എന്താണ് ജ്യൂസ് ജാക്കിംഗ്? സൗജന്യ ചാർജിംഗ് പോയിന്‍റുകൾ വഴി വിവരം ചോർത്തുന്ന തട്ടിപ്പ് സംഘം സജീവം ; മുന്നറിയിപ്പുമായി കേരള പോലീസ്

കൊച്ചി: സൗജന്യ ചാർജിംഗ് പോയിന്‍റുകൾ വഴി വിവരങ്ങൾ ചോർത്തുന്ന ജ്യൂസ് ജാക്കിംഗിനെ കരുതിയിരിക്കണമെന്ന് പോലീസിന്‍റെ മുന്നറിയിപ്പ്. കേരള പോലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ സന്ദേശം നൽകിയിരിക്കുന്നത്.വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിംഗ് പോയിന്‍റുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നു. ചാർജിംഗിനായുള്ള യുഎസ്ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്ത ഡാറ്റ കേബിളും വിവരങ്ങൾ ചോർത്തുന്നതിന് ഉപയോഗിക്കുന്നു. പൊതുചാർജിംഗ് സ്റ്റേഷനിൽ മാൽവെയറുകൾ ലോഡുചെയ്യുന്നതിന് തട്ടിപ്പുകാർ ഒരു യുഎസ്ബി കണക്ഷനാണ് ഉപയോഗിക്കുന്നത്. അല്ലെങ്കിൽ, മാൽവെയർബന്ധിതമായ കണക്ഷൻ കേബിൾ മറ്റാരോ മറന്നുവച്ച രീതിയിൽ ചാർജ്ജിംഗ് സ്റ്റേഷനിൽ പ്ലഗ് ഇൻ ചെയ്തിരിക്കും. മറ്റുള്ളവർ ഇതുപയോഗിച്ച് ചാർജ് ചെയ്യുന്പോൾ ജ്യൂസ് ജാക്കിംഗ് സംഭവിക്കുന്നു. പലരും ഇതിന് ഇരയാകുന്നുണ്ടെങ്കിലും ഇതിനെപ്പറ്റി ബോധവാൻമാരല്ലെന്നും പറയുന്നുണ്ട്. മൊബൈൽ ഫോണിന്‍റെ ചാർജിംഗ് കേബിളും ഡാറ്റാ കേബിളും ഒരു കേബിളായി ഉപയോഗിക്കാൻ തുടങ്ങിയത് മുതലാണ് പ്രധാനമായും ഇത്തരം തട്ടിപ്പ്…

Read More

Isexychat Evaluation & Top-13 Reside Sex Chat Websites Like Isexychat Com

There is principally no porn content here in any respect, it’s drier than a nun’s cunt. I imply, the categories are kind of deceptive if I’m trustworthy. They promote gay chat, lesbian chat, all types of attractive chat, but in actuality, you are directed to a different web site that could probably be operated by IRC chat rooms. However, it’s not always easy to find folks to video chat or share stay sex streams. You have to wait for women and guys to drop in to satisfy your wishes. Additionally,…

Read More

ആ 47 ലക്ഷം  തിരികെ കിട്ടുമോ?  വിജിലൻസ് പിടിച്ചെടുത്ത മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ  പണത്തിന്‍റെ കാര്യത്തിൽ ഇന്ന് അന്തിമ വിധിയറിയാം

കോഴിക്കോട്: വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ് ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം. ഷാജി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി ഇന്ന്. കോഴിക്കോട് വിജിലന്‍സ് കോടതിയാണ് ഇന്ന് ഉച്ചയോടെ വിധി പറയുക. കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍നിന്ന് പിടികൂടിയ 47 ലക്ഷം തിരികെ ആവശ്യപ്പെട്ടാണ് ഷാജി വിജിലന്‍സ് കോടതിയെ സമീപിച്ചത്. ബൂത്ത് കമ്മിറ്റികളില്‍നിന്ന് ലഭിച്ച തെരഞ്ഞെടുപ്പ് ഫണ്ടാണ് പിടിച്ചെടുത്തത് എന്നാണ് ഷാജിയുടെ വാദം. വിജിലന്‍സ് സ്പെഷല്‍ സെല്‍ എതിര്‍ സത്യവാംങ്മൂലവുംനല്‍കിയിരുന്നു. കണ്ടെടുത്ത 47 ലക്ഷത്തിന് കൃത്യമായ രേഖ സമര്‍പ്പിക്കാന്‍ ഷാജിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് വിജിലന്‍സ് വാദം.കഴിഞ്ഞ ചൊവ്വാഴ്ച വിധി പറയാന്‍ കേസ് കോടതി പരിഗണിച്ചിരുന്നെങ്കിലും ഷാജി ഹാജരാക്കിയ രേഖകള്‍ തൃപ്തികരമല്ലാത്തതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഷാജിയുടെ വരുമാനം പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ആദായ നികുതി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Read More

Live Sex Cam Reveals, Free Chat With Webcam Girls

The site is packed stuffed with men asking them to do one million various things, making it seemingly unimaginable to answer each request. So, you’re higher off watching the free reveals as a substitute. Streamate is a no-frills site that takes you straight to the action. Others cost to view personal shows, consequently you’ll should find the money for tokens to get access to the personal reveals. Supermen.com is a live XXX webcam site with dozens of gay dudes shaking their dick on the digital camera. Most of the models…

Read More

പിഎഫ് പെൻഷൻ: കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ചു; 15,000 രൂപ മേൽപരിധി ഏർപ്പെടുത്തിയത് റദ്ദാക്കി‌

ന്യൂഡൽഹി: ഉയർന്ന പിഎഫ് പെൻഷനു വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീം കോടതി. 15,000 രൂപ മേൽപരിധി ഏർപ്പെടുത്തിയത് റദ്ദാക്കി. 60 മാസത്തെ ശരാശരിയിൽ പെൻഷൻ കണക്കാക്കാൻ സുപ്രീംകോടതി അനുമതി നൽകി. ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ഹർജികളിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. ഓഗസ്റ്റ് 11നു വാദം പൂർത്തിയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴിൽ മന്ത്രാലയവും ഇപിഎഫ്ഒയും നൽകിയ ഹ‍ർജികളാണു പരിഗണിച്ചത്. ചീഫ് ജസ്റ്റീസ് യു.യു.ലളിതിനു പുറമേ, ജഡ്ജിമാരായ അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരുൾപ്പെട്ട ബെഞ്ചാണു വാദം കേട്ടത്. ജസ്റ്റിസ് അനിരുദ്ധ ബോസ് ആണ് വിധിന്യായം എഴുതിയത്.

Read More

ദീപാരാധന സമയമായിട്ടും പൂജാരിയെ കാണാനില്ല;  മറ്റൊരു പൂജാരിയെ വിളിച്ചു വരുത്തി നട തുറന്നപ്പോൾ കണ്ടകാഴ്ച ഞെട്ടിക്കുന്നത്; ദീപക് നമ്പൂതിരിയെ തേടി പോലീസ്

  മഞ്ചേശ്വരം: ക്ഷേത്രത്തിലെ വിഗ്രഹത്തില്‍നിന്ന് അഞ്ചര പവന്‍ തിരുവാഭരണങ്ങള്‍ കവര്‍ന്നശേഷം പകരം മുക്കുപണ്ടം വച്ച് പൂജാരി മുങ്ങി. ഹൊസബെട്ടു മങ്കേശ മഹാലക്ഷ്മി ശാന്താദുര്‍ഗ ദേവസ്ഥാനത്താണ് സംഭവം. പൂജാരിയായിരുന്ന തിരുവനന്തപുരം സ്വദേശി ദീപക് നമ്പൂതിരിക്കെതിരെ ക്ഷേത്ര ട്രസ്റ്റി ദീപക് റാവുവിന്‍റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം 27 നാണ് ദീപക് നമ്പൂതിരി ക്ഷേത്രത്തിലെ പൂജാരിയുടെ ചുമതലയേറ്റത്. അന്നും തൊട്ടടുത്ത രണ്ടു ദിവസങ്ങളിലും ക്ഷേത്രത്തില്‍ പൂജ നടത്തി. ഇതിനിടയില്‍ ക്ഷേത്രത്തില്‍ എത്തുന്നവരോടെല്ലാം നല്ല ബന്ധം ഉണ്ടാക്കി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതായും പറയുന്നു. 29 ന് വൈകുന്നേരം സെക്യൂരിറ്റി ജീവനക്കാരനോട് ഹൊസങ്കടി ടൗണില്‍ പോയി വരാമെന്നു പറഞ്ഞാണ് പോയത്. ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇയാൾ താമസിച്ചിരുന്ന വാടക വീടും പൂട്ടിയ നിലയിലായിരുന്നു.രണ്ടു ദിവസത്തിനുശേഷം നേരത്തേ പൂജാരിയായിരുന്ന കര്‍ണാടക സിദ്ധാപുരം സ്വദേശി ശ്രീധരഭട്ടിനെ ക്ഷേത്രത്തിലേക്ക്…

Read More

ഫേസ്ബുക്കിലെ ‘വര്‍ക്ക് ഫ്രം ഹോം’ ചതി ! പരസ്യം കണ്ട് ക്ലിക്ക് ചെയ്ത വീട്ടമ്മയ്ക്ക് നഷ്ടമായത് 15 ലക്ഷം രൂപ…

വര്‍ക്ക് ഫ്രം ഹോം ജോലികള്‍ മിക്കവരെയും ആകര്‍ഷിക്കാറുണ്ട്. നമുക്ക് അനുയോജ്യമായ സാഹചര്യത്തില്‍ വീട്ടിലിരുന്ന് ശമ്പളത്തോടെയുള്ള ജോലി ആരാണ് ആഗ്രഹിക്കാത്തത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലാകമാനം വര്‍ക്ക് ഫ്രം ഹോം ജോലികളുടെ പരസ്യങ്ങളാണ്. ഇവയില്‍ പലതും തട്ടിപ്പാണെന്നതാണ് യാഥാര്യര്‍ഥ്യം. ദിവസേന വീട്ടിലിരുന്ന് 8000-10000 രൂപ സമ്പാദിക്കാമെന്ന് കേള്‍ക്കുമ്പോള്‍ ഒട്ടുമിക്ക ആളുകളും വീണു പോകുന്നു. എന്നാല്‍ ഇത്തരത്തില്‍ തട്ടിപ്പില്‍ പെട്ട് നിരവധി ആളുകള്‍ക്കാണ് പണം നഷ്ടമായിരിക്കുന്നത്. അത്തരമൊരു തട്ടിപ്പില്‍പെട്ട് മഹാരാഷ്ട്ര സ്വദേശിനിയായ സ്ത്രീക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങളാണ്. ഫേസ്ബുക്കില്‍ കണ്ട വര്‍ക് ഫ്രം ഹോം പരസ്യത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ 15.22 ലക്ഷം രൂപ ഇവര്‍ക്ക് നഷ്ടമാവുകയായിരുന്നു. ഡോംബിവാലി സ്വദേശിനിയായ ഒരു വീട്ടമ്മയാണ് ഈ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്. 57 കാരിയായ ഇവര്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് ഫേസ്ബുക്കില്‍ കണ്ട വര്‍ക് ഫ്രം ഹോം പരസ്യത്തില്‍ വിശദാംശങ്ങള്‍ അറിയാനായി ക്ലിക്ക് ചെയ്തത്. എന്നാല്‍ ഈ…

Read More

മനുഷ്യത്വം കടയില്‍ വാങ്ങാന്‍ കിട്ടില്ല;   കാറിൽ ചാരിനിന്ന കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ അപലപിച്ച് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: മനുഷ്യത്വം കടയില്‍ വാങ്ങാന്‍ കിട്ടുന്നതല്ല; തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറു വയസുകാരനെ ആക്രമിച്ച സംഭവത്തെ അപലപിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സംഭവത്തില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തലശേരിയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി നിന്ന കുട്ടിയെ യുവാവ് ചവിട്ടിതെറിപ്പിച്ചത്. സംഭവത്തില്‍ പൊന്ന്യം പാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തില്‍ ജോലിക്ക് എത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ആക്രമണത്തിനിരയായ ഗണേഷ്. നടുവിന് സാരമായ പരിക്കേറ്റ കുട്ടി ചികിത്സയിലാണ്.

Read More

E-chat Evaluation January 2023: A Should Strive Or A Should Pass?

E-chat has gained extensive reputation among its users. Individuals wanting social contact can signal onto an assortment of websites to speak with different people who want something very related. Most chat rooms offer secrecy, which may give echat chat us the certainty to discuss issues we might not frequently impart to people we all know in real life. It tends to be less complicated to confide in people that we meet on-line. It helped me personally get back management of my very own intercourse life and beam as soon as…

Read More

ഇലോണ്‍ മസ്‌ക് പണി തുടങ്ങി ! പിരിച്ചു വിട്ട ജീവനക്കാര്‍ കയറാതിരിക്കാന്‍ ഓഫീസുകള്‍ അടച്ചിടും…

സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് മൈക്രോ-ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ ജീവനക്കാരെ പിരിച്ചുവിടല്‍ തുടങ്ങി. വെള്ളിയാഴ്ച അമേരിക്കന്‍ സമയം രാവിലെ ഒമ്പത് മണി മുതലാണ് പിരിച്ചുവിടല്‍ തുടങ്ങുന്നത്. ജീവനക്കാര്‍ ഓഫീസിലേക്ക് എത്തേണ്ടെന്നും വീട്ടില്‍ തന്നെ കഴിയാനും ട്വിറ്റര്‍ നിര്‍ദേശം നല്‍കി. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് അറിയിപ്പ് ഇ-മെയില്‍ വഴി ലഭിക്കും. പിരിച്ചുവിടുന്ന ജീവനക്കാര്‍ പ്രവേശിക്കാതിരിക്കാന്‍ ഓഫീസുകള്‍ താത്ക്കാലികമായി അടച്ചിടും. ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതു മുതല്‍ ഒരാഴ്ചയായി ട്വിറ്റര്‍ അനിശ്ചിത്വത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. സിഇഒ അടക്കം നിരവധി പ്രമുഖരെ ആദ്യ ദിനം തന്നെ മസ്‌ക് പുറത്താക്കിയിരുന്നു. ഭീമമായ നഷ്ടപരിഹാരം നല്‍കിയാണ് ഒഴിവാക്കല്‍. ട്വിറ്ററിനെ ആരോഗ്യകരമായ മാര്‍ഗത്തിലേക്ക് എത്തിക്കുകയാണ്. ആഗോള തലത്തില്‍ തൊഴിലാളികളെ കുറച്ചുകൊണ്ടാണ് ഈ വിഷമകരമായ പാതയിലൂടെ കടന്നുപോകുകയെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

Read More