ഒരേ സമയം ഒന്നിൽ കൂടുതൽ പുരുഷന്മാരുമായി..! പങ്കാളിയെ കൈമാറ്റം അരങ്ങേറിയിരുന്നത് വിരുന്നുകളുടെ മറവിൽ; ഇരയായവരുടെ വെളിപ്പെടുത്തൽ…

കോട്ടയം: ജീവിത പങ്കാളിയെ കൈമാറ്റം ചെയ്യുന്ന സംഘം കോട്ടയം കറുകച്ചാലിൽ അറസ്റ്റിലായതോടെ പുറത്തുവരുന്നത് അന്പരപ്പിക്കുന്ന വിവരങ്ങൾ. ആയിരക്കണക്കിനു ദന്പതിമാരും അംഗങ്ങളും സമൂഹ മാധ്യമങ്ങളിൽ രൂപം നൽകിയിരുന്ന ഇവരുടെ ഗ്രൂപ്പുകളിൽ ഉണ്ടായിരുന്നതായാണ് സൂചന. ഇതുപോലെയുള്ള 15 സാമൂഹിക ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഈ ഗ്രൂപ്പുകളെ പോലീസ് നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയായിരുന്നു ആശയ വിനിമയവും കൂട്ടാമയ്മയും. വീടുകളിൽ ഒരുക്കുന്ന വിരുന്നുകളുടെ മറവിലായിരുന്നു പങ്കാളികളെ കൈമാറ്റം പ്രധാനമായും അരങ്ങേറിയിരുന്നത്. സമൂഹമാധ്യമങ്ങളുടെ ഗ്രൂപ്പുകളിലൂടെ പരസ്പരം സൗഹൃദത്തിലാവുകയാണ് ആദ്യ പടിയെന്നു പോലീസ് പറ‍യുന്നു. പിന്നീട് ഈ ബന്ധം കൂടുതൽ ശക്തമാകും. രഹസ്യങ്ങൾ പങ്കുവയ്ക്കുന്ന തലത്തിലേക്കു ബന്ധം ഊഷ്മളമാക്കും. ഇഷ്ടങ്ങളും താത്പര്യങ്ങളുമൊക്കെ സംസാരങ്ങളുടെ ഭാഗമാകും. തുടർന്നു വിഡിയോ കോളിലൂടെ പരിചയം കൂടുതൽ ശക്തമാക്കും. തുടർന്നാണ് പങ്കാളിയെ പങ്കുവയ്ക്കാൻ താത്പര്യമുണ്ടോയെന്ന സൂചന നൽകുന്നത്. ഇതിനു മറുവശത്തുനിന്നു അനുകൂല മറുപടി ലഭിച്ചാൽ പിന്നെ…

Read More

സിക്സില്ലാതെ ഒരു പന്തിൽ ഏഴ് റൺസ്!

ക്രൈസ്റ്റ്ചർച്ച്: ക്രൈസ്റ്റ്ചർച്ചിൽ നടക്കുന്ന ന്യൂസിലൻഡ്- ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ അരങ്ങേറിയത് രസകരമായ സംഭവം. ന്യൂസിലൻഡ് ഓപ്പണർ വിൽ യംഗ് ഒരു പന്തിൽ അടിച്ചെടുത്തത് ഏഴു റണ്‍സ്. അമിതാവേശം കാണിച്ച ബംഗ്ലാദേശ് ഫീൽഡർമാരുടെ കൈ അയച്ചുള്ള സഹായമാണ് സിക്സർ പോലും അടിക്കാതെ വിൽ യംഗിന് ഏഴു റണ്‍സ് സമ്മാനിച്ചത്. ഓവർ ത്രോ ബൗണ്ടറി അടക്കമായിരുന്നു ഏഴ് റൺസ്. ആദ്യ ദിനം അവസാനിക്കുന്പോൾ ന്യൂസിലൻഡ് ഒരു വിക്കറ്റിന് 349 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. 186 റണ്‍സുമായി ലാഥവും 99 റണ്‍സുമായി ഡെവോണ്‍ കോണ്‍വെയുമാണു ക്രീസിൽ. 54 റണ്‍സ് എടുത്ത യംഗിനെയാണ് നഷ്ടമായത്. ഒരു ദിവസം ഒരു ന്യൂസിലൻഡ് ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന നാലാമത്തെ സ്കോറാണു ലാഥത്തിന്‍റേത്.

Read More

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇനി കലിപ്പടക്കാം; പോയിന്‍റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്

വാസ്കോ: ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇനി കലിപ്പടക്കാം; മഞ്ഞയിൽ കുളിച്ചാടാം… ഇന്ത്യൻ സൂപ്പർ ലീഗിൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. ഗോവയിൽ ബ്ലാസ്റ്റേഴ്സിന്‍റെ ഹോം ഗ്രൗണ്ടായ തിലക് മൈതാനത്ത് നടന്ന മത്സരത്തിൽ 1-0ന് ഹൈദരാബാദിനെ തകർത്താണ് ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കസേര വലിച്ചിട്ടിരുന്നത്. 2014നുശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയിന്‍റ് ടേബിളിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നതെന്നതാണ് ശ്രദ്ധേയം. മത്സരത്തിന്‍റെ 42-ാം മിനിറ്റിൽ സ്പാനിഷ് സ്ട്രൈക്കർ ആൽവാരോ വാസ്ക്വെസാണു ബ്ലാസ്റ്റേഴ്സിന്‍റെ വിജയം കുറിച്ച ഗോൾ നേടിയത്. ഹർമൻജ്യോത് ഖബ്രയുടെ ലോംഗ് ത്രോയിൽനിന്നാണ് ഗോളിന്‍റെ തുടക്കം. ബോക്സിലേക്ക് ഉയർന്നുവന്ന ത്രോ മലയാളിതാരം സഹൽ സമദ് പിന്നിലേക്കു ഹെഡ് ചെയ്തു മറിച്ചുനൽകി. കാത്തുനിന്ന വാസ്ക്വെസ് ഒരു ഒന്നാന്തരം ഇടംകാൽ വോളിയിലൂടെ പന്ത് വലയിലാക്കി. താരത്തിന്‍റെ സീസണിലെ നാലാം ഗോൾ. രണ്ടാം പകുതിയിൽ ഹൈദാരാബാദ് ആക്രമണത്തിന്‍റെ മൂറച്ച…

Read More

മുൻകരുതലുകൾ എടുത്തിട്ടും..! നടി ശോഭനയ്ക്കു ഒമിക്രോൺ; സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ലക്ഷണം; താരം പറയുന്നു…

തിരുവനന്തപുരം: നടി ശോഭനയ്ക്കു ഒമിക്രോൺ സ്ഥിരീകരിച്ചു. ശോഭന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഒമിക്രോൺ ബാധിച്ചതായി ശോഭന അറിയിച്ചു. മുൻകരുതലുകൾ എടുത്തിട്ടും ഒമിക്രോൺ ബാധിച്ചതായി അവർ പറഞ്ഞു. സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ലക്ഷണം. രോഗവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കുറഞ്ഞ് വരികയാണ്. രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. ഇത് രോഗം ഗുരുതരമാകുന്നത് തടയുമെന്നാണ് വിശ്വസിക്കുന്നത്. അതിനാൽ എല്ലാവരും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്നും ശോഭന നിര്‍ദേശിച്ചു. ഒമിക്രോൺ വകഭേദം ഈ പകർച്ചവ്യാധിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നതായും ശോഭന പറഞ്ഞു.

Read More

ഭാര്യയെ കൈമാറുമ്പോൾ ധനസമ്പാദനവും; പങ്കാളികളെ പരസ്പരം കൈമാറുന്നത് സോഷ്യൽ മീഡിയഗ്രൂപ്പ് വഴി; ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം ഞെട്ടിക്കുന്നത്

ചങ്ങനാശേരി: പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിൽപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഭർത്താവിന്‍റെ നികൃഷ്ടമായ സെക്സ് റാക്കറ്റ് ഇടപാടിൽ മനംനൊന്ത യുവതി യുട്യൂബ് ബ്ലോഗർക്ക് നൽകിയ വിവരങ്ങളാണ് സംഘത്തെക്കുറിച്ചുള്ള ചുരുളുകൾ അഴിച്ചത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള ആറുപേരാണ് അറസ്റ്റിലായത്. അഞ്ചുപേരെ കറുകച്ചാൽ പോലീസും ഒരാളെ എറണാകുളത്തുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവതിയുടെ ശബ്ദം തിരിച്ചറിഞ്ഞ ബന്ധുക്കൾ കൂടുതൽ വിവരങ്ങൾ യുവതിയോട് ചോദിച്ചറിഞ്ഞതോടെയാണ് യുവതിയുടെ ഭർത്താവിന്‍റെ സെക്സ് റാക്കറ്റ് പ്രവർത്തനങ്ങൾ പുറത്താകാനിടയായത്. കാലങ്ങളായി മാനസിക സമ്മർദത്തിലായ യുവതി ബന്ധുക്കളോടൊപ്പം എത്തി കറുകച്ചാൽ പോലീസിൽ ശനിയാഴ്ച വൈകുന്നേരം പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കറുകച്ചാൽ പോലീസ് യുവതിയുടെ ഭർത്താവിനെ തന്ത്രപൂർവം പിടികൂടി ചോദ്യം ചെയ്തതിലൂടെയാണ് പങ്കാളിയെ പരസ്പരം കൈമാറുന്ന സംസ്ഥാനാന്തര ബന്ധമുള്ള ബൃഹത്തായ ഗ്രൂപ്പിനെക്കുറിച്ചുള്ള സൂചന പോലീസിനു ലഭിച്ചത്. തുടർന്നാണ് മറ്റു…

Read More