അദ്ദേഹത്തിന്റെ കഴിവുകള്‍ 50 ശതമാനം മാത്രമേ പുറത്തു വന്നിട്ടുള്ളൂ ! മലയാള സിനിമ ദിലീപിനെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് മുരളി ഗോപി

മലയാള സിനിമ ദിലീപിനെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ഒരു നടനെന്ന നിലയില്‍ 50 ശതമാനം മാത്രമേ ദിലീപിന്റേതായി പുറത്തു വന്നിട്ടുള്ളു. കമ്മാരസംഭവം ചിത്രത്തില്‍ അദ്ദേഹത്തെ വേറെ ഒരു ആംഗിളില്‍ എക്‌സ്‌പ്ലോര്‍ ചെയ്തിട്ടുണ്ട് എന്നാണ് മുരളി ഗോപി ഒരി ചാനലിനു നല്‍കി അഭിമുഖത്തില്‍ മുരളി ഗോപി പറഞ്ഞത്. ദിലീപ് ഒരുപാട് എക്‌സ്പ്ലോര്‍ ചെയ്യപ്പെടാത്ത ആക്ടറാണ്. ഒരു നടന്‍ എന്ന നിലയില്‍ 50 ശതമാനം മാത്രമേ ദിലീപിന്റെതായി പുറത്തുവന്നിട്ടുളളൂ. കമ്മാരസംഭവത്തില്‍ അദ്ദേഹത്തെ വേറെ ഒരു ആംഗിളില്‍ എക്‌സ്‌പ്ലോര്‍ ചെയ്തിട്ടുണ്ട്. വേറൊരു മുഖമുളള, വേറൊരു തരം കഴിവുളള, ഡാര്‍ക്ക് ഷേഡ്‌സ് അവതരിപ്പിക്കാന്‍ പറ്റിയ കഴിവ് ദിലീപ് എക്‌സ്പ്‌ളോര്‍ ചെയ്തിട്ടുണ്ട് എന്ന് മുരളി ഗോപി പറയുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് രാഷ്ട്രീയം എന്ന് ചോദിച്ചപ്പോള്‍ പ്രധാനമായും അത് വിവരമില്ലാത്ത ആളുകള്‍ പറയുന്ന കാര്യമാണെന്ന് മുരളി ഗോപി പറയുന്നു. അതേസമയം, എമ്പുരാന്‍…

Read More

മകളെ മടിയില്‍ കിടത്തി സരിഗമ പാടി പേളി മാണി ! പാട്ടുകേട്ട് താളം പിടിച്ച് ‘ കുഞ്ഞു നില’; വീഡിയോ വൈറലാകുന്നു…

പേളി മാണിയുടെയും മകള്‍ നിലയുടെയും വിശേഷങ്ങള്‍ കേള്‍ക്കാനായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഇക്കാര്യത്തില്‍ പേളി ആരാധകരെ ഒട്ടും നിരാശപ്പെടുത്താറില്ല. മകളുടെ ചിത്രങ്ങളും വീഡിയോകളും ഇടയ്ക്കിടെ പങ്കുവെച്ച് പേളി ആരാധകരെ സംതൃപ്തരാക്കാറുമുണ്ട്. ഇപ്പോള്‍ മകള്‍ക്കൊപ്പമുളള പുതിയൊരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് പേളി മാണി. മകളെ മടിയില്‍ കിടത്തി സരിഗമപ പാടുകയാണ് പേളി. അമ്മയുടെ പാട്ടിനൊത്ത് കുഞ്ഞു നില താളം പിടിക്കുന്നുമുണ്ട്. ”ഒരു ഗായികയായ ഞാന്‍, എന്റെ അറിവ് മുഴുവന്‍ കുഞ്ഞിലേക്ക് പകര്‍ന്നു കൊടുക്കുന്ന ഒരു ത്രിതങ്ക പുളകിത രംഗം ഇതാ നിങ്ങളുമായി പങ്കുവയ്ക്കുന്നു” എന്നാണ് പേളി കുറിച്ചത്. താരങ്ങളും ആരാധകരും അടക്കം നിരവധി പേര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. കുഞ്ഞു നില താളം പിടിക്കുന്നതിനെയാണ് പലരും അഭിനന്ദിച്ചിരിക്കുന്നത്. ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 2019…

Read More

പണം മാത്രമല്ല അഭിമാനത്തിന് ക്ഷതമേൽക്കുമ്പോൾ ജീവൻ വെടിയും; കാളികാവിൽ  യുവാവ് ആത്മഹത്യ ചെയ്തത് ഹണി ട്രാപ്പിൽ കുടുങ്ങി

  കാളികാവ്: കഴിഞ്ഞ ദിവസം കാളികാവിൽ യുവാവ് ആത്മഹത്യ ചെയ്തത് ഹണി ട്രാപ്പിൽ കുടുങ്ങിയാണെന്ന് പോലീസ് നിഗമനം. കാളികാവ് പോലീസ് അന്വേഷണം ഉൗർജിതമാക്കി. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ഹണി ട്രാപ്പ് കെണിയൊരുക്കി കാത്തിരിക്കുന്നത് നിരവധി സംഘങ്ങളാണ് . കെണിയിൽ കുടുങ്ങിയാൽ പണം മാത്രമല്ല അഭിമാനത്തിന് ക്ഷതമേൽക്കുന്നതിനാൽ ജീവൻ വരെ നഷ്ടപ്പെടുന്ന സംഭവങ്ങൾ ധാരാളം. സൗജന്യമായി സ്ത്രീകളുമായി തുറന്ന സംസാരത്തിന് അവസരം എന്ന രീതിയിലാണ് യുവാക്കളെ കെണിയിൽ അകപ്പെടുത്തുന്നത്. കാളികാവിൽ യുവാവ് ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘങ്ങളാണ് പിന്നിലെന്നാണ് പോലീസിന്‍റെ നിഗമനം.കാളികാവിൽ ഇരയായ യുവാവ് 5001 രൂപ രണ്ട് സുഹൃത്തുക്കളിൽ നിന്ന് ഗൂഗിൾ പേ വഴി നൽകിയിട്ടുണ്ട്. കാളികാവ് സിഐ ഹിദായത്തുള്ള മാന്പ്രയുടെ നേതൃത്വത്തിൽ എസ്ഐ ശശീന്ദ്രനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്‍റെ ഭാഗമായി യുവാവ് ഉപയോഗിച്ചിരുന്ന മൂന്ന് ഫോണുകൾ ആത്മഹത്യ ചെയ്ത സ്ഥലത്തെ…

Read More

അയ്യൻകാളി അടിസ്ഥാനജനതയുടെ അവകാശങ്ങൾ നേടിക്കൊടുത്ത വിപ്ലവനേതാവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: മഹാത്മ അയ്യൻകാളിയുടെ നവോഥാനപ്രവർത്തനം കേരള ജനതയ്ക്കെന്നും ആവേശമാണെന്നും അടിസ്ഥാനജനതയുടെ അവകാശങ്ങൾ നേടിക്കൊടുത്ത വിപ്ലവനേതാവാണ് അദ്ദേഹമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ 158-ാം ജന്മദിനാഘോഷം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർക്കിംഗ് പ്രസിഡന്‍റ് എം.കെ. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. സ്പെഷൽ റിക്രൂട്ട്മെന്‍റ് പുനഃസ്ഥാപിക്കുവാൻ ഗവണ്‍മെന്‍റ് തായാറാകണമെന്നു ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് മുഖ്യപ്രഭാഷണത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.ജി. അശോക്‌ കുമാർ ജന്മദിന സന്ദേശം നൽകി. ട്രഷറർ കെ. കുട്ടപ്പൻ, കെ.സി. മനോജ്, ഒ.കെ. സാബു, കെ.കെ. കരുണാകരൻ, തങ്കച്ചൻ മ്യാലിൽ, ഗോപി മഞ്ചാടിക്കര, ഷീലാ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.

Read More

കലാഭവൻ മണി സ്മാരക നിർമാണത്തിന് അഞ്ചു കോടി അനുവദിക്കുമെന്ന് മന്ത്രി സജീ ചെറിയാൻ

ചാലക്കുടി: കലാഭവൻ മണി സ്മാരകം നിർമിക്കുന്ന സ്ഥലവും നിർദിഷ്ട ആധുനിക മത്സ്യ മാർക്കറ്റും ഫിഷറീസ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. ആധുനിക മത്സ്യ മാർക്കറ്റുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായിട്ടാണ് മന്ത്രി മാർക്കറ്റ് സന്ദർശിച്ചത്. ഫിഷറീസ്് വകുപ്പ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന മത്സ്യ മാർക്കറ്റിനായി നിശ്ചയിച്ച സ്ഥലം സന്ദർശിച്ച മന്ത്രി തീരദേശ വികസന കോർപറേഷൻ തയ്യാറാക്കിയ ഡിപിആർ പരിശോധിച്ചു. 2.98 കോടി രൂപ ഇതിനുവേണ്ടി അനുവദിച്ചതായി മന്ത്രി അറിയിച്ചു. നിലവിലുള്ള ഫിഷ് സ്റ്റാളുകളും മന്ത്രി സന്ദർശിച്ചു. രാവിലെ കലാഭവൻ മണി സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മന്ത്രി മാർക്കറ്റിലെത്തിയത്. തുടർന്ന് കലാഭവൻ മണി സ്മാരകം നിർമാണത്തിനായി അനുമതി ലഭിച്ച സ്ഥലവും മന്ത്രി സന്ദർശിച്ചു. തുടർന്ന് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പദ്ധതികളെ സംബന്ധിച്ച് മന്ത്രി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കലാഭവൻ മണി സ്മാരകത്തിന്…

Read More

തലസ്ഥാനത്ത് സൈനിക കേന്ദ്രത്തിനു സമീപം ഭീകരര്‍ തമ്പടിച്ചിരുന്നു ? തീവ്രവാദികളില്‍ ശ്രീലങ്കന്‍ പൗരന്മാരും; വിവരങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരത്ത് വിദേശത്തു നിന്നുള്ള ഭീകരര്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നതായി വിവരം. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ ഭീകരര്‍ തമ്പടിച്ചുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തീവ്രവാദ സംഘടനകളും അധോലാക പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള പലരും സൈനിക കേന്ദ്രത്തിനു സമീപമുള്ള പൂജപ്പുര, ജഗതി, ഇലിപ്പോട്, ഇടപ്പഴഞ്ഞി, മരുതംകുഴി, വലിയവിള, തിരുമല എന്നിവിടങ്ങളില്‍ ഇവര്‍ താമസിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ശ്രീലങ്കന്‍ പൗരന്മാരും ഇക്കൂട്ടത്തില്‍ പെടും. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ നിയന്ത്രണത്തിലുള്ളവരും സൈനിക കേന്ദ്രത്തിനു ചുറ്റുമായി താമസിച്ചിരുന്നു. ശ്രീലങ്കയിലെ പള്ളിയില്‍ 2019 ല്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലാണെന്ന് കേന്ദ്ര ഇന്റലിജന്‍സും ആര്‍മി ഇന്റലിജന്‍സും കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് വ്യാപാരം, കള്ളക്കടത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളില്‍ ഏറിയ പങ്കും എത്തിച്ചേര്‍ന്ന്ത സൈനിക കേന്ദ്രത്തിന്റെ പരിസരങ്ങളില്‍ താമസിച്ചിരുന്നവരിലേക്കാണ്. ശ്രീലങ്കയില്‍ നിന്നും മത്സ്യബന്ധന ബോട്ടുകളില്‍ ഒരു സംഘം…

Read More

മക്കളില്ലാത്ത ഞങ്ങൾക്ക് അവൻ മകനായിരുന്നു..! ചക്കരവാവയെ’ കാത്ത് വർക്കിയും ഭാര്യയും വിതുമ്പുന്നു; തിരിച്ചു നൽകുന്നവർക്ക് എന്തുപ്രതിഫലവും നൽകുമെന്ന് കാട്ടി നോട്ടീസ്

സ്വന്തം ലേഖകൻതൃശൂർ: ഇന്നു രാവിലെ ഒല്ലൂർ ഭാഗത്ത് വിതരണം ചെയ്ത പത്രങ്ങൾക്കൊപ്പം കിട്ടിയ നോട്ടീസ് കൗതുകവും വേദനയുമുണർത്തുന്നതായിരുന്നു. കൈവിട്ടു പറന്നുപോയ തങ്ങളുടെ പ്രിയപ്പെട്ട തത്തമ്മയെ ആർക്കെങ്കിലും കിട്ടിയാൽ തിരിച്ചുതരണേ എന്ന അഭ്യർത്ഥനയായിരുന്നു ആ നോട്ടീസ്. ഒല്ലൂർ പി.ആർ.ഫ്രാൻസിസ് സ്മാരക ആംബുലൻസിന്‍റെ ഡ്രൈവറായ എം.ഡി.വർക്കിയാണ് നിങ്ങൾക്ക് കഴിഞ്ഞ മാസം ഒരു തത്തമ്മയെ കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തോടെ നോട്ടീസ് ഇറക്കിയിരിക്കുന്നത്. മക്കളില്ലാത്ത വർക്കിയും ഭാര്യയും തങ്ങളുടെ മകനെ പോലെയാണ് ആസാം ഇനത്തിൽ പെട്ട ഒന്നര വയസുള്ള തത്തയെ ചക്കരവാവേ എന്നു വിളിച്ച് പൊന്നുപോലെ വളർത്തിക്കൊണ്ടിരുന്നത്. വീട്ടിനകത്തായിരുന്നു തത്തയെ താമസിപ്പിച്ചിരുന്നത്. കൂട്ടിലിട്ട് വളർത്തിയിരുന്നില്ല. ഒന്നൊന്നര വർഷം മുന്പ് വർക്കിയുടെ ഭാര്യയുടെ ബന്ധുവാണ് തത്തയെ ഇവർക്കു നൽകിയത്. മക്കളില്ലാത്ത ഇവർ ഈ തത്തമ്മയെ സ്വന്തം കുഞ്ഞിനെയെന്ന പോലെയാണ് വളർത്തിവന്നത്. കഴിഞ്ഞ മാസം വർക്കിയുടെ ഭാര്യ തോളിലിരുത്തി ചോറു കൊടുത്തുകൊണ്ടിരിക്കെ വീടിനു പുറത്തെ ഇലക്ട്രിക്…

Read More

അഭിനയിക്കാനില്ലെന്നു പറഞ്ഞ ബിജു മേനോന്‍…

ബിജു മോനോന്‍ അഭിനയരംഗത്തേക്ക് എത്തിയതിനെക്കുറിച്ച്‌ നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ജോണ്‍സണ്‍ മഞ്ഞളി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭിനയിക്കാന്‍ മടിച്ച ബിജു പിന്നീട് സീരിയല്‍ രംഗത്തേക്ക് വന്ന കഥ ജോണ്‍സണ്‍ പറഞ്ഞത്. ദൂരദര്‍ശനിലെ സീരിയലുകളിലൂടെയായിരുന്നു ബിജു മേനോന്‍റെ അഭിനയ ജീവിതത്തിനു തുടക്കം. നടന്‍റെ പിതാവ് പി.എന്‍. ബാലകൃഷ്ണപിളളയും അഭിനേതാവ് ആയിരുന്നു. അങ്ങനെയാണ് ഒരിക്കല്‍ ബിജു മേനോനെ അഭിനയിക്കാന്‍ വിളിക്കുന്നത്. ചേട്ടന് വേറെ പണിയൊന്നും ഇല്ലേ, അതൊന്നും ശരിയാവില്ല, എന്നെക്കൊണ്ടു നടക്കില്ല എന്നായിരുന്നു ബിജുവിന്‍റെ മറുപടി. കണ്ണനെ കൊണ്ടുപോയിക്കോ എന്നായിരുന്നു ബിജു പറഞ്ഞത്. ബിജുവിന്‍റെ ചേട്ടനാണ് കണ്ണന്‍. കണ്ണനെ വച്ച്‌ ഒരു സീരിയല്‍ 13 എപ്പിസോഡ് ചെയ്തെങ്കിലും അത് നന്നായി വന്നില്ല. പിന്നെയും ഞാന്‍ ബിജുവിന്‍റെ പുറകെ നടന്ന് രണ്ട് എപ്പിസോഡുകളില്‍ ബിജുവിനെ അഭിനയിപ്പിച്ചു. ചില ആളുകളെ കാണുന്പോള്‍ നമുക്ക് ഒരു സ്പാര്‍ക്ക് വരും, ഇവന്‍ കയറിപ്പോവുമെന്ന്. അങ്ങനെ…

Read More

ആതുരസേവനവും അഭിനയവും…

ആതുരസേവനത്തോടൊപ്പം അഭിനയരംഗത്തും തിളങ്ങി നില്‍ക്കുന്ന ഡോ.ഷിനു ശ്യാമളന്‍ വിനയന്‍റെ പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയില്‍ മാതു എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളത്തില്‍ ചുവടുറപ്പിക്കുന്നു. ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മലയാളത്തിലെ വന്‍ താരനിരയ്‌ക്കൊപ്പമാണ് ഷിനു ശ്യാമളന്‍ മാതുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിനു മുന്പ് ആറു ചെറു സിനിമകളടങ്ങിയ ആന്തോളജി മൂവിയായ ചെരാതുകളില്‍ സിസിലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഷിനു ശ്യാമളന്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മമ്മൂട്ടി അഭിനയിച്ച സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന സിനിമയുടെ രചയിതാവ് ഫവാസ് മുഹമ്മദാണ് ചെരാതുകളുടെ സംവിധായകന്‍. കെ.ജെ.ഫിലിപ്പ് സംവിധാനം ചെയ്ത സ്വപ്‌നസുന്ദരിയാണ് ഡോ.ഷിനു ശ്യാമളന്‍ അഭിനയിച്ച മറ്റൊരു ചിത്രം. ഇതില്‍ ജമന്തി എന്ന നാടന്‍ പെണ്‍കുട്ടിയെ വളരെ മനോഹരമായി യുവത്വത്തിന്‍റെ എല്ലാ ചുറുചുറുക്കോടും തന്‍റേടത്തോടും കൂടിയാണ് ഷിനു ശ്യാമളന്‍ അവതരിപ്പിച്ചിരിക്കുന്നത്. ജമന്തിക്കും…

Read More

ആദ്യം പ്രണയം, പിന്നെ വിവാഹ വാഗ്ദാനവും നൽകി; വഞ്ചിക്കില്ലെന്ന് വിശ്വസിച്ചപ്പോൾ ചോദിച്ചതെല്ലാം നൽകി; കാമുകൻ പിൻമാറിയതോടെ വീട്ടുപടിക്കലിൽ പെൺകുട്ടി ആത്മഹത്യാശ്രമം

ഗാന്ധിനഗർ: കാമുകൻ വിവാഹ വാഗ്ദാനത്തിൽനിന്ന് പിന്മാറിയതിനെ തുടർന്ന് ആത്മഹത്യക്കു ശ്രമിച്ച യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. വാഴൂർ സ്വദേശിനിയായ 26കാരിയാണ് അമിത ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശനിയാഴ്ച്ച രാവിലെ ഒന്പതിന് ആർപ്പൂക്കര അക്ഷര ജംഗ്ഷനു സമീപമുള്ള 23കാരനായ കാമുകന്‍റെ വീട്ടിലെത്തിയാണ് യുവതി ഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. അബോധവസ്ഥയിലായ യുവതിയെ ഗാന്ധിനഗർ പോലീസെത്തി കാമുകന്‍റെ ബന്ധുക്കളുടെ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയിക്കുന്നതും. ഇതിനിടയിൽ ഒരു വർഷം മുന്പ് കാമുകിയിൽനിന്ന് 35,000 രൂപ കാമുകൻ കടം വാങ്ങി. 6000 രൂപ ഒഴികെ പലപ്പോഴായി ബാക്കി തുക തിരികെ ഏല്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച 6000 രൂപയുമായി കാമുകനും മാതാവുംകൂടി യുവതിയുടെ വീട്ടിലെത്തി. എന്നാൽ യുവതി പണം വാങ്ങാതെ യുവാവിന്‍റെ കണ്ണിൽ മുളകു പൊടി വിതറുകയും മർദ്ദിക്കുകയും ചെയ്തു. പിന്നീട് ഇരുവരും മടങ്ങിയെന്നാണ് യുവാവ്…

Read More