സ്വപ്നം പോലെ ഒരു ദിവസമായിരുന്നു..! കണ്ണുനിറയെ കണ്ടു ഞാൻ എന്‍റെ ലാലേട്ടനെ; ഷിജിലിയുടെ ആഗ്രഹം സഫലീകരിച്ച് മോഹൻലാൽ

മോഹന്‍ലാലിനെ കാണണമെന്ന ആഗ്രഹം സഫലീകരിച്ച് ഷിജിലി കെ. ശശിധരൻ. ജന്മനാ അസ്ഥികൾ പൊടിയുന്ന അസുഖവുമായി ജീവിക്കുന്ന ഷിജിലിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മോഹൻലാലിനെ കാണുക എന്നത്. അതിനുള്ള വഴി മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ ഒരുക്കുകയും ചെയ്തു. കോഴിക്കോട് മാങ്കാവ് ജംഗ്ഷനിൽ ലോട്ടറി കച്ചവടം നടത്തിയാണ് ഷിജിലി ജീവിക്കുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് മോഹൻലാലിനൊപ്പം ചെലവഴിച്ചതെന്ന് ഷിജിലി ഫെയ്സ്‌ബുക്കിൽ കുറിച്ചു. സ്വപ്നം പോലെ ഒരു ദിവസമായിരുന്നു ഇന്നലെ. ഏത് വാക്കുകളിൽ വർണിക്കണമെന്നറിയാത്തത്രയും ഭംഗിയുണ്ടതിന്. എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എന്‍റെ ലാലേട്ടനൊപ്പം ഞാൻ ചിലവഴിച്ചു. എന്‍റെ ഏറ്റവും വലിയ ആഗ്രഹം, എത്രയോ കാലത്തെ പരിശ്രമം എല്ലാത്തിനും ഇന്നലെ ഫലമുണ്ടായി. കണ്ണുനിറയെ കണ്ടു ഞാൻ എന്‍റെ ലാലേട്ടനെ; ചേർത്ത് പിടിച്ചു എന്നെ ഏട്ടന്‍റെ കൈകൾ. കുറേ വിശേഷങ്ങൾ ചോദിച്ചു, മനസ് നിറയെ സ്നേഹം തന്നു. ഇനിയുള്ള കാലമത്രയും…

Read More

കാവ്യ പാട്ട് പാടണമെന്നൊക്കെ പറഞ്ഞാണ് വന്നതെന്ന് ദിലീപ്; പാര പണിതത് ഭർത്താവെന്ന് കാവ്യ!!!

സ്കൂൾ വാർഷികാഘോഷത്തിൽ പങ്കെടുക്കാനായി ഒപ്പമെത്തിയ കാവ്യയ്ക്ക് പാര പണിത് ദിലീപ്. ശബരി സെൻട്രൽ സ്കൂൾ വാർഷികാഘോഷത്തിൽ അതിഥികളായി എത്തിയതായിരുന്നു താര ദമ്പതികളായ ദിലീപും കാവ്യ മാധവനും. ദിലീപ് പ്രസംഗം അവസാനിപ്പിക്കുന്നതിനിടയിലാണ് തന്‍റെ തനതുശൈലിയിൽ കാവ്യയ്ക്ക് പണി കൊടുത്തത്. കാവ്യ സംസാരിക്കാനും പാട്ടുപാടാനും തയാറായി ഇരിക്കുകയാണ്. അതുകൊണ്ട് ഞാൻ അധികം നീട്ടുന്നില്ല എന്നാണ് പ്രസംഗം അവസാനിപ്പിച്ച് ദിലീപ് പറഞ്ഞത്. ഞാൻ ഒരുപാട് സംസാരിച്ച് ബോർ അടിപ്പിക്കുന്നില്ല, കാരണം ഒരുപാട് കൊച്ചു കലാകാരന്മാരുടെയും കലാകാരികളുടെയും പരിപാടികൾ നടക്കാനുണ്ട്. ഇതിനു ശേഷം കാവ്യയ്ക്ക് സംസാരിക്കണം. കാവ്യയാണെങ്കിൽ ഒരുപാട് സംസാരിക്കണം, പാട്ട് പാടണം എന്നൊക്കെ പറഞ്ഞാണ് വന്നത്. ഇവിടെ സർ കുചേല വൃത്തത്തിലെ രണ്ടു വരികൾ പാടിയപ്പോൾ ശോ ഞാനത് പാടാൻ ഉദ്ദേശിച്ചതാണ് എന്നൊക്കെ പറഞ്ഞ് ആവേശത്തിൽ ഇരിക്കുകയാണ് കക്ഷി. അപ്പൊ കാവ്യയും രണ്ടു വാക്കുകൾ സംസാരിക്കുന്നതാണ്. ദിലീപ് പറഞ്ഞു. സ്കൂളിൽ വെറുതെ…

Read More

എഡിറ്റ് ചെയ്ത വീഡിയോയാണ് പ്രചരിച്ചത്; ഉദ്ദേശിച്ചത് ശബരിമലയിലെ ശല്യക്കാരെ..! സുരേഷ് ഗോപി പറയുന്നു…

തന്‍റെ പ്രസംഗമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വിഡിയോ ആണെന്നു സുരേഷ് ഗോപി. നിരീശ്വര വാദികളോട് അനാദരവില്ലെന്നും ശബരിമലയിലെ ശല്യക്കാരെയും തന്‍റെ മതത്തിന് എതിരെ നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും ഉദ്ദേശിച്ചാണ് പ്രസംഗത്തില്‍ സംസാരിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. അവിശ്വാസികളോടു തനിക്കു സ്നേഹമില്ലെന്നും വിശ്വാസികളുടെ അവകാശങ്ങൾക്കു നേരെ വരുന്നവരുടെ സർവനാശത്തിനു വേണ്ടി പ്രാർഥിക്കുമെന്നും സുരേഷ് ഗോപി പറയുന്ന വിഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അടുത്തിടെ നടത്തിയ എന്‍റെ പ്രസംഗത്തില്‍ നിന്നുള്ള ഒരു വിഡിയോ ക്ലിപ് പ്രചരിക്കുന്നത് കണ്ടു. എന്നാല്‍ അത് എഡിറ്റ് ചെയ്തതാണ്. ഈ പ്രശ്‌നത്തെ പറ്റി അറിഞ്ഞയുടനെ പ്രതികരിക്കണമെന്നു തോന്നി. അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യവത്തായതും വിവേകപൂര്‍ണവുമായ ചിന്തകളെ ഞാന്‍ അനാദരിക്കുന്നില്ല, അത് ഞാന്‍ ഒരിക്കലും ചെയ്യില്ല. ഞാന്‍ അവരെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്‍റെ ആശയം വഴിതിരിച്ചുവിടാനുള്ള ചിലരുടെ വിഷം കലർന്ന ആഗ്രഹം നടത്താനായി ആ പ്രസംഗത്തെ കഷണങ്ങളാക്കി…

Read More

ഫ്രണ്ട്സ് ആരെങ്കിലും അയച്ച്‌ തരും. അല്ലെങ്കില്‍ അമ്മയുടെ വിളി വരും! എല്ലാം അവസാനം അറിയുന്നത് ഞാൻ; പ്രിയ വാര്യർ പറയുന്നു…

ഒരൊറ്റ കണ്ണിറുക്കൽ കൊണ്ടു രാജ്യമൊട്ടാകെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. സോഷ്യല്‍ മീഡിയയിലൂടെ ആഗോളതലത്തില്‍തന്നെ പ്രിയയുടെ കണ്ണിറുക്കല്‍ വൈറലായി മാറുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൊക്കെ ഒറ്റരാത്രികൊണ്ടാണ് പ്രിയയുടെ ഫോളോവേഴ്സ് രണ്ടും മൂന്നും മില്യണ്‍ കടന്നത്. തെന്നിന്ത്യയിലെ പല സൂപ്പര്‍ നായികമാരെയും പിന്തള്ളിക്കൊണ്ടായിരുന്നു പ്രിയയുടെ കുതിപ്പ്. അതേസമയം, പ്രശസ്‌തി വര്‍ധിക്കുന്നതിനനുസരിച്ച്‌ നടിക്കെതിരെ ട്രോളുകളും സൈബര്‍ ആക്രമങ്ങളും വ്യാപകമായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദങ്ങളും സിനിമയുടെ പരാജയവും ഇതെല്ലാം വര്‍ധിപ്പിച്ചു. സൈബര്‍ ആക്രമണങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്ന് പ്രിയ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതേസമയം, ഇപ്പോള്‍ അതിനെയെല്ലാം താന്‍ അവഗണിക്കുകയാണ് എന്നാണ് പ്രിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. തന്നെ കുറിച്ചു വരുന്ന ട്രോളുകളൊന്നും താന്‍ പലപ്പോഴും അറിയാറില്ലെന്ന് അടുത്ത കാലത്ത് ഒരഭിമുഖത്തിൽ പ്രിയ പറഞ്ഞിരുന്നു. താരത്തിന്‍റെ വാക്കുകൾ ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുകയാണ്. എന്നെപ്പറ്റി വരുന്ന വാര്‍ത്തകള്‍ ഏറ്റവും അവസാനം അറിയുന്ന ആളാണ്…

Read More

ബസിനുള്ളിൽ ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ! സംഭവം തിരുവനന്തപുരം വർക്കലയിൽ

തിരുവനന്തപുരം: വർക്കലയിൽ ബസിനുള്ളിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടറെ പോലീസ് പിടികൂടി. മേൽവെട്ടൂർ സ്വദേശി ആദർശ് ആണ് പിടിയിലായത്. വർക്കല ഭാഗത്തേക്ക് സർവീസ് നടത്തുകയായിരുന്ന ബസിനുള്ളിൽ വച്ച് ആദർശ് ഒരു യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി. ബസിനുള്ളിൽ നിന്ന് തന്നെ യുവതി പോലീസിനെ വിവരമറിയിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്, ഉടൻതന്നെ ആദർശിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും ബസ് കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.

Read More

ഇസ്രയേലിൽ പോയി മുങ്ങിയ ബിജു കുര്യനെ പൂട്ടാൻ സംസ്ഥാന സർക്കാർ! ബിജു കുര്യന്‍ അപ്രത്യക്ഷനായത് നാട്ടിലേക്ക് മടങ്ങുന്നതിനു തലേന്ന് രാത്രി

തിരുവനന്തപുരം: ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ ഇസ്രയേലിൽ പോയി മുങ്ങിയ ബിജു കുര്യനെ പൂട്ടാൻ സംസ്ഥാന സർക്കാർ. കണ്ണൂര്‍ തൊട്ടിപ്പാലം സ്വദേശി ബിജു കുര്യകുര്യന്‍റെ വീസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇസ്രയേലിലെ ഇന്ത്യൻ അംബാസിഡർക്ക് കത്ത് നൽകി. വീസ റദ്ദാക്കി ഇന്ത്യയിലേക്ക് കയറ്റിവിടണമെന്ന് ആവശ്യം. 26 അംഗ സംഘമാണ് ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ സംസ്ഥാന കൃഷിവകുപ്പ് മുഖേന ഇസ്രയേലില്‍പ്പോയത്. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോകിന്‍റെ നേതൃത്വത്തിലായിരുന്നു യാത്ര. മടങ്ങിയെത്തിയ സംഘത്തിൽ ബിജു കുര്യൻ ഉണ്ടായിരുന്നില്ല. ബിജു കുര്യന്‍ അപ്രത്യക്ഷനായത് നാട്ടിലേക്ക് മടങ്ങുന്നതിനു തലേന്ന് രാത്രിയാണെന്ന് സംഘാംഗങ്ങള്‍ പറയുന്നു. രാത്രി ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയശേഷം പെട്ടെന്ന് ബിജുവിനെ കാണാതാവുകയായിരുന്നു. പോലീസെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

Read More

വേശ്യാലയത്തിലെത്തിയ യുവാവുമായി ലൈംഗിക തൊഴിലാളി പ്രണയത്തിൽ! ഇത് ജാസ്മിന്റെ കഥ…

അമേരിക്കയിലെ ഒരു വേശ്യാലയത്തിൽ നിന്നുള്ള ഒരു ലൈംഗിക തൊഴിലാളിയുടെ പ്രണയ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. നിയമാനുസൃതമായ വേശ്യാലയത്തിൽ ജോലി ചെയ്യുന്ന ജാസ്മിനാണ് തന്റെ പ്രണയ കഥ വെളിപ്പെടുത്തിയിരിക്കുന്നത്. വേശ്യാലയത്തിലെത്തിയ യുവാവുമായി ജാസ്മിൻ പ്രണയത്തിലാവുകയായിരുന്നു.  വേശ്യാലയങ്ങൾ നിയമവിധേയമായ അമേരിക്കയിലെ നെവാഡയിലാണ് സംഭവം. നെവാഡയെ ‘റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റ്’ എന്നാണ് അറിയപ്പെടുന്നത്. ഒരു ഉപഭോക്താവെന്ന നിലയിൽ യുവാവ് പലപ്പോഴും അവിടെ വരുമായിരുന്നു. പിന്നീട് ജാസ്മിനുമായി പ്രണയത്തിലാവുകയായിരുന്നു.  ജാസ്മിൻ കോസ്റ്റാറിക്ക സ്വദേശിയാണ്.  വിവാഹമോചനത്തിന് പിന്നാലെ വീട്ടിൽ നിന്നും പിന്തുണ ലഭിക്കാതെ വന്നതോടെയാണ് ജസ്മിൻ സെക്‌സ് ജോലിയ്ക്കായി അമേരിക്കയിൽ എത്തിയത്. പ്രശസ്ത യൂട്യൂബർ മാറ്റുമായുള്ള സംഭാഷണത്തിലാണ് ജാസ്മിൻ തന്റെ കഥ പങ്കുവെച്ചത്. ഒരു സന്ദേശത്തോടെയാണ് യുവാവുമായി സംസാരം ആരംഭിച്ചതെന്ന് ജാസ്മിൻ പറയുന്നു. ഇതിനുശേഷം ഓൺലൈനായി സംസാരിക്കാൻ തുടങ്ങി. തുടർന്ന് അവർ പരസ്പരം ഡേറ്റിംഗ് ആരംഭിച്ചു.  ഇപ്പോൾ ജാസ്മിനും കാമുകനും ഒരുമിച്ച്…

Read More

2.6 ബില്യണ്‍ വര്‍ഷം പഴക്കമുള്ള ജലം കുടിച്ചു ഗവേഷക! കുടിച്ചശേഷം തനിക്കുണ്ടായ അനുഭവം വിവരിച്ചത് ഇങ്ങനെ…

കാനഡയിലെ ടൊറന്‍റോ സര്‍വകലാശാല എര്‍ത്ത് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്‍റിലെ പ്രഫസര്‍ ബാര്‍ബറ ഷെര്‍വുഡ് ലോലര്‍ പ്രശസ്തയായ ജിയോളജിസ്റ്റ് ആണ്. ഭൂമിക്കടിയില്‍ കെട്ടിക്കിടക്കുന്ന പുരാതനജലവുമായി ബന്ധപ്പെട്ടു നിരവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള ഗവേഷകയാണ് ലോലര്‍. അടുത്തിടെ ഗവേഷണങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ പുരാതനജലം സധൈര്യം കുടിച്ചു ലോലര്‍. ജലത്തിന്‍റെ പഴക്കമോ 2.6 ബില്യണ്‍ വര്‍ഷം! ഗവേഷകസംഘത്തിലുള്ളവര്‍ ആശങ്കയോടെയാണ് ലോലറുടെ പ്രവൃത്തി നോക്കിനിന്നത്. ആ പുരാതനജലം കുടിച്ച ലോലര്‍ തനിക്കുണ്ടായ അനുഭവം ലോകത്തിനുമുമ്പില്‍ വിവരിച്ചു. ഉപ്പു നിറഞ്ഞതായിരുന്നു വെള്ളം എന്ന് ലോലര്‍ പറഞ്ഞു. മേപ്പിള്‍ സിറപ്പിന്‍റെ കട്ടിയായിരുന്നു ജലത്തിനുണ്ടായിരുന്നത്. താനിതുവരെ ഇത്രത്തോളം ഉപ്പുള്ള വസ്തു രുചിച്ചു നോക്കിയിട്ടുപോലുമില്ലെന്ന് ലോലര്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. സാധാരണവെള്ളംപോലെയായിരുന്നു ആദ്യകാഴ്ചയില്‍ ദ്രാവകം. അതേസമയം, ഓക്‌സിജനുമായി ചേര്‍ന്നപ്പോള്‍ ജലത്തിന്‍റെ നിറം മാറി ഓറഞ്ചുനിറം കൈവന്നു. ജലവും പാറയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ മൂലമാണു ജലത്തിന് ഉപ്പുരസമുണ്ടായതെന്ന് ലോലര്‍ വിശദീകരിക്കുന്നു. 2013ല്‍, കാനഡയിലെ…

Read More

മരിച്ചെന്ന് ഡോക്ടർ! സംസ്കാരത്തിനു തൊട്ടുമുമ്പു പെട്ടി തുറന്നപ്പോൾ പെൺകുട്ടി ശ്വാസമെടുക്കുന്നു; ഒടുവില്‍…

ന്യൂഡൽഹി: മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ പിഞ്ചുകുഞ്ഞിനു സംസ്കാരത്തിനു തൊട്ടുമുന്പു ‌പുതുജീവൻ. ഡൽഹിയിലാണ് സംഭവം. ലോക് നായക് ജയ് പ്രകാശ് നാരായൺ (എൽഎൻജെപി) ആശുപത്രിയിലാണ് നവജാത ശിശു മരിച്ചതായി ഡോക്ടർമാർ വിധിയെഴുതിയത്. തുടർന്നു കുഞ്ഞിനെ പെട്ടിയിലാക്കി വീട്ടുകാർക്കു കൈമാറി. എന്നാൽ, സംസ്കാര ചടങ്ങുകൾക്കിടെ പെൺകുഞ്ഞിനു ജീവനുണ്ടെന്നു മനസിലായതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്ടി തുറന്നപ്പോൾ പെൺകുട്ടി ശ്വാസമെടുക്കുന്നതായി കണ്ടെത്തുക‌‌യായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. എന്നാൽ, കുഞ്ഞിനെ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ വിസമ്മതിക്കുകയും വെന്‍റിലേറ്റർ സഹായം നിഷേധിക്കുകയും ചെയ്തതായി കുടുംബം ആരോപിച്ചു. അതേസമ‌യം, അധികൃതർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Read More

കിട്ടിയോ…ഇല്ല ചോദിച്ചു മേടിച്ചു ! പരസ്പരം പോരടിച്ച രൂപയ്ക്കും രോഹിണിക്കും സ്ഥലം മാറ്റം…

സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം പോരടിച്ച കര്‍ണാടകയിലെ ഐഎഎസ് – ഐപിഎസ് വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി. കരകൗശല വികസന കോര്‍പറേഷന്‍ എംഡി ഡി.രൂപയെയും ദേവസ്വം കമ്മിഷണര്‍ രോഹിണി സിന്ധൂരിയെയും മറ്റു ചുമതലകള്‍ നല്‍കാതെ സ്ഥലം മാറ്റി. ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും നടപടിയെടുക്കാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി രൂപയും രോഹിണിയും തമ്മിലുള്ള പോര് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. രൂപയുടെ ഭര്‍ത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായ മുനീഷ് മോഡ്ഗിലിനെ പബ്ലിസിറ്റി വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഐപിഎസ് ഓഫിസര്‍ ഡി.രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതാണ് വിവാദം ആളിക്കത്തിച്ചത്. ആരോപണങ്ങള്‍ തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മുന്നറിയിപ്പു നല്‍കിയിട്ടും ഇരുവരും തമ്മില്‍ സമൂഹമാധ്യമങ്ങളിലെ…

Read More