വിവാഹം ആകാത്തതിന് പൂജ ചെയ്തു ! പൂജാവിധിയില്‍ സംശയം പ്രകടിപ്പിച്ച് പൂജാരിയുടെ ചെവി കടിച്ചുപറിച്ച് യുവാവ്…

പൂജാവിധി തെറ്റിയെന്ന സംശയത്താല്‍ പൂജാരിയുടെ ചെവി കടിച്ചു പറിച്ച് യുവാവ്. കൂടാതെ യുവാവും കുടുംബവും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയും ചെയ്തു. മധ്യപ്രദേശിലാണ് സംശയം. സെപ്റ്റംബര്‍ 29ന് മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് സത്യനാരായണ പൂജ ചെയ്യാന്‍ പൂജാരിയായ കുഞ്ജ്ബിഹാരി ഷര്‍മയെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു ലക്ഷ്മികാന്ത് ഷര്‍മ. മകന് വിവാഹമൊന്നും ആകാത്തതിനാലാണ് പ്രത്യേക പൂജ നടത്താന്‍ കുടുംബം പൂജാരിയെ ക്ഷണിച്ചത്. വീട്ടില്‍ സത്യനാരായണ പൂജ നടത്തിയാല്‍ പരിഹാരമാകുമെന്ന് പൂജാരി കുടുംബത്തെ അറിയിക്കുകയും ചെയ്തു. 29ന് വീട്ടിലെത്തി പൂജ നടത്തുകയും ചെയ്തു. പൂജയ്ക്ക് ശേഷം പാലും ഭക്ഷണവും നല്‍കി 60കാരനായ പൂജാരിക്ക് വീട്ടില്‍ തന്നെ താമസിക്കാന്‍ ഇടം ഒരുക്കി. എന്നാല്‍ രാത്രിയായപ്പോള്‍ ലക്ഷ്മികാന്തിന്റെ ഇളയ മകന്‍ വിപുല്‍ പൂജാരിയെ വിളിച്ചെഴുനേല്‍പ്പിക്കുകയും മര്‍ദിക്കുകയും ചെയ്തു. പൂജാവിധി തെറ്റിയെന്നും തന്റെ സഹോദരന്‍ വിചിത്രമായി പെരുമാറുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മര്‍ദനം. രണ്ടുമക്കളും പിതാവും ചേര്‍ന്ന് പൂജാരിയെ മര്‍ദിച്ചു.…

Read More

പെട്രോളിംഗിനിടെ പേരു ചോദിച്ചിട്ട് പറഞ്ഞില്ല ! കലിമൂത്ത് പോലീസ് ഡിവൈഎഫ്‌ഐ നേതാവിന്റെ കര്‍ണപടം അടിച്ചുപൊട്ടിച്ചതായി പരാതി…

പോലീസുകാരന്റെ അടിയേറ്റ് ഡിവൈഎഫ്‌ഐ നേതാവിന്റെ കര്‍ണപടം പൊട്ടിയതായി പരാതി. മെഴുവേലി സതീഷ് ഭവനില്‍ എസ്. മനു സതീഷി(38)നെയാണ് ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ്.ഐ ക്രൂരമായി മര്‍ദ്ദിച്ചത്. മനു ഇപ്പോള്‍ ആശുപത്രിയിലാണ്. സംഭവത്തെക്കുറിച്ച് മനു പറയുന്നതിങ്ങനെ… പോലീസ് സ്റ്റേഷന് തൊട്ടടുത്താണ് എന്റെ വീട്. പോലീസുകാര്‍ക്ക് എന്നെ അറിയാവുന്നതാണ്. ജോലിക്കിടയില്‍ ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്നു. അതുവഴി എത്തിയ എസ്.ഐ തടഞ്ഞു നിറുത്തി. കഞ്ചാവാണോ എന്ന് ചോദിച്ചു. തുടര്‍ന്ന് കഞ്ചാവ് പൊതിയുണ്ടോ എന്ന് അറിയണമെന്നും വസ്ത്രം അഴിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പ്രകോപിതനായി ജീപ്പില്‍ നിന്ന് ഇറങ്ങി വന്ന് ഇരുചെവികളും ചേര്‍ത്ത് അടിക്കുകയായിരുന്നു. തുടര്‍ന്ന് വണ്ടിയില്‍ കയറ്റി സ്റ്റേഷനിലേക്ക് എത്തിച്ചു. നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും എത്തിയതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. തനിക്കെതിരെ മന:പ്പൂര്‍വമാണ് പോലീസ് പെരുമാറുന്നത്. ഇക്കഴിഞ്ഞ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ചുമരെഴുതാന്‍ രാത്രിയില്‍ ഇലവുംതിട്ട ജംഗ്ഷനില്‍…

Read More

ചെവിയുടെ ആരോഗ്യം (1) ചെവി പഴുക്കുന്ന രോഗത്തിനു പിന്നിൽ..

.പാതിവഴിയിൽ ചികിത്സ നിർത്തി “വരുന്നിടത്ത് വെച്ച് കാണാം” എന്ന രീതിയിൽ പിന്നീടുണ്ടാകുന്ന ബുദ്ധിമുട്ടുകളെല്ലാം സഹിക്കുന്ന ചിലരുണ്ട്. ചില രോഗങ്ങൾ അങ്ങനെയാണെന്നതാണ് കാരണം. എത്ര ചികിത്സിച്ച് ഭേദമാക്കി വച്ചാലും ഒരു സുപ്രഭാതത്തിൽ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ച് വീണ്ടുമുണ്ടാകുന്ന അവ വലിയ മനോവിഷമവും സാമ്പത്തികനഷ്ടവും രോഗാതുരതയും ഉണ്ടാക്കുന്ന രോഗങ്ങളാണ്. അതിൽ ശൈശവകാലം മുതൽ പലരിലും കാണുന്ന ഒരു രോഗമാണ് പൂതീകർണം അഥവാ ക്രോണിക് സപ്പുറേറ്റീവ് ഓട്ടൈറ്റിസ് മീഡിയ എന്ന ചെവി പഴുക്കുന്ന രോഗം. മധ്യകർണത്തിൽ തുടർച്ചയായി നിൽക്കുന്ന വീക്കം കാരണം കർണപുടത്തിൽ ദ്വാരമുണ്ടായി അതുവഴി മധ്യകർണത്തിൽ നിന്നും പുറത്തേക്ക് ചലം അഥവാ പഴുപ്പ് ഒലിച്ചുവരുന്ന അവസ്ഥയാണിത്. കർണപുടത്തിൽ ദ്വാരം ജലദോഷം, സൈനസൈറ്റിസ്, ടോൺസിലൈറ്റിസ്, ഫാരിഞ്ചൈറ്റിസ്, തൊണ്ടയും ചെവിയും തമ്മിൽ ബന്ധിപ്പിക്കുന്ന യൂസ്റ്റേക്കിയൻ ട്യൂബിലുണ്ടാകുന്ന വീക്കം തുടങ്ങിയ ശ്വസന പഥത്തിന്‍റെ ആദ്യഭാഗത്തുണ്ടാകുന്ന രോഗങ്ങൾ കാരണം കർണപുടത്തിൽ ദ്വാരം വീഴാനുള്ള സാധ്യതയുണ്ടാകുന്നു.…

Read More

ഞണ്ടിന് കയറാന്‍ കണ്ട സ്ഥലം ! യുവതിയുടെ ചെവിയില്‍ ഞണ്ടു കയറിയപ്പോള്‍ സംഭവിച്ചത്;വീഡിയോ കാണാം…

ചെവിയില്‍ ചെറിയ ഉറുമ്പും ഈച്ചകളും കയറിയ അനുഭവം ഇല്ലാത്തവര്‍ വളരെച്ചുരുക്കമായിരിക്കും. എന്നാല്‍ ചെവിയില്‍ ഞണ്ടു കയറിയാല്‍ എന്താകും സ്ഥിതി. യുവതിയുടെ ചെവിയില്‍ കയറിയ ഞണ്ടിനെ വിദഗ്ധമായി എടുത്തുമാറ്റാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ടിക്‌ടോക് വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ശ്വസനോപകരണവുമായി കടലില്‍ നീന്തുന്നതിനിടെയാണ് യുവതിയുടെ ചെവിയില്‍ ഞണ്ട് കയറിയത്. ചെവിയില്‍ കയറിയ ഞണ്ടിനെ സുഹൃത്തിന്റെ സഹായത്തോടെ എടുത്തുകളയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആദ്യ ഘട്ടത്തില്‍ ഇതില്‍ വിജയിക്കുന്നില്ല. തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ഒടുവില്‍ ഞണ്ട് സ്വയം പുറത്തേയ്ക്ക് ചാടുന്നതും ഇതിന്റെ സന്തോഷത്തില്‍ യുവതി ഒച്ചവെയ്ക്കുന്നതുമാണ് വീഡിയോയുടെ അവസാനം.

Read More

തെരുവു നായയെ പോലും വെറുതെ വിടുകയില്ല ! മദ്യപിച്ച് പൂസായ കെട്ടിട നിര്‍മാണ തൊഴിലാളി തെരുവുനായയുടെ ചെവി കടിച്ചു മുറിച്ചു

കൊല്‍ക്കത്ത: മനുഷ്യന്‍ മൃഗങ്ങളേക്കാള്‍ അധപതിച്ച കാലമാണിത്. ഒരു കാര്യവുമില്ലെങ്കിലും അവന്‍ സഹജീവികളെ ദ്രോഹിച്ചു കൊണ്ടിരിക്കുന്നു. തെരുവുനായയെപ്പോലും വെറുതെവിടാത്ത തരത്തിലേക്കാണ് മനുഷ്യന്‍ അധപതിച്ചിരിക്കുന്നതെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൊല്‍ക്കത്തയിലെ ഹൂഗ്ലി ജില്ലയിലെ ഉത്തര്‍പാരയില്‍ മദ്യപിച്ചു ലക്കുകെട്ടയാള്‍ ചെയ്തതറിഞ്ഞാല്‍ ബോധമുള്ളവരുടെ വരെ ബോധംപോകും. മദ്യലഹരിയില്‍ തെരുവുനായയുടെ ചെവി കടിച്ചു മുറിക്കുകയാണ് ഇയാള്‍ ചെയ്തത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ ശംഭുനാഥ് ധാലിയെന്നയാളാണ് നായയെ കടിച്ചത്. എല്ലാദിവസവും രാത്രി ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട് വഴിയില്‍ കിടന്നുറങ്ങാറുണ്ടെന്നും നാട്ടുകാര്‍ ചീത്ത വിളിച്ചാലും കാര്യമില്ലെന്നും സമീപവാസികള്‍ പറഞ്ഞു. മാത്രമല്ല, വഴിയില്‍ പോകുന്നവരെ ഉപദ്രവിക്കുന്ന സ്വഭാവവും ഇയാള്‍ക്കുണ്ട്. ഞായറാഴ്ച, സമാനാവസ്ഥയില്‍ മദ്യപിച്ച് ലക്കുകെട്ട് എത്തിയ ധാലി തെരുവുനായ്ക്കളെ ആക്രമിക്കാന്‍ ശ്രമിക്കുകയും നായയുടെ ചെവി കടിച്ചു മുറിക്കുകയുമായിരുന്നു. സംഭവശേഷം നാട്ടുകാരെ ആക്രമിക്കാനും ഇയാള്‍ ശ്രമിച്ചു. പിന്നീട് ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Read More