വള ഗോഡൗണിന് സമീപത്തായി നട്ടുവളർത്തി പരിപാലിച്ചു വന്ന രണ്ടു കഞ്ചാവ് ചെടികൾ കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദും സംഘ വും ചേർന്ന് കണ്ടെത്തി കേസെടുത്തു. ഒരു ചെടി നന്നായി വളർന്നതും മറ്റൊരണ്ണം അതിൽ ചെറിയ ചെടിയുമായിരുന്നു. രാവിലെ എസ്റ്റേറ്റിനുള്ളിൽ റബ്ബർ തൈകൾ പ്ലാന്‍റ് ചെയ്യുന്നതിന്‍റെ ഭാഗമായി എസ്റ്റേറ്റിനുള്ളിലെ കാടുകൾ സ്ത്രീ തൊഴിലാളികളും മറ്റും ചേർന്ന് വെട്ടിതെളിക്കുന്നതിനിടയിലാണ് നട്ടുവളർത്തിയതു പോലെ വളർന്നു നിൽക്കുന്ന കഞ്ചാവ് ചെടികൾ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയ ഒരു സ്ത്രീ മറ്റുള്ള വരെ വിളിച്ചു കാണിച്ചപ്പോൾ അത് തുമ്പ ചെടിയാണെന്ന് പറഞ്ഞു വെട്ടിക്കളയാൻ പറഞ്ഞുവെങ്കിലും. അവിടെ ഉണ്ടായിരുന്ന ഫീൽഡ് സൂപ്പർ വൈസറെ കാണിച്ചു കഞ്ചാവു ചെടിയാണെന്ന് ബോധ്യപ്പെട്ടതിനാൽ വിവരം ഗ്രൂപ്പ് ഏരിയ മാനേജർ അംജത്ത് ഖാനെ അറിയിക്കുകയും അദ്ദേഹം കൊല്ലം…

Read More

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വളരെയധികംപ്രതിസന്ധിയിൽ ആയി! ദൈവദൂതരായി കുറെ നല്ല മനുഷ്യർ എത്തി; കൃഷ്ണമ്മയും മക്കളും ഇനി കരുണയുടെ തണലിൽ

ചാത്തന്നൂർ: ജീവിതത്തിലെ ദുരിതപർവ്വങ്ങളിൽ നിന്നും ഇനി കൃഷ്ണമ്മയ്ക്കും മക്കൾക്കും മോചനം. കരുണയുടെ തണലിൽ അവർക്ക് സ്വസ്ഥമായി കഴിയാം. പിന്നിട്ട നാളുകളിലെ സഹനത്തിൽ നിന്നും മോചനം നല്കാൻ ദൈവദൂതരായി കുറെ നല്ല മനുഷ്യർ എത്തി. അവർക്ക് നേതൃത്വം നല്കി ഗ്രാമപഞ്ചായത്തംഗം വിനിതാ ദിപുവും. ചിറക്കര ഗ്രാമപഞ്ചായത്ത് കോളേജ് വാർഡിൽ കുന്നുംപുറത്ത് വീട്ടിൽ കൃഷ്ണമ്മ (54)യുടെ ഇരട്ട മക്കളായ ശരണ്യയും ശരത്തും ( 22) ജന്മനാ അംഗവൈകല്യവും ബുദ്ധിമാന്ദ്യവും സംഭവിച്ചവരും ആണ്. ഇവർ സഹോദരനായ സുരേന്ദ്രന്‍റെ ആശ്രയത്തിൽ ആണ് കഴിഞ്ഞു വന്നിരുന്നത്. സുരേന്ദ്രനും കുടുംബവും വാർധക്യമായ സാഹചര്യത്തിൽ സഹോദരിയെയും മക്കളെയും സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലുമാണ്. ഈ കോവിഡ് കാലയളവിൽ വളരെയധികം ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിലെ ശരണ്യ ബഡ്സ് സ്കൂളിലെ വിദ്യാർഥി കൂടി ആയിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വളരെയധികംപ്രതിസന്ധിയിൽ ആയിരുന്നു ഇവർ. കുടുംബത്തിന് സന്നദ്ധ പ്രവർത്തകർ ജനകീയ ഹോട്ടലിൽ നിന്നും…

Read More

കള്ളടാക്സികളിൽ യാത്ര ചെയ്യുന്നവർക്ക് അപകടം സംഭവിച്ചാൽ ഇൻഷ്വറൻസ് പരിരക്ഷ ഇല്ലെന്ന കാര്യം ഓർക്കുക; കള്ളടാക്സികളെ കുടുക്കാൻ നടപടികളുമായി സർക്കാർ

തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങൾ നികുതി വെട്ടിച്ച് ടാക്സിയായി ഓടുന്നതു തടയാൻ നിർദേശം. ചില പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, ബാങ്കുകൾ എന്നിവ വ്യാപകമായി, കരാർ അടിസ്ഥാനത്തിൽ സ്വകാര്യ വാഹനങ്ങളെ ടാക്സിയാക്കി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിയമവിരുദ്ധമായി നടത്തുന്ന ഇത്തരം കാര്യങ്ങൾ സർക്കാർ ഗൗരവത്തോടെയാണു കാണുന്നതെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. കള്ളടാക്സികൾ മൂലം നികുതി ഇനത്തിൽ സർക്കാരിനു കനത്ത നഷ്ടമാണുണ്ടാകുന്നത്. സർക്കാരിനോ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കോ ചെലവുചുരുക്കലിന്‍റെ ഭാഗമായി വാഹനങ്ങൾ വാടകയ്ക്ക് എടുക്കാൻ അനുമതിയുണ്ട്. ഇതിന്‍റെ മറവിൽ സ്വകാര്യ വാഹനങ്ങൾ ഇത്തരം സർവീസുകൾ നടത്തുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ , കമ്പനികൾ, ബാങ്കുകൾ തുടങ്ങിയവയിലാണ് ഇങ്ങനെ വൻ തോതിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്. കള്ളടാക്സികളിൽ യാത്ര ചെയ്യുന്നവർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ലെന്ന കാര്യം പലർക്കും അറിയില്ലെന്നും മന്ത്രി പറഞ്ഞു.

Read More

താത്കാലിക നിയമനത്തിനായി തടിച്ചുകൂടിയത് നൂറുകണക്കിന് ഉദ്യോഗാർഥികൾ; കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതോടെ അധികൃതര്‍ ചെയ്തത് ഇങ്ങനെ…

മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജിൽ താത്കാലിക നിയമനത്തിനായി തടിച്ചുകൂടിയത് നൂറുകണക്കിന് ഉദ്യോഗാർഥികൾ. സാമൂഹിക അകലം പാലിക്കുന്നത് പരാജയപ്പെട്ടതോടെ ഇന്‍റർവ്യൂ നിർത്തിവച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് വാർഡിലേയ്ക്ക് താത്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്ന നടപടിക്രമങ്ങളാണ് അനിയന്ത്രിതമായ ആൾക്കൂട്ടം കാരണം ഇന്നലെ നിർത്തിവച്ചത്. മെഡിക്കൽ കോളജിലെ കോവിഡ് ചികിത്സ വാർഡിലേക്ക് നഴ്‌സുമാരുടെയും ക്ളീനിംഗ് സ്റ്റാഫുകളുടെയും കുറവ് പരിഹരിക്കുന്നതിനായാണ് ഇന്നലെ ഇന്‍റർവ്യൂ സംഘടിപ്പിച്ചിരുന്നത്. നാഷണൽ ഹെൽത്ത് മിഷൻ മുഖാന്തിരമായിരുന്നു ഈ താത്കാലിക നിയമനങ്ങൾ നടത്താൻ ലക്ഷ്യമിട്ടിരുന്നത്. ഒഴിവുകളിൽ താത്കാലികമായി നിയമനത്തിന് താൽപ്പര്യമുള്ളവരെ ക്ഷണിച്ചു മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് അധികൃതർ അറിയിപ്പ് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളും രക്ഷിതാക്കളുമടക്കം 2,000ത്തോളം പേരാണ് ജില്ലയ്ക്കകത്തും പുറത്തും നിന്നായി രാവിലെ മെഡിക്കൽ കോളജിലെ പഴയ ഓഡിറ്റോറിയത്തിൽ എത്തിയത്. മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരും പോലീസും ഉദ്യോഗാർഥികളുടെ തിരക്ക് നിയന്ത്രിക്കാൻ…

Read More

ലാകത്ത് ജീവിക്കാന്‍ ഏറ്റവും മികച്ച നഗരമായി തെരഞ്ഞെടുക്കപ്പെട്ട രാജ്യം ഏതാണെന്ന് അറിയുമോ? ദാ… ഇവിടെയാണ്…

ബെർലിൻ: ലോകത്ത് ജീവിക്കാൻ ഏറ്റവും മികച്ച നഗരമായി ഓക്ക്ലൻഡ് തെരഞ്ഞെടുക്കപ്പെട്ടു. കോവിഡ് അനന്തര കാലഘട്ടത്തിൽ കോവിഡ് പൂർവ കാലത്തേതിനെ അപേക്ഷിച്ച് വലിയ മാറ്റങ്ങളാണ് ഈ നഗരങ്ങളുടെ പട്ടികയിൽ വന്നിരിക്കുന്നത്. സുസ്ഥിരത, അടിസ്ഥാനസൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങളാണ് സൂചികയാക്കിയത്. പുതിയ പട്ടികയിൽ യൂറോപ്യൻ നഗരങ്ങളുടെ സ്ഥാനത്തിന് ഗണ്യമായ ഇടിച്ചിലുണ്ടായി. അതേസമയം, ഓസ്ട്രേലിയ, ജപ്പാൻ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ നഗരങ്ങൾ വലിയ തോതിലുള്ള മുന്നേറ്റവും നടത്തി. ജപ്പാനിലെ ഒസാക്കയാണ് പട്ടികയിൽ രണ്ടാമത്. മൂന്നാമത് ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ്. ന്യൂസിലൻഡിലെ വെല്ലിംഗ്ടണ്‍ നാലാമതും ജപ്പാൻ തലസ്ഥാനം ടോകിയോ അഞ്ചാമതും. പരന്പരാഗതമായി ആധിപത്യം പുലർത്തിയിരുന്ന യൂറോപ്യൻ നഗരങ്ങളോ അമേരിക്കൻ നഗരങ്ങളോ ആദ്യ അഞ്ചിൽ സ്ഥാനപിടിച്ചില്ല. കൊറോണ വൈറസ് പാൻഡെമിക് മാറ്റിയ വാർഷിക റാങ്കിംഗിൽ ന്യൂസിലാന്‍റിലെ ഓക്ക്ലാൻഡിനെ ലോകത്തിലെ ഏറ്റവും നല്ല നഗരമായി തെരഞ്ഞെടുത്തു. പകർച്ചവ്യാധിക്കിടയിലും താമസിക്കാൻ ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയിൽ…

Read More