ഞാന്‍ ബീച്ചിലേക്ക് നോക്കിയിരിക്കുന്ന നേരം പൂര്‍ണനഗ്നനായി ഡോര്‍ തുറന്ന് അയാള്‍ ഇറങ്ങി വന്നു ! കൗമാരകാലത്തെ ലൈംഗികചൂഷണത്തെപ്പറ്റി ബ്രൂക്ക് ഷീല്‍ഡ്.

സിനിമാമോഹവുമായെത്തിയ തനിക്ക് ഹോളിവുഡില്‍ നിന്ന് ആദ്യകാലത്ത് നേരിടേണ്ടി വന്ന ലൈംഗികപീഡനത്തെക്കുറിച്ച് വെളിപ്പെടുത്തി പഴയകാല സൂപ്പര്‍താരം ബ്രൂക്ക് ഷീല്‍ഡ്. താരത്തിന്റെ ജീവിതം പറയുന്ന ‘പ്രെറ്റി ബേബി: ബ്രൂക്ക് ഷീല്‍ഡ്’ എന്ന ഡോക്യുമെന്ററി സുഡാനീസ് ഫിലിം ഫെസ്റ്റിവലില്‍ വെള്ളിയാഴ്ച പ്രദര്‍ശിപ്പിച്ചു. കരിയറിന്റെ തുടക്കത്തില്‍ താന്‍ നേരിട്ട ആദ്യ ലൈംഗിക പീഡനത്തെക്കുറിച്ച് താരം ഇതില്‍ തുറന്നു പറയുന്നുണ്ട്. 20 കളുടെ തുടക്കത്തിലായിരുന്നു താരത്തിന് ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയാകേണ്ടി വന്നത്. അതേസമയം പീഡിപ്പിച്ചത് ആരാണെന്ന് മാത്രം താരം പറഞ്ഞിട്ടില്ല. അക്കാലത്തെ തന്റെ ഒരു സുഹൃത്ത് എന്ന് മാത്രമാണ് തന്റെ പീഡകനെക്കുറിച്ച് താരം പറയുന്നത്. ഇതാദ്യമായിട്ടാണ് ഇക്കാര്യം താന്‍ വെളിപ്പെടുത്തുന്നതെന്നും ലാനാ വില്‍സണ്‍ ചെയ്തിരിക്കുന്ന രണ്ടു ഭാഗമുള്ള ഡോക്യുമെന്ററിയില്‍ പറയുന്നു. ബാലതാരമായി തിളങ്ങിയിട്ടുള്ള ബ്രൂക്ക് ഷീല്‍ഡ് പ്രിന്‍സ് ടോണ്‍ സര്‍വകലാശാലയിലെ പഠനത്തിന് പോയതിനാല്‍ ക്യാമറയുടെ വെളിച്ചത്തില്‍ നിന്നും കുറേക്കാലം അകന്നു നില്‍ക്കേണ്ടി വന്നിരുന്നു.…

Read More

കുട്ടികളെ കുടുക്കാൻ കഞ്ചാവുമി‍ഠായി; ബീഹാർ സ്വദേശികളായ സഹോദരങ്ങൾ കൊച്ചിയിൽ പിടിയിൽ; കരുതലോടെ പ്രവർത്തിച്ച് പോലീസ്

സ്വന്തം ലേഖിക കൊച്ചി: ലഹരി മാഫിയയ്ക്കെതിരെ വല വിരിച്ചിരിക്കുന്ന പോലീസിന് തലവേദനായായി കഞ്ചാവു മിഠായി വില്പനയും. എംഡിഎംഎ അടക്കമുള്ള രാസലഹരിക്കിടയിലാണ് ചോക്ലേറ്റിൽ പൊതിഞ്ഞിരിക്കുന്ന കഞ്ചാവു മിഠായികളുമായി അതിഥി തൊഴിലാളികളുടെ വില്പന. ബീഹാർ സ്വദേശികളായ സഹോദരൻമാരാണ് വില്പനയ്ക്കെത്തിച്ച കഞ്ചാവ് മിഠായികളുമായി ഇന്നലെ എറണാകുളം നോർത്ത് പോലീസിന്‍റെ പിടിയിലായത്. ബിഹാർ ഗയ സ്വദേശികളായ മനോജ് ദാസ്, വൈദ്നാഥ് ദാസ്, നരേഷ് ദാസ് എന്നിവരെയാണ് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 46 കഞ്ചാവ് മിഠായികൾ കണ്ടെടുത്തു. പാൻ മസാല കച്ചവടത്തിന്‍റെ മറവിലായിരുന്നു ഇവരുടെ വില്പന. എസ്ആർഎം റോഡിലെ കെട്ടിടത്തിന്‍റെ ഒന്നാം നിലയിലെ മുറി വാടകയ്ക്ക് എടുത്താണ് കച്ചവടം നടത്തിയിരുന്നത്. ഇരുപത് മുതൽ 50 രൂപ വരെ ഈടാക്കിയായിരുന്നു കഞ്ചാവ് മിഠായി വിറ്റിരുന്നതെന്ന് എറണാകുളം നോർത്ത് പോലീസ് ഇൻസ്പെക്ടർ ബ്രിജുകുമാർ പറഞ്ഞു. വില്പനക്കാർ  ബീഹാർ സ്വദേശികൾനഗരപരിധിയിൽ വില്പനയ്ക്കെത്തിയ കഞ്ചാവ് മിഠായി…

Read More

പേരട്ടയിൽ ടാപ്പിംഗ് തൊഴിലാളിക്കുനേരെ പുലിയുടെ ആക്രമണം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആശങ്കയിൽ നാട്ടുകാർ

ഇരിട്ടി: പേരട്ടയിൽ പുലി ടാപ്പിംഗ് തൊഴിലാളിക്കു നേരെ പുലിയുടെ ആക്രമണ ശ്രമം. തൊഴിലാളി പുലിയിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയക്ക്.‌ പുലിയുടെ ആക്രമണശ്രത്തിൽ നിന്നും ശാന്തി മുക്കിലെ മുച്ചിക്കാടൻ സുലൈമാൻ (47) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഓടി രക്ഷപ്പെടുന്നതിനിടെ വീണതിനെ തുടർന്ന് സുലൈമാന് നിസാര പരിക്കേറ്റു. ഇന്നു പുലർച്ചെ നാലോടെയായിരുന്നു സംഭവം. സുലൈമാൻ ടാപ്പിംഗ് നടത്താനെത്തിയ റബർതോട്ടത്തിലുണ്ടായിരുന്ന പുലി കാട്ടു പന്നിയെ പിടിക്കാൻ ഓടിക്കുകയായിരുന്നു. ഇതിനിടെ തോട്ടത്തിലെത്തിയ സുലൈമാനെ കണ്ടതോടെ പുലി കാട്ടു പന്നിയെ ഉപേക്ഷിച്ച് സുലൈമാനെ ലക്ഷ്യമിടുകയായിരുന്നു. ബഹളം വച്ചു കൊണ്ടു ഓടിയതോടെ പുലി കാട്ടിലെക്ക് പോയെന്നാണ് സുലൈമാൻ പറയുന്നത്. കർണാടക വനാതിർത്തി പ്രദേശമാണ് ഉളിക്കൽ പഞ്ചായത്തിൽ പെടുന്ന ശാന്തി മുക്ക്.കർണാടക വനത്തിൽ പുലിയുടെ കടുവയുടെയും സാന്നിധ്യമുണ്ടെങ്കിലും ഈ പ്രദേശത്തേക്ക് ആദ്യമായാണ് പുലി എത്തുന്നത്. ഇത്‌ പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. വിവരമറിഞ്ഞ് ഉളിക്കൽ പ്രിൻസിപ്പൽ എസ്ഐ ബേബി ജോർജ്…

Read More

Random Chat Trade Explodes In 2016, Study Reveals

The evaluation of particular person random chat websites was particularly eye-catching as a pattern emerged throughout all of the providers examined, no matter their specific niche inside the trade. Each of the eight websites analyzed revealed significant progress throughout 2016 in terms of Alexa world website ranking and optimistic search engine development. This knowledge was additional backed up upon the evaluation of key terms regarding the industry corresponding to “random chat” or “random cam chat”, each of which has experienced a big spike in search engine traffic because the starting…

Read More

പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമം; നഷ്ടപരിഹാരം ഈടാക്കാനുള്ള ജപ്തി നടപടികൾ തുടരുന്നു; അറുപതോളം സ്വത്ത് കണ്ടുകെട്ടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് കഴിഞ്ഞ സെപ്റ്റംബറില്‍ ആഹ്വാനംചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ഈടാക്കുന്നതിന്‍റെ ഭാഗമായുള്ള ജപ്തി നടപടികൾ ഇന്നും തുടരുന്നു. ഇന്നലെ 14 ജില്ലകളിൽ നിന്നായി അറുപതോളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഹൈക്കോടതി അന്ത്യശാസനത്തെത്തുടര്‍ന്നാണ് നടപടി. ജപ്തിയുടെ വിവരങ്ങൾ കളക്ടര്‍മാര്‍ സര്‍ക്കാരിന് കൈമാറും. ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് ജില്ലാകളക്ടര്‍മാര്‍ക്ക് സ്വത്ത് കണ്ടുകെട്ടാൻ നൽകിയിരിക്കുന്ന സമയപരിധി. ലാൻഡ് റവന്യൂ കമ്മീഷണര്‍ ആണ് ജില്ലാകളക്ടര്‍മാര്‍ക്ക് സമയപരിധി നൽകിയിരിക്കുന്നത്തൃശൂര്‍, വയനാട്, കാസര്‍ഗോഡ്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ നേതാക്കളുടെ വസ്തുക്കളാണ് കഴിഞ്ഞ ദിവസം ജപ്തി ചെയ്തത്. റവന്യു റിക്കവറി നിയമത്തിലെ 35 വകുപ്പ് പ്രകാരമാണ് നടപടി. പാലക്കാട് 16 ഇടങ്ങളിലും വയനാട്ടിൽ 14 ഇടങ്ങളിലും ജപ്തി നടന്നു.. ഇടുക്കിയിൽ ആറ് നേതാക്കളുടേയും പത്തനംതിട്ടയിൽ മൂന്ന് നേതാക്കളുടേയും ആലപ്പുഴയിൽ രണ്ട് നേതാക്കളുടേയും സ്വത്ത് വകകൾ ജപ്തി ചെയ്തു. ജപ്‌തി നടപടികളിൽ സമയക്രമം പാലിക്കണമെന്ന്…

Read More

2047ഓടെ ഇസ്ലാമിക ഭരണം ലക്ഷ്യം ! പോപ്പുലര്‍ ഫ്രണ്ടിനെതിരായ എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്ഐ)യ്ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ കുറ്റപത്രത്തില്‍ ഉന്നയിച്ചിരിക്കുന്നത് ഗുരുതരമായ കാര്യങ്ങള്‍. 2047ഓടെ ഇന്ത്യയില്‍ ഇസ്ലാമിക ഭരണകൂടമുണ്ടാക്കുകയാണ് പിഎഫ്ഐയുടെ ലക്ഷ്യം. ഇതിനായി രാജ്യത്ത്് ഭീകരപ്രവര്‍ത്തനവും വര്‍ഗീയ, വിദ്വേഷ പ്രചാരണങ്ങളും അസ്വസ്ഥതകളും വളര്‍ത്താന്‍ പിഎഫ്ഐ ശ്രമിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സംഘടനയുടെ പ്രഖ്യാപിത ശത്രുക്കളുടെ നാശം ലക്ഷ്യമിട്ട് സര്‍വീസ് ടീംസ്, കില്ലര്‍ സ്‌ക്വാഡ്സ് എന്നീ പേരുകളില്‍ രഹസ്യ സംഘങ്ങള്‍ ഉണ്ടാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ബംഗളൂരുവിലെ പ്രത്യേക എന്‍.ഐ.എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. യുവമോര്‍ച്ച പ്രവര്‍ത്തകനായ പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് എന്‍ഐഎ ഈ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലായ് 26ന് ദക്ഷിണ കന്നഡ ജില്ലയിലെ സുല്ലിയ താലൂക്കിലെ ബെല്ലാരയിലാണ് പ്രവീണ്‍ കൊല്ലപ്പെട്ടത്. ആളുകള്‍ നോക്കിനില്‍ക്കേയാണ് മാരകായുധങ്ങള്‍ ഉപയോഗിച്ച് പ്രവീണ്‍ നെട്ടാരുവിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. ഒരു പ്രത്യേക സമുദായത്തിനിടെ…

Read More

7 Finest Random Video Chat Apps To Talk With Strangers 2022

The site is completely free to make use of and doesn’t require any registrations. Last however not the least, here is another various to Omegle that resembles extra Shagle. This app is completely free of any kind of bots, so you do not have to face any irritation that may be brought on by the pop-up messages of bots. Easy interface, easy design, and anti-bot methods are the few features that distinguish it from different similar apps. The search function of this app lets you search people based on their…

Read More

Crane Adorable Humidifier Mya The Monkey

If the humidifier just isn’t on a flat, waterproof service, it’s potential that fibers from a carpet or towel have blocked the vent. If all else fails, check your Use & Care Manual or contact Customer Service. Sometimes throughout transport, the water level sensor float and cap may detach from the humidifier base. The water degree sensor float looks like a large white washer and the cap looks like a small plastic lid with a paperclip going through the highest of it. Just place the water level sensor float onto…

Read More

ഗുണ്ടാബന്ധമുള്ള പോലീസുകാർക്കെതിരേ വിജിലൻസ് അന്വേഷണം; തലസ്ഥാനത്തുമാത്രമല്ല മറ്റു ജില്ലകളിലെ പോലീസുകാർക്കെതിരേയും നടപടി

തിരുവനന്തപുരം: ഗുണ്ടാ-മാഫിയ ബന്ധമുള്ള പോലീസുകാർക്കെതിരേ കൂടുതൽ നടപടികൾ. രണ്ട് ഡിവൈഎസ്പിമാരടക്കം 25 പൊലീസുകാര്‍ക്കെതിരേ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. പത്ത് സിഐമാർ, ഏഴ് എസ്ഐമാർ, 6 സിവിൽ പോലീസ് ഓഫീസർമാർ എന്നിവർക്കെതിരെയാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. നിലവിൽ തലസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണമെങ്കിലും മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ആലോചന. ഗുണ്ടകളുമായുള്ള ബന്ധം വഴി അനധികൃത സ്വത്ത് സന്പാദനം നടത്തിയെന്ന വിലയിരുത്തലിലാണ് വിജിലൻസ് അന്വേഷണം. അതേസമയം ഗുണ്ടാ- മാഫിയ ബന്ധത്തെത്തുടർന്ന് പോലീസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയ തിരുവനന്തപുരം മംഗലപുരം പൊലീസിൽ സ്റ്റേഷനിൽ റൂറൽ എസ്.പി. ഡി.ശിൽപ്പ കൂടുതൽ നടപടികളിലേക്ക് കടന്നു. ആരോപണം ഉയർന്ന പ്രധാനപ്പെട്ട കേസുകളുടെ ഫയലുകൾ എസ്പി വിളിച്ചുവരുത്തി പരിശോധന തുടങ്ങി. സാന്പത്തിക, തൊഴിൽ തട്ടിപ്പ് തർക്ക കേസുകളുടേയും പിടിച്ചുപറി കേസുകളുടേയും ഫയലുകളാണ് വീണ്ടും പരിശോധിക്കുന്നത്. ഗുണ്ടാ മാഫിയ ബന്ധമുള്ള പോലീസുകാർക്കെതിരെല കൂടുതൽ നടപടികളുണ്ടാകുമെന്ന് കഴിഞ്ഞ…

Read More

Eight Live Chat Room Apps To Make Associates All Over The World In 2023

This courting site, with its superior capacity to set people up for informal hook-ups and dates, is often positioned compared to Tinder. ● Users can easily partake within the private best chat rooms and cell chats. ● The platform permits users to view who is watching their account together with their profile footage. WhatsAppare the most popular messaging apps, but Facebook Messenger and Snapchat are also great options. The website incorporates a convenient chatting interface that enables customers from various countries to connect with their potential matches. It is a…

Read More