രാജമൗലിയോട്ആലിയ പിണങ്ങിയോ…

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. ബാഹുബലിയൊരുക്കിയ രാജമൗലി തെലുങ്ക് സിനിമയിലെ സൂപ്പര്‍താരങ്ങളായ ജൂണിയര്‍ എന്‍ടിആറിനെയും രാം ചരണ്‍ തേജയെയും നായകന്മാരാക്കിയാണ് ആര്‍ആര്‍ആര്‍ ഒരുക്കിയത്. ഇതിനടകംതന്നെ പല കളക‌്ഷന്‍ റെക്കോര്‍ഡുകളും തിരുത്തിയ ആര്‍ആര്‍ആര്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ്. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ നായകന്മാരായി എത്തിയ ചിത്രത്തിലെ നായിക ബോളിവുഡിലെ സൂപ്പര്‍ നായികയായ ആലിയ ഭട്ട് ആണ്. ആലിയയുടെ ആദ്യ തെലുങ്ക് ചിത്രമാണ് ആര്‍ആര്‍ആര്‍. ചിത്രത്തില്‍ സീത എന്ന നായികവേഷത്തിലാണ് ആലിയ എത്തുന്നത്. ആലിയയുടെ പ്രകടനവും കൈയടി നേടുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആലിയ ഭട്ട് സംവിധായകന്‍ രാജമൗലിയുമായി പിണക്കത്തിലാണെന്നാണ്. രാജമൗലിയെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍നിന്ന് ആലിയ അണ്‍ഫോളോ ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതായാണു റിപ്പോര്‍ട്ടുകള്‍. രാജമൗലിയുടെ ചില തീരുമാനങ്ങളിൽ ആലിയ അസ്വസ്ഥയാണെന്നും ഇതാണ്…

Read More

എന്‍റെ ജീവിതത്തിൽ ഒന്നും മാറ്റണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല

പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല. ഞാൻ ഒരിക്കലും ഒരു റിഗ്രെറ്റ്സ് (പശ്ചാത്താപം) വയ്‌ക്കാത്ത ആളാണ്. എന്തും നല്ലതിനായിരുന്നു സംഭവിച്ചത് എന്ന് വിചാരിക്കുന്ന ആളാണ്. ഒരുപക്ഷേ ഇപ്പോഴായിരിക്കും കേട്ടോ എനിക്ക് ആ ചിന്ത കൂടുതൽ വന്നു തുടങ്ങിയത്. എന്തായിരുന്നെങ്കിലും അതെല്ലാം നല്ലതിനായിരുന്നു. എന്‍റെ ജീവിതത്തിൽ ഒന്നും മാറ്റണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. പെട്ടെന്നൊരു കാര്യം ഓർത്താൽ കഴിഞ്ഞ ദിവസം ലുലുവിൽ ഒരു ഫംഗ്ഷൻ നടന്നപ്പോൾ സ്റ്റേജിൽ നിന്ന എല്ലാവർക്കും ഞാൻ ഒരു കഷണം കേക്ക് കൊടുത്തിരുന്നു. പക്ഷേ ആ കുഞ്ഞിനെ മാത്രം ഞാൻ കണ്ടില്ല. പിന്നീട് അതിന്‍റെ വീഡിയോ കണ്ടപ്പോഴാണ് ഞാൻ ആ കുഞ്ഞിനു മാത്രം കൊടുത്തില്ലല്ലോ എന്നോർത്തത്. ഇപ്പോ എനിക്ക് വീണ്ടും ആ ഫംഗ്‌ഷനിൽ തിരിച്ചു പോയിട്ട് ആ കുഞ്ഞിന്‍റെ വായിൽ ഒരു കഷണം കേക്ക് വച്ചുകൊടുത്താൽ കൊള്ളാം എന്നുണ്ട്. അങ്ങനെയുള്ള ചെറിയ ചെറിയ പശ്ചാത്താപങ്ങളേ എനിക്കുള്ളൂ. അല്ലാതെ…

Read More

പോപ്പുലര്‍ ഫ്രണ്ടിന് ഫയർഫോഴ്സ് പരിശീലനം! വകുപ്പുതല അന്വേഷണം; ഫയര്‍ ഫോഴ്‌സ് മേധാവി ബി.സന്ധ്യ വിശദീകരണം തേടി

ആലുവ: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലുവയില്‍ സംഘടിപ്പിച്ച റെസ്‌ക്യൂ ആന്‍ഡ് റിലീഫ് എന്ന പരിപാടിയുടെ സംസ്ഥാതല ഉദ്ഘാടന ചടങ്ങില്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തത് വിവാദത്തിലേക്ക്. ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് മേധാവി ബി.സന്ധ്യ വിശദീകരണം ആവശ്യപ്പെട്ടു. മാര്‍ച്ച് 30ന് വൈകിട്ട് ആലുവ പ്രിയദര്‍ശിനി ടൗണ്‍ ഹാളിലായിരുന്നു പരിപാടി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളോടൊപ്പം ഫയര്‍ ഫോഴ്‌സിന്‍റെ ആലുവ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ വേദി പങ്കിട്ടതാണ് പരാതിക്കിടയാക്കിയത്. എന്നാല്‍ റെസ്‌ക്യൂ പരിശീലനം നല്‍കുന്നതിനാണ് തങ്ങളെത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. വിശദീകരണം കിട്ടിയ ശേഷം പരിശീലനം നല്‍കിയ ഉദ്യോഗസ്ഥരോടാണ് ഫയര്‍ഫോഴ്‌സ് മേധാവി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. പരിശീലനം നല്‍കാനിടയായ സാഹചര്യം വിശദീകരിക്കാന്‍ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈ. എ രാഹുല്‍ദാസ്, എം. സജാദ് എന്നിവരോട് ആവശ്യപെട്ടു. വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടര്‍ന്നുള്ള നടപടികള്‍ ഉണ്ടാകുക. വിവാദം വെറുതെയെന്ന് അതേസമയം…

Read More

ഞണ്ടിന് കയറാന്‍ കണ്ട സ്ഥലം ! യുവതിയുടെ ചെവിയില്‍ ഞണ്ടു കയറിയപ്പോള്‍ സംഭവിച്ചത്;വീഡിയോ കാണാം…

ചെവിയില്‍ ചെറിയ ഉറുമ്പും ഈച്ചകളും കയറിയ അനുഭവം ഇല്ലാത്തവര്‍ വളരെച്ചുരുക്കമായിരിക്കും. എന്നാല്‍ ചെവിയില്‍ ഞണ്ടു കയറിയാല്‍ എന്താകും സ്ഥിതി. യുവതിയുടെ ചെവിയില്‍ കയറിയ ഞണ്ടിനെ വിദഗ്ധമായി എടുത്തുമാറ്റാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ടിക്‌ടോക് വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ശ്വസനോപകരണവുമായി കടലില്‍ നീന്തുന്നതിനിടെയാണ് യുവതിയുടെ ചെവിയില്‍ ഞണ്ട് കയറിയത്. ചെവിയില്‍ കയറിയ ഞണ്ടിനെ സുഹൃത്തിന്റെ സഹായത്തോടെ എടുത്തുകളയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആദ്യ ഘട്ടത്തില്‍ ഇതില്‍ വിജയിക്കുന്നില്ല. തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ഒടുവില്‍ ഞണ്ട് സ്വയം പുറത്തേയ്ക്ക് ചാടുന്നതും ഇതിന്റെ സന്തോഷത്തില്‍ യുവതി ഒച്ചവെയ്ക്കുന്നതുമാണ് വീഡിയോയുടെ അവസാനം.

Read More

കളി കാര്യമായി ? ചെര്‍ണോബില്‍ ആണവനിലയത്തില്‍ ചോര്‍ച്ചയെന്ന് സൂചന; സൈനികര്‍ക്കു വികിരണമേറ്റതിനെത്തുടര്‍ന്ന് സ്ഥലം കാലിയാക്കാനൊരുങ്ങി റഷ്യ…

റഷ്യ യുക്രൈനിലെ ചെര്‍ണോബില്‍ ആണവനിലയത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന വാര്‍ത്ത ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. റഷ്യ ആണവനിലയം തകര്‍ത്താല്‍ അത് യൂറോപ്പിനെത്തന്നെ ഭീഷണിയിലാക്കുമെന്നായിരുന്നു ആളുകളുടെ ആശങ്ക. എന്നാലിപ്പോള്‍ റഷ്യ ചെര്‍ണോബില്‍ ഉപേക്ഷിച്ചു മടങ്ങുന്നതായാണ് വാര്‍ത്ത. ആണവകേന്ദ്രത്തിന്റെ നിയന്ത്രണം യുക്രൈന് തിരികെ നല്‍കി വെള്ളിയാഴ്ച മുതല്‍ റഷ്യന്‍ സൈനികര്‍ പ്രദേശത്തുനിന്നും പോകുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആണവ നിലയം സ്ഥിതി ചെയ്യുന്ന അതിസുരക്ഷാമേഖലയില്‍പ്പെട്ട വനത്തില്‍ ട്രെഞ്ച് കുഴിക്കുന്നതിനിടെ ആണവ വികിരണം ഏറ്റതാണ്, ന്യൂക്ലിയര്‍ പ്ലാന്റ് ഉപേക്ഷിച്ച് റഷ്യന്‍ സൈനികര്‍ മടങ്ങുന്നതിന് കാരണമെന്ന് യുക്രൈന്‍ ഊര്‍ജ്ജ കമ്പനി എനര്‍ഗോട്ടം സൂചിപ്പിക്കുന്നു. എന്നാല്‍ എത്ര സൈനികര്‍ക്ക് ആണവ വികിരണം ഏറ്റുവെന്നോ, അവരുടെ നില ഗുരുതരമാണോ എന്നതുസംബന്ധിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല. ആണവ വികിരണം സംബന്ധിച്ച് അന്താരാഷ്ട്രതലത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വിഷയത്തില്‍ ക്രെംലിനും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയും പ്രതികരിച്ചിട്ടില്ല. അതേസമയം റഷ്യന്‍…

Read More

വായ്നാറ്റത്തിനു പരിഹാരമുണ്ടോ?

വായ്നാറ്റത്തിനു പിന്നിൽ* പല്ലിലും മോണയിലും വായ്ക്കുള്ളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണവസ്തുക്കൾ കാരണമുള്ള ബാക്ടീരിയ * പുകയില ഉൽപ്പന്നങ്ങൾ, പുകവലി* ശരിയായി വൃത്തിയാക്കാത്ത വായ* ദന്തരോഗങ്ങൾ * വായ വരൾച്ച, * പ്രമേഹം * കുടൽ രോഗങ്ങൾ * അർശസ്* ചില മരുന്നുകൾ*വായ്ക്കുള്ളിലെ അണുബാധ* ടോൺസിലൈറ്റിസ്* സൈനസൈറ്റിസ് തുടങ്ങിയവയാണ് വായനാറ്റം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ. വർധിച്ചാൽ ചീഞ്ഞ മുട്ടയുടെ മണം പോലെയാണ് വായ്നാറ്റം അനുഭവപ്പെടുന്നത്. ശരിയായി പല്ലുതേക്കാംശരിയായി പല്ലുതേയ്ക്കുക, ഭക്ഷണാവശിഷ്ടങ്ങൾ മാറ്റി വായ വൃത്തിയാക്കുക, വായ ഈർപ്പമുള്ളതാക്കി സംരക്ഷിക്കുക എന്നിവയാണ് വായനാറ്റം മാറ്റുന്നതിനുള്ള പരിഹാരമാർഗം. സോഫ്റ്റ് ബ്രഷ് ഉപയോഗിക്കാംസോഫ്റ്റ് അഥവാ മൃദുവായ ബ്രഷുകൾ പല്ല് തേയ്ക്കുന്നതിന് ഉപയോഗിക്കുക. മൂന്നുമാസമാകുമ്പോഴോ അതിനുമുമ്പുതന്നെ ബ്രഷിന്‍റെ ബ്രിസിൽസ് വളഞ്ഞു തുടങ്ങുമ്പോഴോ ബ്രഷ് മാറ്റുക. പല്ല് കുത്തുന്പോൾ ശ്രദ്ധിക്കുക…മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് പല്ലു കുത്തുന്നത് നല്ലതല്ല. പ്രത്യേക നൂൽ ഉപയോഗിച്ച് ഫ്ളോസിംങ് ചെയ്യുകയാണ് വേണ്ടത്. വേപ്പിന്‍റെ ഇലയുടെ…

Read More

റോഡ് തകർന്നു കിടന്നതിനാൽ ഫയർഫോഴ്സ് എത്താൻ വൈകി! നഷ്ടമായത് വിലപ്പെട്ട ജീവൻ; രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിഷേധം ശക്തം

അതിരന്പുഴ: കിണർ തേകുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ച സംഭവത്തിൽ പഞ്ചായത്ത് റോഡ് തകർന്നു കിടക്കുന്നതിനാൽ ഫയർഫോഴ്സിന്‍റെ രക്ഷാപ്രവർത്തനം ഒരു മണിക്കൂറോളം വൈകിയതിൽ പ്രതിഷേധം ശക്തമാകുന്നു. അതിരന്പുഴ വട്ടമലയിൽ സജി ചാക്കോ (52) ആണ് ഇന്നലെ അപകടത്തിൽ മരിച്ചത്. ഞൊങ്ങിണിക്കവല – കരിവേലിമല റോഡിന് സമീപമുള്ള പുരയിടത്തിലെ ആഴമുള്ള കിണർ തേകുന്നതിനിടെ ഇന്നലെ ഉച്ചകഴിഞ്ഞ് 1.30 നാണ് അപകടം സംഭവിക്കുന്നത്. 50 അടിയോളം ആഴമുള്ള കിണർ വൃത്തിയാക്കി തീരാറായ ഘട്ടത്തിലാണ് 18 അടിയോളം മുകളിൽ നിന്ന് മണ്ണിടിഞ്ഞ് സജിയുടെ ശരീരത്തിലേക്ക് വീണത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും ഞൊങ്ങിണിക്കവല – കരിവേലിമല റോഡ് ഇടിഞ്ഞ് തകർന്നു കിടക്കുന്നതിനാൽ സംഭവസ്ഥലത്തേക്ക് എത്താൻ സാധിച്ചില്ല. വലയും മറ്റ് ഉപകരണങ്ങളുമായെത്തി രക്ഷാപ്രവർത്തനം ആരംഭിക്കാൻ ഒരു മണിക്കൂർ വേണ്ടിവന്നു. മെഡിക്കൽ കോളജിൽ എത്തിക്കുന്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഫിലോമിനയാണ് സജിയുടെ ഭാര്യ. മക്കൾ:…

Read More

നിങ്ങൾക്കും സഹായിക്കാം; സുമനസുകള്‍ കനിയുന്നു, ജോണ്‍ പോളിനായി എത്തിയത് 11 ലക്ഷം രൂപ

കൊച്ചി: ചികിത്സയില്‍ കഴിയുന്ന തിരക്കഥാകൃത്ത് ജോണ്‍ പോളിന് സുമനസുകളുടെ സഹായമൊഴുകുന്നു. രണ്ടു ദിവസങ്ങളിലായി ചെക്ക് ഉള്‍പ്പെടെ ചികിത്സാ സഹായനിധിയിലേക്ക് എത്തിയത് ഏകദേശം 11 ലക്ഷം രൂപയാണ്. അദ്ദേഹത്തിനുള്ള ചികിത്സാസഹായമൊരുക്കാന്‍ സുഹൃത് സംഘമാണ് മുന്നിട്ടിറങ്ങിയത്. മാസങ്ങളായി നീളുന്ന ചികിത്സയെ തുടര്‍ന്ന് ജോണ്‍ പോളും കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നതു കണക്കിലെടുത്താണ് സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ ചികിത്സാ സഹായം സ്വരൂപിക്കുന്നത്. എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ പ്രത്യേക പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ജോണ്‍ പോള്‍. നേരിയതോതില്‍ ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് നല്‍കിയിരുന്ന ശ്വസനസഹായം രാത്രി മാത്രമായി പരിമിതപ്പെടുത്തി. ഇതുവരെ ചികിത്സയ്ക്കായി 20 ലക്ഷത്തോളം രൂപ ചെലവായി. മാക്ട ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകള്‍ സാമ്പത്തിക സഹായം നല്‍കിയെങ്കിലും എങ്ങുമെത്താത്ത അവസ്ഥയാണ്. ജോണ്‍ പോളിന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. സുഹൃത്തുക്കളും കൊച്ചിയിലെ സാംസ്‌കാരിക,…

Read More

പിതാവിന്‍റെ ആണ്ട് വിളിക്കാൻ പോകവെ ബൈക്കപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

ആലങ്ങാട്: പിതാവിന്‍റെ ആണ്ട് വിളിക്കാൻ പോയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി പഴന്പിള്ളി പരേതനായ ആന്‍റണിയുടെ മകൻ അലൻ (20) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു അപകടം.അലന്‍റെ പിതാവ് ആന്‍റണി കഴിഞ്ഞവർഷം ഏപ്രിൽ അഞ്ചിനാണ് മരിച്ചത്. ഒന്നാം ചരമവാർഷികത്തിന്‍റെ ചടങ്ങിലേക്ക് ബന്ധുക്കളെ വിളിക്കാൻ പോകുകയായിരുന്ന അലൻ സഞ്ചരിച്ചിരുന്ന ബൈക്ക് കൂനമ്മാവ് ഭാഗത്ത് നിയന്ത്രണം വിട്ട് മതിലിലിടിച്ചു മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അലനെ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. മാതാവ്: ഗ്രേസി ചേരിയംതുരുത്ത് മാപ്പിളശേരി കുടുംബാംഗം. സഹോദരങ്ങൾ: അനീറ്റ, അനസ്റ്റ.

Read More

പണ്ടേ ദുര്‍ബല പിന്നേം ഗര്‍ഭിണി ! നഴ്സുമാരില്ല; ജര്‍മ്മനിയിലെ ആശുപത്രികള്‍ സ്തംഭിക്കുന്നു

ബര്‍ലിന്‍: കോവിഡ് കാരണം ജര്‍മ്മനിയിലെ ആശുപത്രികള്‍ ജീവനക്കാരില്ലാതെ പ്രത്യേകിച്ച് നഴ്സുമാരില്ലാതെ ബുദ്ധിമുട്ടുന്നു. പണ്ടേ ദുര്‍ബല പിന്നേം ഗര്‍ഭിണി എന്ന പഴഞ്ചൊല്ലാണ് ഇവിടെ പ്രസക്തമാവുന്നത്. കാരണം കഴിഞ്ഞ കാലങ്ങളായി ജര്‍മനിയില്‍ നഴ്സുമാരുടെ വലിയ കുറവ് അനുഭവപ്പെടുകയാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി മേയുന്ന കൊറോണ കാരണം ജോലിക്കാരില്‍ ഭൂരിഭാഗവും കൊറോണ അതും ഡെല്‍റ്റ വിഭാഗം പടന്നു പിടിച്ച് കൊറോണ ബാധിതരായത് ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതായി സര്‍ക്കാര്‍ ആരോഗ്യവകുപ്പം മാനേജ്മെന്റും തുറന്നു സമ്മതിക്കുകയാണ്. ഏതാണ്ട് 2 ലക്ഷത്തിലധികം നഴ്സുമാരുടെ കുറവാണ് നിലവില്‍ ജര്‍മനിയില്‍ ഉണ്ടായിരിയ്ക്കുന്നത്. ജര്‍മ്മനിയില്‍ കോവിഡ് അണുബാധകള്‍ കുതിച്ചുയരുകയാണ്, രോഗികളോയവരെയോ ക്വാറനൈ്റനില്‍ കഴിയുന്നവരേയും ജോലിക്ക് വിളിക്കേണ്ടി വരുന്ന അവസ്ഥയാണയപ്പോള്‍ സംജാതമായിരിയ്ക്കുന്നത്. ജര്‍മനിയിലെ ഏതാണ്ട് 75 ശതമാനം ആശുപത്രികളിലും സമാനമായ സാഹചര്യമാണ് ഉള്ളത്. തീവ്രപരിചരണ വിഭാഗങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി, കോവിഡ് ~19 ന്റെ ഒമിക്റോണ്‍ തരംഗവുമായി രാജ്യം…

Read More