കാഴ്ചശക്തി നഷ്ടപ്പെടൽ, വൃക്കയ്ക്കുണ്ടാകുന്ന തകരാറ്, ഉദ്ധാരണശേഷി കുറവ്; പ്രേമേഹ അനുബന്ധപ്രശ്നങ്ങൾ അവഗണിക്കരുത്

ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ പ്രധാന കാരണമാണ് പ്രമേഹം.വൃക്ക തകരാർ കാഴ്ചശക്തി നഷ്ടപ്പെടൽ, വൃക്കയ്ക്കുണ്ടാകുന്ന തകരാറ്, ഉദ്ധാരണശേഷി കുറവ്, യോനീവരൾച്ച, ഉണങ്ങാത്ത മുറിവുകൾ എന്നിവയും അനുബന്ധ പ്രശ്നങ്ങളായി ഉണ്ടാകാം. അസ്ഥിവേദനപ്രമേഹരോഗികളിൽ വിറ്റാമിൻ സി,ഡി എന്നിവയുടെ കുറവുമൂലം അസ്ഥിവേദനയും ഉണ്ടാകും. കോവിഡ്…ജാഗ്രത തുടരണംകോവിഡ് ബാധിച്ചു മരിച്ചവരിൽ കൂടുതൽ പേരും പ്രമേഹരോഗികളാണ് എന്നത് ശ്രദ്ധേയമാണ്. അതിനാൽ പ്രമേഹരോഗികൾ കോവിഡിനെതിരെ അതീവ ജാഗ്രത പുലർത്തണം. പ്രമേഹം സങ്കീർണമാകുന്നത്…പ്രമേഹമുള്ളവർക്ക് കോവിഡ് 19 അണുബാധയുണ്ടായാൽ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവിൽ വ്യതിയാനമുണ്ടാകുന്നതു കൊണ്ട് പ്രമേഹരോഗത്തിന്‍റെ സങ്കീർണതകൾ വർധിക്കാൻ സാധ്യതയുണ്ട്. ഗ്ലൂക്കോസ് നില ശ്രദ്ധിക്കുക * പ്രമേഹ രോഗികൾ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് പതിവായി നിരീക്ഷിക്കുക. ഭക്ഷണം ക്രമീകരിക്കാം* ഭക്ഷണം ക്രമീകരിക്കുന്നതിലൂടെയും വ്യായാമത്തിലൂടെയും മരുന്നുകൾ കഴിക്കുന്നതിലൂടെയും പ്രമേഹം നിയന്ത്രിക്കുക. ശ്വാസംമുട്ടൽഅവഗണിക്കരുത്* പനി,ചുമ, ശ്വാസോച്ച്വാസത്തിനുള്ള ബുദ്ധിമുട്ട് എന്നിവയുണ്ടായാൽ വൈദ്യസഹായം തേടുക. വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ…

Read More

അട്ടക്കുളങ്ങര ജയിലില്‍ ഒരു ദിവസം പൂര്‍ത്തിയാക്കി ഗ്രീഷ്മ ! വൈദ്യ പരിശോധനയ്ക്കു ശേഷം കസ്റ്റഡിയില്‍ വിട്ടേക്കും…

പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലില്‍ ഒരു ദിവസം പൂര്‍ത്തിയാക്കി. അതേസമയം ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്റെയും അമ്മാവന്‍ നിര്‍മല്‍ കുമാറിന്റെയും ജാമ്യാപേക്ഷ തള്ളി. ഇരുവരെയും നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ചാണ് നെയ്യാറ്റിന്‍കര മജിസ്ട്രേറ്റിന്റെ നടപടി. മുഴുവന്‍ തെളിവെടുപ്പ് വീഡിയോയില്‍ ചിത്രീകരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. അട്ടകുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന ഗ്രീഷ്മയെയും ഇന്ന് തന്നെ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ ഇന്നലെയാണ് ജയിലേക്ക് മാറ്റിയത്. ഇത്രയും ദിവസമായി പൊലീസ് കസ്റ്റഡിയിലും മെഡിക്കല്‍ കോളേജിലുമായി മുഖ്യപ്രതി കഴിഞ്ഞു കൂടുകയായിരുന്നു.ഗ്രീഷ്മയെയും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. വൈദ്യപരിശോധനക്ക് ശേഷം കസ്റ്റഡിയില്‍ വിടുന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. ഗ്രീഷ്മ കസ്റ്റഡില്‍ വിട്ടുകിട്ടിയാല്‍ നാളെ പളുകിലെ വീട്ടില്‍കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. ഗ്രീഷ്മയും…

Read More

മിന്നല്‍ സമരപ്പേടിയിൽ യാത്രക്കാർ; ആര്‍ടിഒ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി സ്വകാര്യ ബസുകള്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: മിന്നല്‍ പണിമുടക്ക് പാടില്ലെന്ന ആര്‍ടിഒയുടെയും പോലീസിന്‍റേയും നിര്‍േദശത്തിന് പുല്ലുവില. ഇപ്പോഴും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് അവസാന വാക്കായി മാറ്റുകയാണ്. ഇന്നലെ കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയിട്ടും നടപടി എടുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. തൊഴിലാളികളുടെ വാട്സാപ്പ് കൂട്ടായ്മ ആഹ്വാനം ചെയ്ത പണിമുടക്കറിയാതെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ദുരിതത്തിലായി. ഈ വര്‍ഷം അരഡസനിലേറെ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്കാണ് റൂട്ടിലുണ്ടായത്. കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിയപ്പോള്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി വിവിധ ഡിപ്പോകളില്‍നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ അധിക ട്രിപ്പ് നടത്തിയെയെങ്കിലും യാത്രാദുരിതം പരിഹരിക്കുന്നതിന് ഉതകുന്നതായിരുന്നില്ല. നേരത്തെ മിന്നല്‍ പണിമുടക്കുണ്ടായപ്പോള്‍ ബസുടമകള്‍, തൊഴിലാളി സംഘടനകള്‍, പോലീസ്, ആര്‍ടിഒ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ മിന്നല്‍ പണിമുടക്ക് പാടില്ലെന്ന് തീരുമാനിച്ചതാണ്. ഇത് ലംഘിച്ചായിരുന്നു സമരം. ഉള്ള്യേരി ബസ്…

Read More

പൂവനോടാ നിന്റെ കളി ! പൂവന്‍ കോഴിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് കിട്ടത് എട്ടിന്റെ പണി; വീഡിയോ വൈറല്‍…

അല്‍പ്പം ആക്രമണ സ്വഭാവം കൂടുതലുള്ള ജീവികളായാണ് പൂവന്‍ കോഴിയെ കണക്കാക്കാറുള്ളത്. ഇതിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ഇവ കൊത്തി ഓടിക്കുന്നത് പതിവാണ്. ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ പൂവന്‍ കോഴിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചതാണ് വൈറലാകുന്നത്. കുമാരായുഷ് 21 എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചത്. വെറുതെ നിന്ന പൂവന്‍ കോഴിയെ ഒരു രസത്തിന് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതാണ് യുവാവ്. ഒരു വടിയെടുത്ത് തല്ലാന്‍ എന്ന മട്ടിലാണ് യുവാവ് നിന്നത്. യുവാവിനെ ഓടിച്ചിട്ട് കൊത്താന്‍ പൂവന്‍ കോഴി ഒരുങ്ങിയതോടെ, രക്ഷപ്പെടാന്‍ ഓടുന്നതിനിടെ മരത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കുന്നിന്‍ മുകളില്‍ നിന്ന് താഴേക്ക് ചാടിയാണ് യുവാവ് രക്ഷപ്പെടുന്നത്. കുന്നിന്‍ മുകളില്‍ നിന്ന മരത്തിന്റെ മുകളിലൂടെ താഴേക്ക് ചാടിയാണ് രക്ഷപ്പെടുന്നത്.

Read More

സിനിമയിലെ സൗഹൃദ നിമിഷങ്ങൾ ആ സംസ്‌കാരം നശിപ്പിച്ചെന്ന് സംവിധായകൻ ഹരികുമാർ

കാരവന്‍ സംസ്‌കാരം സിനിമയില്‍ സൗഹൃദ നിമിഷങ്ങള്‍ ഇല്ലാതാക്കിയെന്ന് സംവിധായകന്‍ ഹരികുമാര്‍. ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ എന്ന പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോഴാണ് കാരവന്‍ സംസ്‌കാരത്തെക്കുറിച്ച് ഹരികുമാര്‍ തുറന്നുപറഞ്ഞത്. ഷോട്ട് കഴിഞ്ഞാല്‍ ഉടന്‍തന്നെ താരങ്ങള്‍ കാരവനിലേക്കു പോകും. അടുത്ത ഷോട്ടിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ് താരങ്ങള്‍ കാരവന്‍ വിട്ടു പുറത്തേക്കിറങ്ങുന്നത്. ഷൂട്ടിങ്ങിനിടയിലെ സൗഹൃദ സംഭാഷണങ്ങള്‍ നഷ്ടമായിരിക്കുന്നു. മുമ്പ്, ഷൂട്ടിങ്ങിനിടയിലെ ഇടവേളകള്‍ താരങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുമായിരുന്നു. നേരമ്പോക്കുകള്‍ മാത്രമായിരുന്നില്ല സംഭാഷണത്തിന്റെ വിഷയങ്ങള്‍. സിനിമ, രാഷ്ട്രീയം, സംസ്‌കാരം, സാഹിത്യം തുടങ്ങിയ മേഖലകളെക്കുറിച്ചെല്ലാം ചര്‍ച്ചയുണ്ടാകുമായിരുന്നു. ഇപ്പോള്‍ താരങ്ങള്‍ക്ക് ഒരുമിച്ചിരിക്കാന്‍ താത്പര്യമില്ലാത്തതു പോലെയാണ് തോന്നുന്നത്. ലൊക്കേഷനില്‍ ഓരോ അഭിനേതാക്കള്‍ക്കും പ്രത്യേകം കാരവാനുണ്ട്. ഓരോരുത്തരം അവരവരുടെ ലോകം സൃഷ്ടിച്ച് അതിനുള്ളിലിരിക്കുന്നു. ചിത്രീകരണ സമയത്തുള്ള മനോഹരമായ സൗഹൃദനിമിഷങ്ങള്‍ പൂര്‍ണമായും ഇല്ലാതായിരിക്കുന്നതു വ്യക്തിബന്ധങ്ങളെയും ബാധിക്കുന്നുണ്ട്. സിനിമയില്‍ ഒരുപാടു മാറ്റങ്ങള്‍ വന്നിരിക്കുന്നു. എല്ലാ സിനിമകളും കാണുന്ന വ്യക്തിയാണ് താനെന്നും ഹരികുമാര്‍ പറഞ്ഞു.…

Read More

Cam4 Evaluation: How It Works And Every Thing You Have To Know!

If you haven’t heard of Kiiroo then it’s a less famous toy firm that now presents the “ohmibod” line of toys which appears to have started the entire tips-for-buzzes trend a very lengthy time ago. It is totally different if you need to see guy cams though, I noticed several actually in the street or mall, all non-nude just guys strolling round. But in fact with random people in the background so that is really breaking the foundations and also you can’t anticipate that to last lengthy even if you…

Read More

വിവാഹത്തിനുശേഷം ഒരു നായികയ്ക്ക് അഭിനയം സാധ്യമാണോ? മീരാജാസ്മിന്‍റെ മറുപടി വൈറലാകുന്നു

മലയാളത്തിൽ തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു മീര ജാസ്മിന്‍. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റുകളും പ്രകടനങ്ങളും സമ്മാനിച്ചിട്ടുണ്ട് ഈ നടി. സത്യന്‍ അന്തിക്കാട് ഒരുക്കിയ മകള്‍ എന്ന സിനിമയിലൂടെ മീര തിരിച്ചുവരവു നടത്തിയിരിക്കുകയാണ്. ചിത്രം വിജയമായില്ലെങ്കിലും മീരയുടെ തിരിച്ചുവരവില്‍ ആരാധകര്‍ ആഹ്ലാദത്തിലാണ്. ഇതിനിടെ ഇപ്പോഴിതാ ദാമ്പത്യത്തെക്കുറിച്ചും സാമൂഹിക സേവനത്തെക്കുറിച്ചുമൊക്കെ മീര പറഞ്ഞ വാക്കുകള്‍ വൈറലായിരിക്കുന്നു. മുമ്പൊരിക്കല്‍ ഒരു ടെലിഷൻ പ്രോഗ്രാമിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു മീര ജാസ്മിന്‍ മനസ് തുറന്നത്. വിവാഹത്തിനുശേഷം ഒരു നായികയ്ക്ക് അഭിനയം സാധ്യമാണോ? എന്ന അവതാരകന്‍റെ ചോദ്യത്തിനാണ് മീര മറുപടി നല്‍കിയത്. എ ന്നെ സംബന്ധിച്ച് എനിക്ക് അത്ര വലിയ മാറ്റമൊന്നും തോന്നുന്നില്ല. തീര്‍ച്ചയായും ഉത്തരവാദിത്തങ്ങള്‍ കൂടും. നമ്മളുടെ ഇഷ്ടങ്ങള്‍ തിരിച്ചറിയുന്നൊരു പങ്കാളിയുണ്ടാകണം. അങ്ങോട്ടും ഇങ്ങോട്ടും പിന്തുണയ്ക്കാന്‍ സാധിക്കുന്നവരാണെങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായിരിക്കുംഞാന്‍ അഭിനയത്തില്‍നിന്നു മാറി നിന്നേക്കാം. പക്ഷെ മറ്റെന്തെങ്കിലും…

Read More

ഇനി റേഷന്‍ കടകള്‍ വഴി ഗ്യാസ് സിലിണ്ടറും ലഭിക്കും ! സംസ്ഥാനത്ത് മാറ്റത്തിന്റെ വിത്ത് വിതയ്ക്കാന്‍ ‘കെ സ്‌റ്റോര്‍’

ഇനി റേഷന്‍ കടകള്‍ വഴി ഗ്യാസ് സിലിണ്ടറും വാങ്ങാം. ഐഒസിയുടെ അഞ്ചു കിലോ ചോട്ടു ഗ്യാസാണ് ലഭിക്കുക. കെ സ്റ്റോര്‍ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത റേഷന്‍കടകള്‍ വഴിയാകും വിതരണം. ഗ്യാസ് വിപണനവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഐഒസിയുമായി ഒപ്പുവച്ചു. ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന്റെ സാന്നിദ്ധ്യത്തില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണര്‍ ഡോ. ഡി സജിത്ത് ബാബുവും ഐഒസി ചീഫ് ജനറല്‍ മാനേജര്‍ ആര്‍ രാജേന്ദ്രനുമാണ് ഒപ്പ് വച്ചത്. പൊതുവിതരണരംഗത്തെ റേഷന്‍കടകളെ വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായി കെ സ്റ്റോര്‍ എന്ന പദ്ധതി ആവിഷ്‌കരിക്കുകയും അതിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളിലായി 72 റേഷന്‍കടകളെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. കെ സ്റ്റോര്‍ പദ്ധതിയുടെ ഭാഗമായി ചോട്ടു ഗ്യാസിന്റെ വിപണനം, മില്‍മയുടെ കാലാവധി കൂടിയ ഉത്പന്നങ്ങളുടെ വിപണനം, കോമണ്‍ സര്‍വീസ് സെന്റര്‍ വഴിയുള്ള സേവനം എന്നിവയാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക.

Read More

10 Free Sites Like Omegle The Place You Probably Can Chat With Strangers

Everything works precisely the same method, the one distinction should you’re utilizing a desktop as a substitute of a cellular gadget. As for players we recommend utilizing Discord, which features strong apps across cellular and desktop. Video chat apps may give you a virtual presence at physical occasions you’ll have the ability to’t attend. Heck you don’t even have to be in the identical time zone thanks fruzo to the magic of the internet. Video chat apps bridge the gaps, and maintain you linked with the folks that matter —…

Read More

നേപ്പാൾ സ്വദേശിനിയുടെ കൊലപാതകം; പ്രതി റാം ബഹദൂറിനെ കുടുക്കിയത് കൊച്ചി സിറ്റി പോലീസിന്‍റെ രഹസ്യനീക്കം; രണ്ടുപേരും നേപ്പാളികളായിൽ…

കൊച്ചി: എളംകുളത്ത് നേപ്പാളി സ്വദേശിനി ഭഗീരഥി ഥാമി (30) യെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഭാഗീരഥിയുടെ പങ്കാളിയുമായ നേപ്പാൾ സ്വദേശി റാം ബഹാദൂർ ബിസ്ത് (45)നെ കുടുക്കിയത് കൊച്ചി സിറ്റി പോലീസിന്‍റെ രഹസ്യനീക്കം. കഴിഞ്ഞ 24 നാണ് ഭഗീരഥിയുടെ മൃതദേഹം തുണിയിലും പ്ലാസ്റ്റിക്ക് കവറിലും പൊതിഞ്ഞ് എളംകുളത്തെ വാടകവീട്ടിൽ കണ്ടെത്തിയത്. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. സംഭവസ്ഥലത്തുനിന്നു കിട്ടിയ ആധാർ കാർഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു, ഡിസിപി എസ്. ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് നിർണായകമായ വിവരങ്ങൾ ലഭിച്ചിരുന്നു. ലക്ഷ്മി എന്ന പേരിലായിരുന്നു റാം ബഹദൂർ ഭഗീരഥിയെ ഭാര്യയാണെന്നു പറഞ്ഞ് അവിടെ താമസിപ്പിച്ചിരുന്നതെന്നു പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ഭഗീരഥിയുടെ നേപ്പാളിലെ ബന്ധുക്കൾ കൊച്ചി സിറ്റി പോലീസിന് കൈമാറിയ വിവരങ്ങൾ ചേർത്ത് സൈബർ സംഘത്തിന്‍റെയടക്കം സഹായത്തോടെ പോലീസ് റാം…

Read More