പറക്കുംതളികയിലെ ഗായത്രിയെപോലെ, ഇത് അഖിലപ്രിയയുടെ ജീവിതം! പറക്കും തളികയിൽ അങ്ങനെ, ആന്ധ്രയിൽ ഇങ്ങനെ…

ശ്രീജിത് കൃഷ്ണന്‍ സംഭവകഥകള്‍ സിനിമകളാകുന്നത് സ്വാഭാവികം. പക്ഷേ പറയത്തക്ക പ്രത്യേകതകളൊന്നുമില്ലാതെ ഭാവനയില്‍ വിരിഞ്ഞ ഒരു മലയാള സിനിമാക്കഥ വലിയ വ്യത്യാസങ്ങളില്ലാതെ വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു സംസ്ഥാനത്ത് യഥാര്‍ഥ സംഭവമാവുകയെന്നത് അവിശ്വസനീയമായിരിക്കും. യഥാര്‍ഥ ജീവിതത്തിലെ കഥാപാത്രങ്ങള്‍ ഇങ്ങനെയൊരു സിനിമയെപ്പറ്റി അറിഞ്ഞിട്ടുപോലും ഉണ്ടാവില്ലെന്നത് മറ്റൊരു കൗതുകം. പറക്കും തളികയിൽ അങ്ങനെ; ദിലീപിനെ നായകനാക്കി താഹ സംവിധാനം ചെയ്ത് 2001 ല്‍ പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന കോമഡി എന്‍റര്‍ടെയ്‌നര്‍ സിനിമ അധികമാരും മറന്നിട്ടുണ്ടാവില്ല. അതില്‍ ബസ് മുതലാളിയുടെ തമാശരംഗങ്ങള്‍ക്കു ശേഷം കഥയുടെ വഴിത്തിരിവായെത്തുന്ന നിത്യാദാസ് അവതരിപ്പിച്ച നായികാ കഥാപാത്രത്തെയും. സിനിമയില്‍ നിത്യാദാസ് അവതരിപ്പിച്ച ഗായത്രിയുടെ നാട് പോണ്ടിച്ചേരിയാണ്. ആര്‍.കെ.സന്താനം എന്ന രാഷ്‌ട്രീയനേതാവിന്‍റെ മകള്‍. രാഷ്‌ട്രീയ തിരക്കുകള്‍ക്കിടയില്‍ അച്ഛന്‍റെയും അമ്മയുടേയും സ്‌നേഹം നിഷേധിക്കപ്പെട്ട ഗായത്രി. അതിനിടയില്‍ അമ്മയുടെ ജീവന്‍ നഷ്ടമായപ്പോള്‍ അടിച്ചേല്‍പിക്കപ്പെട്ട രാഷ്‌ട്രീയ ഉത്തരവാദിത്വങ്ങളില്‍ നിന്നും അച്ഛന്‍റെ രാഷ്‌ട്രീയ എതിരാളിയുടെ…

Read More

നയൻതാരയേക്കാൾ പ്രതിഫലം, കാരണം..! ഇന്ത്യന്‍ സിനിമയിലെ മിന്നും താരമായി മാറി മൃണാൾ ഠാക്കൂര്‍

സീതാ രാമം എന്ന സിനിമയുടെ വിജയത്തോടെ ഇന്ത്യന്‍ സിനിമയിലെ മിന്നും താരമായി മാറിയിരിക്കുകയാണ് മൃണാൾ ഠാക്കൂര്‍. തെലുങ്ക് ചിത്രമായ സീതാരാമം മൊഴി മാറ്റി മറ്റ് ഭാഷകളിലുമെത്തിയിരുന്നു. ചിത്രം പാന്‍ ഇന്ത്യന്‍ വിജയമായി മാറിയതോടെ മൃണാളിന്‍റെ കരിയറും കുതിച്ചുയരുകയായിരുന്നു. രാജ്യം മുഴുവന്‍ ആരാധകരുള്ള നടിയായി മാറാന്‍ ചിത്രത്തിലൂടെ മൃണാലിന് സാധിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായി മാറാനൊരുങ്ങുകയാണ് മൃണാൾ. താരത്തിന്‍റെ സമ്മതം കാത്ത് ഏഴ് സിനിമകളാണ് അണിയറിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതില്‍ എതായിരിക്കും മൃണാൾ സ്വീകരിക്കുക എന്ന് തീരുമാനിച്ചിട്ടില്ല. ആ തീരുമാനത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. തന്‍റെ പുതിയ ഹിന്ദി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമായിരിക്കും മൃണാൾ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ സ്വീകരിക്കുക എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഹിന്ദിക്കും തെലുങ്കിലും പുറമെ തമിഴിലും മലയാളത്തിലും അരങ്ങേറാന്‍ തയാറെടുക്കുകയാണ് താരം. ഈ വര്‍ഷംതന്നെ മൃണാളിന്‍റെ തമിഴ്,…

Read More

ഈ സ്വാതന്ത്ര്യം തന്നത് എന്‍റെ ഭര്‍ത്താവാണ്! മീന പറയുന്നു…

  എന്‍റെ ചുറ്റും എപ്പോഴും ആളുകളുണ്ടായിരുന്നതുകൊണ്ട് ഒറ്റയ്ക്ക് പോയാല്‍ എന്ത് ചെയ്യണം, എന്ത് പറയണം എന്നൊന്നും അറിയില്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ മാറി. ഷൂട്ടിന് ഒറ്റയ്ക്ക് പോവും. ഫംഗ്ഷനും വിദേശത്തുമെല്ലാം ഒറ്റയ്ക്ക് പോവും. ഈ സ്വാതന്ത്ര്യം തന്നത് എന്‍റെ ഭര്‍ത്താവാണ്. ഇതുവരെയും  അമ്മ പറഞ്ഞ് തന്നതല്ലേ, പക്ഷെ ഇനിയും നീ ഇങ്ങനെ ഇരിക്കരുത്. ആത്മവിശ്വാസവും ധൈര്യവും വേണമെന്ന് പറഞ്ഞു. എനിക്ക് പറ്റില്ലെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. മുഖത്തടിച്ച പോലെ നോ പറയാന്‍ എനിക്കറിയില്ലായിരുന്നു. എന്‍റെ ഭര്‍ത്താവ് പഠിപ്പിച്ചതാണ്. ധൈര്യമായിരിക്കണം, പ്രാക്ടിക്കലായിരിക്കണം ഒന്നും പേടിക്കാനില്ലെന്ന് പറഞ്ഞു. നിന്നേക്കാളും ചെറിയ ആളുകള്‍ വിദേശത്തൊക്കെ പോയി വരുന്നു. ഇത്രയും എക്സ്പീരിയന്‍സുള്ള നീയെന്തിനാണിങ്ങനെ ഭയക്കുന്നതെന്ന് പറയുമായിരുന്നു.                                    -മീന  

Read More

അഭിഭാഷക എന്ന നിലയില്‍ അല്ല മകള്‍ എന്ന നിലയില്‍..! കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദനു മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി

കൊച്ചി: കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദനു മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി. ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. തൃശൂര്‍ വിയ്യൂര്‍ ജയിലിലെ കൊടുംകുറ്റവാളികളുടെ സെല്ലിലാണ് നിലവില്‍ റിപ്പര്‍ ജയാനന്ദന്‍ കഴിയുന്നത്. ഫെബ്രുവരി 17നാണ് മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി 15 ദിവസത്തെ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഇന്ദിര ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. സര്‍ക്കാര്‍ ജയാനന്ദന്‍റെ പരോളിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. അമ്മയ്ക്ക് വേണ്ടി അഭിഭാഷകയായ ജയാനന്ദന്‍റെ മകളാണ് ഇന്ന് കോടതിയില്‍ ഹാജരായത്. അഭിഭാഷക എന്ന നിലയില്‍ അല്ല മകള്‍ എന്ന നിലയില്‍ തന്‍റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ അച്ഛന് ഒരു ദിവസത്തെ പരോള്‍ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് കീര്‍ത്തി ജയാനന്ദന്‍ കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉപാധികളോടെ ഹൈക്കോടതി പരോള്‍ അനുവദിക്കുകയായിരുന്നു. വിവാഹത്തിനായി ജയാനന്ദന് തലേദിവസം പോലീസ് സംരക്ഷണത്തില്‍ വീട്ടില്‍ എത്താം. പിറ്റേദിവസം നടക്കുന്ന വിവാഹത്തില്‍ രാവിലെ ഒൻപത് മുതല്‍…

Read More

എവറസ്റ്റിൽ രോഗാണുക്കൾ ഉറങ്ങിക്കിടക്കും നൂറ്റാണ്ടുകളോളം..! എവറസ്റ്റിലെ പഠനങ്ങളിൽ പുറത്തുവന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ

പർവതാരോഹകരുടെ പ്രിയപ്പെട്ട കൊടുമുടിയാണു ലോകത്തിന്‍റെ നെറുകയായ എവറസ്റ്റ്. ഓരോ വർഷവും നിരവധി പർവതാരോഹകരാണു എവറസ്റ്റിലെത്തുന്നത്. അടുത്തിടെ സൂഷ്മാണുക്കളുമായി ബന്ധപ്പെട്ട് എവറസ്റ്റിൽ പഠനങ്ങൾ നടന്നു. അന്പരപ്പിക്കുന്ന വിവരങ്ങളാണു പഠനത്തിൽ പുറത്തു വന്നത്. ലോകമെങ്ങുമുള്ള രോഗാണുക്കൾ ഉറങ്ങിക്കിടക്കുന്ന പ്രദേശമാണത്രെ എവറസ്റ്റ്..! ഇതുസംബന്ധിച്ച ലേഖനങ്ങൾ ആർട്ടിക്, അന്‍റാർട്ടിക്, ആൽപൈൻ റിസർച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എവറസ്റ്റിലെത്തുന്ന സാഹസികർ തുപ്പുക‍യോ, തുമ്മുകയോ, മൂക്ക് ചീറ്റുകയോ ചെയ്യുന്പോൾ പുറന്തള്ളുന്ന രോഗാണുക്കൾ മഞ്ഞിൽ തണുത്തുറഞ്ഞു നൂറ്റാണ്ടുകളോളം സംരക്ഷിക്കപ്പെടുന്നുണ്ടെന്നാണു ഗവേഷകർ കണ്ടെത്തിയത്. ഉയർന്ന പ്രദേശങ്ങളിലെ പ്രതികൂലവും അതികഠിനവുമായ സാഹചര്യങ്ങളെ ചെറുക്കാനും അതിജീവിക്കാനും രോഗാണുക്കൾക്കു കഴിയും. നൂറ്റാണ്ടുകളോളം പ്രതലത്തിൽ ഉറങ്ങിക്കിടക്കാനും സൂഷ്മാണുക്കൾക്കു കഴിയുമെന്നും പഠനം വെളിപ്പെടുത്തുന്നു. എവറസ്റ്റിലെ അതിരൂക്ഷമായ സാഹചര്യങ്ങൾക്കിടയിൽ വേർതിരിച്ചെടുത്ത ബാക്ടീരിയകളെയും ഫംഗസുകളെയുമാണു ഗവേഷകർ പഠനവിധേയമാക്കിയത്. അവയിൽ ഭൂരിഭാഗവും നിഷ്ക്രിയമായ അവസ്ഥയിലാണ്. ഇത്തരം സാഹചര്യങ്ങളിൽ എത്തുന്ന രോഗാണുക്കൾ എങ്ങനെ സജീവമായി നിലകൊള്ളുന്നു എന്നതിനെക്കുറിച്ചും പഠനം വിശദമാക്കുന്നുണ്ട്. പര്‍വതാരോഹണത്തിനെത്തിയവർ അവശേഷിപ്പിച്ച സൂക്ഷ്മാണുക്കൾ…

Read More

കോവിഡ് പരത്തിയത് മരപ്പട്ടിയോ ? 2020 ജനുവരിയില്‍ ശേഖരിച്ച സാംപിളുകളെ ആധാരമാക്കി നടത്തിയ പഠനത്തിലെ കണ്ടെത്തല്‍…

വുഹാന്‍: കോവിഡ് 19 പരത്തിയത് ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റിലെ മരപ്പട്ടിയാകാമെന്ന നിഗമനവുമായി ഒരു സംഘം ഗവേഷകര്‍. വുഹാനിലെ മാര്‍ക്കറ്റില്‍നിന്ന് 2020 ജനുവരിയില്‍ ശേഖരിച്ച സാംപിളുകളെ ആധാരമാക്കി നടത്തിയ പഠനത്തിൽനിന്നാണു പുതിയ കണ്ടെത്തൽ. മരപ്പട്ടിയുടെ ജനിതക സാംപിളുകളുമായി വലിയ രീതിയിലുള്ള സാമ്യമാണ് കോവിഡ് വൈറസിനുള്ളത്. വൈറസില്‍ കണ്ടെത്തിയ ന്യൂക്ലിക് ആസിഡിനൊപ്പം മരപ്പട്ടിയില്‍നിന്നുള്ള ന്യൂക്ലിക് ആസിഡും കണ്ടെത്താനായെന്നും ഗവേഷകര്‍ പറയുന്നു. കോവിഡ് വൈറസ് മനുഷ്യരിലേക്ക് പടർന്നത് വവ്വാലിൽനിന്നാണെന്നും അതല്ല ലാബില്‍നിന്നാണെന്നുമുള്ള ചര്‍ച്ചകളാണ് നടക്കുന്നതിനിടയിലാണു പുതിയ നിഗമനങ്ങൾ വരുന്നത്. അരിസോണ, ഉട്ടാ, സിഡ്നി, സ്ക്രിപ്സ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നി അടക്കമുള്ളവയില്‍ നിന്നുള്ള വിദഗ്ധരുടെ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പഠനത്തിലാണ് മരപ്പട്ടിയാണ് വൈറസ് പടരാന്‍ കാരണമായ ജീവിയെന്ന് സൂചിപ്പിച്ചിള്ളത്. മാർക്കറ്റിൽ മൃഗങ്ങളെ സൂക്ഷിച്ചിരുന്ന ഇടത്തെ ഭിത്തികൾ, തറ, ഇരുമ്പു കൂടുകൾ, മൃഗങ്ങളെ കൊണ്ടുവന്ന കൂടുകൾ എന്നിവയിൽ നിന്നെല്ലാമാണ് ഗവേഷണ സംഘം സാമ്പിളുകൾ ശേഖരിച്ചത്. മരപ്പട്ടിക്ക്…

Read More

ഒരു കുപ്പി മദ്യം വിൽക്കുമ്പോൾ 10 രൂപ പശുക്കളുടെ ക്ഷേമത്തിന് ! മദ്യവിൽപനയിൽ ‘പശു സെസ്’ ഏർപ്പെടുത്തി; ഒരു വര്‍ഷം നൂറ് കോടി രൂപ വരുമാനം

ഷിംല: ഹിമാചൽ പ്രദേശിൽ മദ്യവിൽപനയ്ക്ക് പശു സെസ് ഏർപ്പെടുത്തി. ഒരു കുപ്പി മദ്യത്തിന് 10 രൂപ എന്ന കണക്കിൽ പശു സെസ് ഏർപ്പെടുത്തുമെന്ന് ബജറ്റിൽ സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു ആണ് ബജറ്റ് അവതരിപ്പിച്ചത്.  മദ്യവിൽപനയ്ക്ക് പശു സെസ് ഏർപ്പെടുത്തുന്നതുവഴി ഒരു വര്‍ഷം നൂറ് കോടി രൂപ വരുമാനം ഉണ്ടാക്കാമെന്നാണ് മുഖ്യമന്ത്രി  ബജറ്റ് അവതരണത്തിനിടെ പറഞ്ഞത്. ഈ തുക പശുക്കള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ചെലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.   വിദ്യാഭ്യാസ മേഖലയില്‍ വിപുലമായ പദ്ധതികൾ നടപ്പാക്കുമെന്ന പ്രഖ്യാപനവും ഹിമാചല്‍ സര്‍ക്കാരിന്റെ ബജറ്റിലുണ്ട്‌. ഇരുപതിനായിരം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങുന്നതിനു വേണ്ടി 25000 രൂപ വീതം സബ്‌സിഡി നല്‍കാനും തുക മാറ്റിവച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് രണ്ടു ശതമാനം പലിശയ്ക്ക് ലോണ്‍ നല്‍കാനും പദ്ധതിയുണ്ട്.   മുമ്പ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പശുക്കള്‍ക്ക് ഷെല്‍ട്ടര്‍ പണിയാനായി 0.5 ശതമാനം സെസ് ഏര്‍പ്പെടുത്തിയിരുന്നു.  രാജസ്ഥാന്‍…

Read More

രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു, പക്ഷേ..! വിവാഹത്തിനെത്തിയില്ല; യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിശ്രുത വരന്‍ കുടുങ്ങി

കൊല്ലം: വിവാഹത്തിൽ നിന്നും പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്ന് കൊല്ലം കടയ്ക്കലിൽ യുവതി ആത്മഹത്യചെയ്ത കേസിൽ യുവാവ് പിടിയിൽ. കാട്ടാമ്പള്ളി സ്വദേശിയായ അഖിലിനെയാണ് ബംഗളൂരുവിൽ നിന്നും കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയഞ്ചിനാണ് യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. അഖിലും കടയ്ക്കൽ സ്വദേശിയായ യുവതിയും തമ്മിൽ രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ജാതി പ്രശ്നത്തിന്റെ പേരിൽ അഖിലിന്റെ വീട്ടുകാർ ബന്ധത്തെ എതിര്‍ത്തു. എന്നാൽ കഴിഞ്ഞ മാസം പതിനഞ്ചിന് രാത്രി യുവതിയെ അഖിൽ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു പോയി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെത്തുടര്‍ന്ന് കടയ്ക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരേയും കണ്ടെത്തിയത്.  തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ തങ്ങൾ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനാണ് കൂട്ടിക്കൊണ്ട് പോയതെന്നും അഖിൽ മൊഴി നൽകി. ഇതോടെ വീട്ടുകാർ ഫെബ്രുവരി 24 ന് വിവാഹമുറപ്പിച്ചു. കല്ല്യാണ ദിവസം പെണ്‍കുട്ടി…

Read More

അത്ഭുതകരമായ അവധി! പണിയെടുക്കേണ്ട, പോയിക്കിടന്ന് ഉറങ്ങൂ; ജീവനക്കാരോട് കമ്പനി…

ബംഗളൂരു: എല്ലുമുറിയെ പണിയെടുപ്പിച്ച് ജീവനക്കാരെ പരമാവധി പിഴിയുന്ന കമ്പനികളുള്ള നാടാണിത്. അപ്പോഴാണ് ഒരു കമ്പനി സ്വന്തം ജീവനക്കാരോട് പറയുന്നത്,  ‘പണിയെടുക്കേണ്ട, പോയിക്കിടന്ന് ഉറങ്ങിക്കോളാൻ’. ഹോം ഫർണിഷിങ് മേഖലയിൽ പ്രവർത്തിക്കുന്ന ബംഗളൂരു ആസ്ഥാനമായ കമ്പനിയായ ‘വേക്ഫിറ്റ് സൊലൂഷൻസ്’ ആണ് ഉറങ്ങാനായി ജീവനക്കാർക്ക് വെള്ളിയാഴ്ച പ്രത്യേകഅവധി തന്നെ അനുവദിച്ചത്. മാർച്ച് 17ന് ലോക ഉറക്കദിനവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ജീവനക്കാരുടെ ആരോഗ്യസംരക്ഷണമാണ് ലക്ഷ്യമെന്നും വിശ്രമിക്കാനും വെറുതെ ഇരിക്കാനും അവധി ഉപയോഗിക്കണമെന്നും ജീവനക്കാർക്ക് അയച്ച മെയിലിൽ കമ്പനി പറയുന്നു. ‘അത്ഭുതകരമായ അവധി: ഉറക്കത്തിന്‍റെ സമ്മാനപ്രഖ്യാപനം’ എന്നാണ് അവധി അറിയിപ്പിന്‍റെ തലക്കെട്ട്. ഇന്ത്യയിലെ ജീവനക്കാരുടെ ഉറക്കമില്ലായ്മയുടെയും വിശ്രമമില്ലായ്മയുടെയും കണക്കും കമ്പനി വിശദീകരിക്കുന്നുണ്ട്. രാജ്യത്തെ 21 ശതമാനം ജീവനക്കാരും ഉറക്കം തൂങ്ങിയാണ് തൊഴിലിടങ്ങളിൽ ഇരിക്കുന്നത്. 11ശതമാനം പേരും മതിയായ ഉറക്കം കിട്ടാതെയാണ് എഴുന്നേൽക്കുന്നത്. ഇതിനാൽ ലോക ഉറക്കദിനത്തിൽ മതിയായ ഉറക്കം അനുവദിക്കുക തന്നെയാണ് ജീവനക്കാർക്ക് കൊടുക്കാനാകുന്ന…

Read More

കൊറിയൻ യുവതികളെ മയക്കിക്കിടത്തി ബിജെപി നേതാവിന്റെ ബലാത്സംഗ പരമ്പര! ഇവരോട് ഇയാൾക്ക് പ്രത്യേക താൽപര്യമുണ്ടായിരുന്നുവെന്ന്‌ പോലീസ്

സിഡ്‌നി: തൊഴിൽ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ കൊറിയൻ യുവതികളെ മയക്കുമരുന്ന് നൽകി മയക്കിക്കിടത്തി ബലാത്സംഗ പരമ്പര. പ്രതി ഉന്നത ബി.ജെ.പി നേതാവ്. ആസ്‌ത്രേലിയ കേന്ദ്രമായുള്ള ബി.ജെ.പി പ്രവാസി സംഘടനയുടെ സ്ഥാപക പ്രസിഡന്റ് ബാലേഷ് ധൻക്കർ ആണ് പ്രതി. വ്യാജ ജോലി വാഗ്ദാനം നൽകി നിരവധി കൊറിയൻ യുവതികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിൽ വിചാരണ നേരിടുകയാണ് ബാലേഷ്. ഗുരുതര കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി(ഒ.എഫ്.ബി.ജെ.പി)യുടെ സ്ഥാപക പ്രസിഡന്റാണ് ബാലേഷ്. ഹിന്ദു കൗൺസിൽ ഓഫ് ആസ്‌ത്രേലിയ മുൻ നേതാവുകൂടിയാണ്. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്‌ത്രേലിയൻ സന്ദർശന പരിപാടികളുടെ മുഖ്യസംഘാടകനായിരുന്നു. സിഡ്‌നി ട്രെയിൻസിൽ ഡാറ്റ വിഷ്വലൈസേഷൻ കൺസൾട്ടന്റ് ആയി പ്രവർത്തിച്ചിട്ടുള്ള ഇയാൾ എ.ബി.സി, ഫൈസർ തുടങ്ങിയ കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്. വ്യാജജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുക, അഭിമുഖത്തിനെത്തുന്ന സ്ത്രീകളെ ലഹരി കലർന്ന വസ്തുക്കളോ ഉറക്കുഗുളികയോ നൽകി…

Read More