തലങ്ങും വിലങ്ങും പായുന്ന  ടോറസ് ലോറികളും പൊട്ടി വീഴുന്ന കേബിളുകളും ആളെകൊല്ലികളാകുന്നു

ഏറ്റുമാനൂർ: മരണ വേഗത്തിൽ പോകുന്ന ലോറികൾ വീണ്ടും ആളെകൊല്ലികൾ ആകുന്നു. ലോറികൾ തട്ടി റോഡിൽ പൊട്ടിവീഴുന്ന കേബിളുകൾ അപകട കുരുക്കുകളാകുന്നു.ഇന്നലെ മെഡിക്കൽ കോളജ് – കരിപ്പൂത്തട്ട് റോഡിലെ കൊല്ലന്തറയിൽ ചാത്തമാലിൽ സി.ജെ. മാത്യു(68) അപകടത്തിൽ പെട്ടത് കേബിളിൽ കുരുങ്ങിയാണ്. മെഡിക്കൽ കോളജ് ഭാഗത്തുനിന്നും കരിപ്പൂത്തട്ട് ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന മാത്യുവിന്‍റെ കഴുത്തിൽ പൊട്ടിക്കിടന്ന കേബിൾ കുരുങ്ങുകയായിരുന്നു. നെഞ്ചടിച്ച് നിലത്തു വീണ മാത്യുവിന് വലിയ അപകടം സംഭവിക്കാതിരുന്നത് ഹെൽമറ്റ് ധരിച്ചിരുന്നതുകൊണ്ടും സ്പീഡ് കുറവായിരുന്നതിനാലുമാണ്. കുമരകത്ത് കഴിഞ്ഞ മാസമാണ് യുവാവ് ചന്തക്കവല ഭാഗത്ത് കേബിളിൽ കുരുങ്ങി ബൈക്കിൽ നിന്നും വീണത്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ പാടശേഖരങ്ങൾക്കു നടുവിലൂടെയുള്ള റോഡുകളുടെ വശങ്ങളിലും റോഡുകൾക്ക് കുറുകെയുമുള്ള സർവീസ് വയറുകളും കേബിളുകളും ടോറസ് ലോറികൾ തട്ടി പൊട്ടുന്നത് പതിവു സംഭവമാണ്. ഇങ്ങനെ പൊട്ടിക്കിടക്കുന്ന കേബിളുകൾ വഴിയാത്രക്കാരുടെ ശ്രദ്ധയിൽ പെടില്ല. കൂടുതലും ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽ പെടുന്നത്.…

Read More

23 വയസ് പൂർത്തിയായോ?  കണ്‍സ്യൂമര്‍ ഫെഡും മദ്യം ഓൺലൈനിലാക്കി; ആദ്യത്തെ ഇടപാടിന് പേര് നൽകിയുള്ള രജിസ്ട്രേഷൻ ആവശ്യമാണ്

കോഴിക്കോട്: കൺസ്യൂമർ ഫെഡിന്‍റെ മദ്യവിൽപ്പന ശാലകൾ വഴിയും ഇനി ഓൺലൈനായി ബുക്ക് ചെയ്തു മദ്യം വാങ്ങാൻ സൗകര്യമൊരുക്കി. ആദ്യഘട്ടമായി തിരുവനന്തപുരം സ്റ്റാച്ച്യു, എറണാകുളം ഗാന്ധി നഗർ, കോഴിക്കോട് മിനി ബൈപാസ് എന്നിവിടങ്ങളിലെ ഷോപ്പുകളിലാണ് ഓൺലൈൻ ബുക്കിംഗിന് സൗകര്യം ഒരുക്കുക. ഇന്നുമുതല്‍ സൗകര്യം ലഭ്യമാവും. മറ്റ് ഷോപ്പുകളിൽ ഒരാഴ്ചയ്ക്കകം സംവിധാനം പ്രാവർത്തികമാകും. ഉപഭോക്താക്കൾക്ക് ആവശ്യമായ ഇനം മദ്യം ഓൺലൈനിലൂടെ പണമടച്ച് ബുക്ക് ചെയ്യാം. ആദ്യത്തെ ഇടപാടിന് പേര് നൽകിയുള്ള രജിസ്ട്രേഷൻ ആവശ്യമാണ്. മൊബൈൽ നമ്പർ നൽകിയാൽ ലഭിക്കുന്ന സുരക്ഷാ കോഡ് നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. 23 വയസ് പൂർത്തിയായി എന്ന് സ്വയം സാക്ഷ്യപ്പെടുത്തണം. വിൽപ്പന ശാലയിലെ തിരക്ക് ഒഴിവാക്കുകയും നീണ്ട ക്യൂ ഒഴിവാക്കി ഉപഭോക്താക്കൾക്ക് മദ്യം എളുപ്പം ലഭ്യമാക്കുകയുമാണു കൺസ്യൂമർ ഫെഡ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

Read More

ഒന്നു കറങ്ങി അവർ വീണ്ടുമെത്തി; മെഡിക്കൽ കോളജ് പരിസരത്തെ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം വീണ്ടും

ആർപ്പൂക്കര പഞ്ചായത്ത് നിർമിക്കുന്ന കംഫർട്ട് സ്റ്റേഷന്‍റെ താത്‌‌കാലിക വാതിൽ പൊളിച്ച് അകത്തു കടന്നു വിശ്രമിക്കുന്ന സാമൂഹ്യവിരുദ്ധർ…. ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് പരിസര പ്രദേശങ്ങളിൽ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ സാന്നിധ്യം.ആർപ്പുക്കര പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്‍റെ പിൻഭാഗത്ത്, പഞ്ചായത്ത് നിർമിക്കുന്ന കംഫർട്ട് സ്റ്റേഷന്‍റെ താത്ക്കാലിക വാതിൽ പൊളിച്ച് അകത്തു കയറിയാണ് ഇപ്പോൾ സാമൂഹ്യ വിരുദ്ധർ തന്പടിച്ചിരിക്കുന്നത്. രാത്രി കാലങ്ങളിൽ കർശനമായ പോലീസ് പട്രോളിംഗുള്ളതിനാൽ പകൽ സമയങ്ങളിലാണ് ഇവർ ഇവിടെ വിഹരിക്കുന്നത്. രാത്രിയാവുന്പോൾ ആശുപത്രി പരിസരത്ത് കയറുന്നതിനാൽ ഇവരെ പിടിക്കുവാൻ പോലീസിന് സാധിക്കാതെ വരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരം, ബസ് സ്റ്റാന്‍റ്, ടാക്സി- ഓട്ടോറിക്ഷാ സ്റ്റാന്‍റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. ചിലർ കാലിൽ വ്യാജമായി തുണി കെട്ടിയ ശേഷം ഭിക്ഷാടനം നടത്തും. ഭിക്ഷ യാചിച്ച് കിട്ടുന്ന പണംകൊണ്ട് അമിതമായി മദ്യപിച്ച ശേഷം ബസ് സ്റ്റാന്‍റിലെ…

Read More

പീഡനത്തിനിരയായ പതിനാറുകാരി ജീവനൊടുക്കിയത് മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്നെന്ന്…! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കോന്നി: പോക്‌സോ കേസില്‍ ഇരയായ പതിനാറുകാരി ജീവനൊടുക്കിയത് മാനസികസംഘര്‍ഷങ്ങളേ തുടര്‍ന്നെന്ന നിഗമനത്തില്‍ പോലീസ്. ഇന്നലെരാവിലെയാണ് വീടിനുള്ളില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ രണ്ടുമാസം മുമ്പ് അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. പെണ്‍കുട്ടിയും അച്ഛനും മുത്തശിയും മാത്രമാണ് വീട്ടിലുള്ളത്. റബര്‍ ടാപ്പിങ് തൊഴിലാളിയായ പിതാവ് രാവിലെ ജോലിക്ക് പോയ സമയത്തായിരുന്നു പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് കരുതുന്നു. അച്ഛൻ ജോലിക്കു പോകാനായി ഉണര്‍ന്നപ്പോള്‍ ലൈറ്റ് ഇട്ടത് പെണ്‍കുട്ടിയാണെന്നും ഇതിനുശേഷം വീണ്ടും ഉറങ്ങാന്‍ പോയിരുന്നുവെന്നും മുത്തശി പറയുന്നു. പിന്നീട് എട്ടു മണിയോടെ വീണ്ടും ഉറക്കമുണര്‍ന്നശേഷം പെണ്‍കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടില്ല. ഒടുവില്‍ വീടിന്‍റെ അടുക്കള ഭാഗത്ത് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും മുത്തശി പറയുന്നു. കോന്നി പോലീസ് മേല്‍നടപടി സ്വീകരിച്ചു.

Read More

ഐഡിയ കൊള്ളാം സാറേ.. പക്ഷേ…! ആധാർ കാർഡ് ഉപയോഗിച്ച് വായ്പാ തട്ടിപ്പ്; സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റിൽ

കായംകുളം : പണയം വയ്ക്കുന്ന സമയത്തു നൽകിയ ആധാർ കാർഡ് പകർപ്പ്ദു രുപയോഗം ചെയ്ത് വായ്പ തട്ടിപ്പ് നടത്തിയയാൾ ഇടപാടുകൾ നടത്തിയത് 12-ലധികം തവണ. കേസിൽ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ വള്ളികുന്നം കാമ്പിശേരി ജംഗ്‌ഷനിൽ അർച്ചന ഫൈനാൻസിയേഴ്സ് ഉടമ മീനത്ത് മുറി കാമ്പിശേരി വീട്ടിൽ വിജയനെ (72) അറസ്റ്റ് ചെയ്തിട്ടുണ്ട്. വള്ളികുന്നം താളീരാടി കോതകരക്കുറ്റിയിൽ കോളനിയിലെ എസ്.ആർ. അഞ്ജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വള്ളികുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് പോലീസ്നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തുകയുമായിരുന്നു. ആധാർ കാർഡ് ഉപയോഗിച്ച് അക്കൗണ്ടില്ലാതെ രണ്ട് ലക്ഷം രൂപ വരെ വായ്പ എടുക്കാമെന്ന ബാങ്ക് വ്യവസ്ഥയാണ് വിജയൻ ദുരുപയോഗം ചെയ്തത്. സ്ഥാപനത്തിലെ ജീവനക്കാരിയാണ് അഞ്ജു എന്ന് ബാങ്ക് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചിരുന്നു തട്ടിപ്പ് . പണയം വയ്ക്കാനായി ഇവർ നൽകിയ ആധാർ കാർഡിൻെറ പകർപ്പ് ഉപയോഗിച്ച് ചൂനാട് കാത്തലിക്…

Read More

മൂന്നാമതും വിവാഹിതായ മകളെ തേടി അടുപ്പക്കാരായ ചിലർ വീട്ടിലെത്തുന്നു; എതിർത്ത് പ്രകടിപ്പിച്ച് അമ്മ; മക്കൾക്ക് ഒതളങ്ങ വിഷം നൽകി യുവതിയുടെ ആത്മഹത്യാ ശ്രമം; വൈക്കത്തെ സംഭവം ഇങ്ങനെ…

    വൈക്കം: അമ്മയുമായി കലഹിച്ചതിനെ തുടർന്നു ഒതളങ്ങ കഴിച്ച യുവതിയേയും രണ്ടു മക്കളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കം ഉദയനാപുരം വാഴമന സ്വദേശിയായ യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും അഞ്ചു വയസും എട്ടു മാസവും പ്രായമുള്ള പെണ്‍കുഞ്ഞുങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിലും തീവ്ര പരിചരണ വിഭാഗത്തിലാണ്. യുവതിയും ഇളയ കുഞ്ഞും ഗുരുതരാവസ്ഥയിലാണ്. ബുധനാഴ്ച രാത്രി മാതാവുമായി വഴക്കിട്ടതിനെ തുടർന്നാണ് 24 കാരിയായ യുവതി മക്കളുമായി ഒതളങ്ങ കഴിച്ചത്. രാത്രി അവശനിലയിൽ കണ്ടെത്തിയ മകളെയും ഇളയ കുഞ്ഞിനേയും മാതാവാണ് ആശുപത്രിയിൽ എത്തിച്ചത്. മൂത്ത മകൾക്കും ഒതളങ്ങ നൽകിയിട്ടുണ്ടെന്നു യുവതി പറഞ്ഞതിനെ തുടർന്ന് പോലിസ് വീട്ടിലെത്തി കുട്ടിയെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുന്നാമത്തെ ഭർത്താവിനൊപ്പം പാലരാമപുരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവതി ഇടയ്ക്ക് അമ്മയുടെ അടുത്തു കുഞ്ഞുങ്ങളുമായി എത്തി തങ്ങാറുണ്ട്. വൈക്കത്തെ വീട്ടിൽ യുവതിയെത്തുന്പോൾ യുവതിയുടെ അടുപ്പക്കാരായ…

Read More

ജീവകാരുണ്യ പ്രവർത്തകൻ പാക്കഞ്ഞി കുഞ്ഞബ്ദുള്ള ഹാജിയുടെ സ്മരണയിൽ കിടപ്പു രോഗികൾക്ക് തണലേകാൻ ഈ നാലേക്കർ

തലശേരി: കിടപ്പു രോഗികൾക്ക് തണലേകാൻ പാക്കഞ്ഞി കുഞ്ഞബ്ദുള്ള ഹാജിയുടെ സ്മരണയിൽ നാലേക്കർ. യുഎഇ ആസ്ഥാനമായുള്ള അൽ – മദീന ഗ്രൂപ്പിന്‍റെ സ്ഥാപകനായ അന്തരിച്ച പാനൂർ എലാങ്കോട്ടെ സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തകനായിരുന്ന പാക്കഞ്ഞി കുഞ്ഞബ്ദുള്ള ഹാജിയുടെ സ്മരണക്കായാണ് കല്ലാക്കണ്ടിയിൽ നാലേക്കർ സ്ഥലം കിടപ്പു രോഗികളുടെ ശുശ്രൂഷക്കായി നൽകുന്നത്. അങ്കൺവാടി മുതൽ മെഡിക്കൽ കോളജു വരെയുള്ള സ്ഥാപനങ്ങൾ പടുത്തുയർത്തിയ പാക്കഞ്ഞി മത-രാഷ്ട്രീയ-ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്നു. കല്ലിക്കണ്ടി എൻഎഎം കോളജിനടുത്തുള്ള ഭൂമിയാണ് പാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പിറ്റലിന് വിട്ടു നല്കുന്നത്. കൂത്തുപറമ്പ് മണ്ഡലം മുസ്‌ലിംലീഗ്കമ്മിറ്റിയുടെ കീഴിൽ കഴിഞ്ഞ ഒരു വർഷമായി പെയിൻ ആൻഡ് പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പിറ്റലിന്‍റെ കീഴിൽ നാലേക്കറിൽ കിടപ്പു രോഗികൾക്കായി കുഞ്ഞബ്ദുള്ള ഹാജി മെമ്മോറിയൽ സ്റ്റിംസ് വില്ലേജ് സ്ഥാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രതീക്ഷ നഷ്ടപ്പെട്ട കിടപ്പ് രോഗികൾക്ക് സന്തോഷിക്കാനും ആസ്വദിക്കാനുമുള്ള എല്ലാ…

Read More

പ്രളയം ‘ഉദ്യോഗസ്ഥരുടെ തലയിലേക്ക്’ ! രാഷ്ട്രീയ സമ്മര്‍ദം അന്വേഷണ പരിധിക്ക് പുറത്ത്; ഒരു അക്കൗണ്ടിലേക്ക് തുക കൈമാറിയത്‌  ഒമ്പതുതവണ

സ്വന്തം ലേഖകന്‍ കോഴിക്കോട്: 2018-ലെ പ്രളയ ദുരിതബാധിതര്‍ക്ക് സഹായധനം വിതരണം ചെയ്തതില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥര്‍ക്ക് ‘പണി’കിട്ടുമെന്ന് ഉറപ്പായി. കോഴിക്കോട് താലൂക്കില്‍ വന്‍തട്ടിപ്പ് നടന്നതായി സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ജില്ലാകളക്ടര്‍ നടപടി എടുക്കുമെന്നാണ് സൂചന. സംഭവിച്ചത് ഗുരുതര അനാസ്ഥയാണെന്നും നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാന്‍ നടപടി വേണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. ഒരു അക്കൗണ്ടിലേക്ക് ഒമ്പതുതവണ തുക കൈമാറിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടും മൂന്നും നാലും തവണ വരെ അടിയന്തര ധനസഹായ തുക ഒരേ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. 53 ലക്ഷം ഈയിനത്തില്‍ നഷ്ടപ്പെട്ടെന്നും ഇത് തിരിച്ചു പിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്. അതേസമയം ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കരുതെന്നും ഇതില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ ഉന്നത തല ഗൂഢാലോചന നടന്നെന്നും സംശയിക്കുന്നുണ്ട്. തത്കാലം ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുത്ത് മുഖം രക്ഷിക്കാനാണ് ശ്രമം എന്നറിയുന്നു. അടിയന്തര ധനസഹായമായി…

Read More

നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനം; മോദി – കമലാഹാരിസ് കൂടിക്കാഴ്ച; ഇന്ത്യ വാക്സിൻ കയറ്റുമതി പുനഃരാരംഭിച്ചതിനെ അഭിനന്ദിച്ച് കമല ഹാരിസ്

വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായി ചര്‍ച്ച നടത്തി. വൈറ്റ് ഹൗസില്‍ വച്ചാണ് ഇരുവരും സംസാരിച്ചത്. ഇന്ത്യ വാക്‌സിന്‍ കയറ്റുമതി പുനഃരാരംഭിച്ച തീരുമാനത്തെ യുഎസ് സ്വാഗം ചെയ്യുന്നുവെന്നും യുഎസിന്‍റെ പ്രധാന പങ്കാളിയാണ് ഇന്ത്യയെന്നും കമല ഹാരിസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള ആദ്യത്തെ കൂടികാഴ്ചയാണിത്. ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധിയുണ്ടായിരുന്നപ്പോള്‍ ജൂണില്‍ കമല ഹാരിസ് മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ചര്‍ച്ചയ്ക്കിടെ മോദി, കമല ഹാരിസിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായും അമേരിക്കയിലെ പ്രമുഖ കമ്പനികളുടെ മേധാവിമാരുമായും ചർച്ച നടത്തി. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള മോദിയുടെ ചർച്ച ഇന്ന് വൈറ്റ് ഹൗസിൽ വച്ച് നടക്കും. ബൈ‍ഡൻ, മോദി, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എന്നിവർ പങ്കെടുക്കുന്ന ക്വാഡ് യോഗവും ഇന്നാണ്

Read More

പാനൂരിൽ സഹകരണ സ്ഥാപനത്തിൽ 30 ലക്ഷത്തിന്‍റെ തട്ടിപ്പ്! യുവ നേതാവിനെ പുറത്താക്കി; പുറത്താക്കിയ നേതാവിന് തലശേരിയിൽ വീണ്ടും നിയമനം

സ്വന്തം ലേഖകൻ തലശേരി: പാനൂരിൽ സഹകരണ സംഘത്തിൽ 30 ലക്ഷത്തിന്‍റെ തട്ടിപ്പ്. തട്ടിപ്പ് നടത്തിയ യുവ നേതാവിനെ സെക്രട്ടറി പദവിയിൽ നിന്നും പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട ഔദ്യാഗിക ചുമതലകളിൽ നിന്നും നീക്കി. ക്രമക്കേടിനെ തുടർന്ന് പുറത്താക്കിയ നേതാവിനെ തലശേരിയിലെ സഹകരണ സ്ഥാപനത്തിൽ ജോലി നൽകിയതും വിവാദമായി. തലശേരിയിലെ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും നേരത്തെ പ്രവർത്തിച്ച സ്ഥാപനത്തിൽ നിന്നും വിടുതൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ തലശേരിയിലെ സ്ഥാപനത്തിൽ നടക്കേണ്ട നിയമനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. തട്ടിയെടുത്ത തുക തിരിച്ചടച്ചാൽ മാത്രമേ വിടുതൽ സർട്ടിഫിക്കറ്റ് നൽകൂ എന്ന നിലപാടിലാണ് നേരത്തെ നേതാവ് ജോലി ചെയ്ത സ്ഥാപനത്തിന് ഉള്ളതെന്നാണ് അറിയുന്നത്. വായ്പയെടുത്ത് തിരിച്ചടവ് പൂർത്തിയാക്കിയവരുടെ അപേക്ഷകൾ ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് നോട്ടീസ് ലഭിച്ച ഇടപാടുകാർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ഇതിന് പുറമെ അധ്യാപക നിയമനം വാഗ്ദാനം…

Read More