“അടിമുടി അഴിമതി’; പിണറായി വിജയനും കുടുംബത്തിനുമെതിരേ അന്വേഷണം നടത്തണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും കുടുംബത്തിനുമെതിരേ തെളിവടക്കം ഉയര്‍ന്ന അഴിമതി, മാസപ്പടി ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം ജില്ലാ പഞ്ചായത്ത് മെംബറും കേരള ജനപക്ഷം സെക്രട്ടറിയേറ്റ് അംഗവുമായ അഡ്വ. ഷോണ്‍ ജോര്‍ജ് കേന്ദ്ര ആഭ്യന്തരവകുപ്പിനു കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിക്കു പരാതി നല്‍കി. വീണ വിജയനും അവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയും 72 ലക്ഷം രൂപ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍ ലിമിറ്റഡില്‍നിന്ന് കൈപ്പറ്റിയതായി രേഖകള്‍ പുറത്തുവന്നു. വിവിധ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവർക്ക് ഇതേ സ്ഥാപനം 2016-19 കാലത്ത് 135 കോടി രൂപ സംഭാവനയും നല്‍കി. ഇതേ പബ്ലിക് ലിമിറ്റഡ് കമ്പനിയില്‍നിന്ന് ഓഹരി ഉടമകള്‍ക്കു ലഭിക്കാന്‍ അര്‍ഹമായ ലാഭവിഹിതമാണു പല നേതാക്കള്‍ക്കും കോഴയായി നല്‍കിയിരിക്കുന്നത്. ഈ പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ 13.4 ശതമാനം ഓഹരികള്‍ കൈവശം വച്ചിരിക്കുന്നത് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള…

Read More

ശാരീരികബന്ധത്തിന് വിസമ്മതിച്ചു; യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച് കാമുകിയുടെ കൂട്ടുകാരി; നിലവിളിച്ചോടിയ യുവാവ് എല്ലാം തുറന്ന് പറഞ്ഞത് ഭാര്യയോട്; പിന്നീട് സംഭവിച്ചത്…

കാണ്‍പുര്‍: ശാരീരികബന്ധത്തിനു വിസമ്മതം പ്രകടിപ്പിച്ച യുവാവിന്‍റെ ജനനേന്ദ്രിയം കാമുകിയുടെ കൂട്ടുകാരി കടിച്ചുമുറിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണു സംഭവം. ചൗബേപുർ മേഖലയിലെ താമസിക്കാരിയായ യുവതി രാത്രി തന്‍റെ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. യുവാവ് വീട്ടിലെത്തിയപ്പോൾ കാമുകിയുടെ കൂട്ടുകാരിയും അവിടെ ഉണ്ടായിരുന്നു. കൂട്ടുകാരിയുമായും ശാരീരികബന്ധത്തിലേർപ്പെടാൻ യുവാവിനെ നിർബന്ധിച്ചു. ഇതിനു വിസമ്മതിച്ച യുവാവിന്‍റെ സ്വകാര്യഭാഗത്തു യുവതി മാരകമായി കടിക്കുകയായിരുന്നു. ഗുരുതരമായി മുറിവേറ്റ യുവാവ് കാമുകിയുടെ വീട്ടിൽനിന്ന് ഓടിരക്ഷപ്പെട്ടു. യുവാവിന്‍റെ കരച്ചിൽകേട്ട് നാട്ടുകാരും ഓടിക്കൂടിയിരുന്നു. വീട്ടിലെത്തിയ യുവാവ് സംഭവം ഭാര്യയെ അറിയിച്ചു. പക്ഷേ, നാണക്കേടു ഭയന്ന് അവർ പരാതിക്കു മുതിർന്നില്ല. എന്നാൽ, രക്തം വാര്‍ന്ന് ഭര്‍ത്താവിന്‍റെ നില വഷളായതോടെ ഭാര്യ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

സ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും; ചെറിയ വീഴ്ചയിൽ പോലും എല്ലുകൾ ഒടിയുന്ന അവസ്ഥ

ഓസ്റ്റിയോ പൊറോസിസ് (സ്ത്രീകളുടെ വാതരോഗം) അസ്ഥികളുടെ സാന്ദ്രത കുറയുന്നതാണ് ഈ രോഗത്തിന്‍റെ അടിസ്ഥാന കാരണം. ചെറിയ വീഴ്ച ഉണ്ടായാൽ പോലും എല്ലുകൾ ഒടിയാൻ കാരണമാകും. ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിലാണ് ഇതിന്‍റെ സാധ്യത കൂടുതൽ. സ്ഥിരമായി ഉപയോഗിക്കുന്ന ചില മരുന്നുകൾ, നേരത്തേ ആർത്തവ വിരാമം സംഭവിക്കുന്നത്, ശരീരത്തിന്‍റെ ഉയരം കുറഞ്ഞിരിക്കുന്നത്, കാൻസർ ചികിത്സ, പാരമ്പര്യം എന്നിവയാണ് മറ്റു കാരണങ്ങൾ. * ഡോക്ടറിന്‍റെ നിർദേശപ്രകാരമുള്ള വ്യായാമം ചെയ്യണം. * എന്നും രാവിലെ ഒന്പത് മണിക്കുമുന്പ് അര മണിക്കൂർ വെയിൽ കൊള്ളണം. * കോഴിമുട്ട പുഴുങ്ങി അതിന്‍റെ വെള്ള പതിവായി കഴിക്കുന്നത് നല്ലതാണ്. റുമാറ്റോയ്ഡ് ആർത്രൈറ്റിസ് റുമാറ്റോയ്ഡ് ആർത്രൈറ്റിസിൽ സൈനോവിയൽ പാടയിൽ നീർക്കെട്ടും സന്ധികളിൽ വീക്കവും ഉണ്ടാകുന്നു. ശരീരത്തിലെ സ്വയംരോഗപ്രതിരോധ ശേഷിയിൽ വരുന്ന പ്രശ്നങ്ങൾ മൂലം സന്ധികളിലെ കോശങ്ങൾ സ്വയം നശിക്കാൻ ഇടയാകുന്നു. മുപ്പതിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഇത്…

Read More

അപസ്മാരം മാറാരോഗമോ മാനസിക വിഭ്രാന്തിയോ അല്ല; വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കില്ല; ഹെെക്കോടതി

അപസ്മാരം ചികിത്സിച്ചു മാറ്റാൻ സാധിക്കാത്ത രോഗമോ മാനസിക വിഭ്രാന്തിയോ അല്ലാത്തതിനാൽ വിവാഹമോചനത്തിനുള്ള കാരണമായി ഇതിനെ കണക്കാക്കാൻ സാധിക്കില്ല ബോംബെ ഹൈക്കോടതി. പങ്കാളിക്ക് അപസ്മാരം ബാധിച്ചതിനാൽ മനോനില തകരാറിലാണെന്നും അവരോടൊപ്പം തുടർന്നു ജീവിക്കാൻ സാധിക്കില്ലെന്നും അതുകൊണ്ട് തനിക്ക് വിവാഹമോചനം വേണമെന്നും കാണിച്ച്  മുപ്പത്തിമൂന്നുകാരന്‍ നല്‍കിയ വിവാഹ മോചന ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. ജസ്റ്റിസുമാരായ വിനയ് ജോഷി, വാൽമീകി എസ്‌.എ മെനെസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ‌യുവാവിന്‍റെ ഹർജി തള്ളിയത്. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 (1) (iii) പ്രകാരമാണ് യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടത്.  പങ്കാളികളില്‍ ആരെങ്കിലും ഒരാൾക്ക്  സുഖപ്പെടുത്താൻ സാധിക്കാത്ത മാനസികാവസ്ഥയുള്ളവരോ തുടർച്ചയായി അല്ലെങ്കിൽ ഇടയ്ക്കിടെ അത്തരം മാനസിക വിഭ്രാന്തികൾ അനുഭവിക്കുന്നുണ്ടെങ്കിൽ വിവാഹമോചനം അനുവദിക്കാമെന്നാണ് ഈ വകുപ്പ് നിർദേശിക്കുന്നത്.  അപസ്മാരമുണ്ടെന്നും അത് തന്‍റെ മാനസിക അവസ്ഥയെയും ആരോഗ്യത്തെയും യാതൊരു തരത്തിലും ബാധിച്ചില്ലെന്നു യുവതി വാദിച്ചു.  

Read More

കോവിഡിനേക്കൾ മാരകം “ഡിസീസ് എക്സ്’; കോവിഡിനെ അപേക്ഷിച്ചു മരണനിരക്ക് കൂടുതൽ; 50 ദശലക്ഷം ആളുകൾവരെ മരിച്ചേക്കാമെന്ന് ആശങ്ക

ലണ്ടൻ: കോവിഡ് തീർത്ത കെടുതികളിൽനിന്നു ലോകം കരകയറുന്നതിനിടെ കോവിഡിനെക്കാള്‍ മാരകപ്രഹരശേഷിയുള്ള മറ്റൊരു മഹാമാരി ലോകത്തെ പിടിച്ചുലയ്ക്കുമെന്ന മുന്നറിയിപ്പു നല്‍കുകയാണ് ബ്രിട്ടീഷ് ആരോഗ്യവിദഗ്‌ധര്‍. നിലവില്‍ “ഡിസീസ് എക്‌സ്’ എന്നു വിളിക്കുന്ന രോഗം 50 ദശലക്ഷം ആളുകളെ മരണത്തിലേക്കു തള്ളിവിടുമെന്ന ആശങ്കയും ഇവർ പങ്കുവയ്ക്കുന്നു. “ഡിസീസ് എക്‌സ്’ കോവിഡിനെ അപേക്ഷിച്ചു മരണനിരക്ക് ഉയർത്തുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. ഡെയ് ലി മെയിലിനു നൽകിയ അഭിമുഖത്തിൽ യുകെ വാക്‌സിൻ ടാസ്‌ക്‌ഫോഴ്‌സിന്‍റെ മുൻ ചെയർമാന്‍ കേറ്റ് ബിംഗ്ഹാം ആണ് മഹാമാരിയെക്കുറിച്ചുള്ള മുന്നറിയിപ്പു നൽകുന്നത്. ലോകത്തു വൻ വാക്‌സിനേഷൻ കാമ്പയിനുകൾ നടത്തേണ്ട സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദമാക്കുന്നു. ഒരു നൂറ്റാണ്ട് മുമ്പ് ലോകത്തെ ഞെട്ടിച്ച സ്‌പാനിഷ് ഫ്ളു പോലെ തന്നെ വിനാശകരമായിത്തീരാം പുതിയ പകർച്ചവ്യാധി. 20-25 ദശലക്ഷം പേരാണ് സ്പാനിഷ് ഫ്ളു പിടിപെട്ടു മരിച്ചത്. 2019ന്‍റെ അവസാനത്തിൽ ചൈനയിലെ വുഹാനിലാണ് കോവിഡ് 19 റിപ്പോർട്ട്…

Read More

മണിപ്പൂർ വിദ്യാർഥികളുടെ കൊലപാതകം; പ്രതിഷേധം കനക്കുന്നു, ഇംഫാലിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി 

മണിപ്പൂരിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഇംഫാലിൽ പോലീസ് ഉദ്യോഗസ്ഥരുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തി വീശുകയും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു. ജൂലൈയിൽ കാണാതായ പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും രണ്ട് ഫോട്ടോകൾ തിങ്കളാഴ്ച പുറത്തുവന്നിരുന്നു. ആദ്യത്തെ ഫോട്ടോ രണ്ട് പേരെയും കാണിക്കുന്നു.തോക്കുകളുമായി രണ്ടുപേർ അവരുടെ പിന്നിൽ നിൽക്കുന്നത് കാണാം. അടുത്ത ഫോട്ടോയിൽ രണ്ടുപേരും മരിച്ചതായാണ് കാണിക്കുന്നത്. അവരുടെ ശരീരം നിലത്ത് കിടക്കുന്നു. കൊലപാതകങ്ങൾക്കെതിരെ പ്രധാനമായും വിദ്യാർഥികളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം ചൊവ്വാഴ്ച രാത്രി പൊട്ടിപ്പുറപ്പെട്ടു. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്‍റെ വസതിയിലേക്ക് പ്രതിഷേധക്കാർ മാർച്ച് ചെയ്യാൻ ശ്രമിച്ചെങ്കിലും തടഞ്ഞു. ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമുള്ള കംഗ്ല കോട്ടയ്ക്ക് സമീപം പ്രതിഷേധം തുടർന്നു. സമരക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. സ്ഥിതിഗതികൾ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, പോലീസ് ഉദ്യോഗസ്ഥർ സമരക്കാർക്ക്…

Read More

ഫുഡ് സേഫ്ടി ഓഫീസര്‍ ചമഞ്ഞ് പണം തട്ടൽ; മനുമഹാരാജിനെ പൊക്കി കളമശേരി പോലീസ്

കൊച്ചി: ഫുഡ് സേഫ്ടി ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ അറസ്റ്റില്‍. കൊല്ലം പത്തനാപുരം തച്ചക്കോട് പുത്തന്‍വീട്ടില്‍ മനു മുഹരാജി(47)നെയാണ് കളമശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊല്ലത്തുനിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച കളമശേരിയിലെ ബേക്കറി ഉടമയില്‍ നിന്ന് ഫുട് സേഫ്ടി ഓഫീസര്‍ ചമഞ്ഞ് ഇയാള്‍ പണം തട്ടാന്‍ ശ്രമിച്ചിരുന്നു. ഉടമ മൊബൈലില്‍ ഇയാളുടെ ചിത്രം എടുക്കവേ പ്രതി രക്ഷപ്പെടുകയായിരുന്നു. ബേക്കറി ഉടമയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരവേ, കളമശേരിയിലെ മലബാര്‍ പ്ലാസ ഹോട്ടലില്‍ നിന്ന് ഇയാള്‍ ഫുഡ് സേഫ്ടി ഓഫീസര്‍ എന്നു പറഞ്ഞ് 500 രൂപ തട്ടിയെടുക്കുകയുണ്ടായി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മലബാര്‍ പ്ലാസ ഹോട്ടല്‍ ഉടമയുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Read More

വീട്ടിൽ നിന്ന് തുടങ്ങാം…! സ്റ്റേഷനിലെത്തി പോലീസുകാരുടെ യൂണിഫോം ധരിക്കല്‍ ഇനി വേണ്ട

സീമ മോഹന്‍ലാല്‍കൊച്ചി: ഡ്യൂട്ടിക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിൽനിന്നു തന്നെ യൂണിഫോം ധരിച്ചെത്തണമെന്ന് എറണാകുളം റേഞ്ച് ഡിഐജിയുടെ സര്‍ക്കുലര്‍. പോലീസ് സ്‌റ്റേഷനുകളിലെ വിശ്രമമുറികളില്‍ പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമുകള്‍ തൂക്കിയിടാനോ ഷൂ, തൊപ്പി എന്നിവ സൂക്ഷിക്കാനോ പാടില്ലെന്നും എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയുടെ സര്‍ക്കുലറിലുറിൽ പറയുന്നു. സ്റ്റേഷനുകളിലെ താല്‍ക്കാലിക വിശ്രമമുറികളില്‍ ചിട്ടയില്ലാതെയും അലങ്കോലമായും ഇട്ടിരിക്കുന്ന യൂണിഫോമുകള്‍, തൊപ്പികള്‍, ഷൂകള്‍ എന്നിവ അതാത് ഉദ്യോഗസ്ഥകര്‍ 28-ന് മുമ്പായി നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം. വിശ്രമമുറികളില്‍ പുരുഷ ഉദ്യോഗസ്ഥര്‍ക്കായി മൂന്നു കട്ടിലുകളും വനിതാ ഉദ്യോഗസ്ഥര്‍ക്കായി രണ്ടുകട്ടിലുകളും മാത്രമേ പാടുള്ളൂ. അധികമുള്ള കട്ടിലുകള്‍ 28 ന് മുമ്പായി സ്റ്റേഷന്‍ റൈറ്റര്‍ നീക്കം ചെയ്യണമെന്നും സര്‍ക്കുലറിലുണ്ട്. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം റൂറല്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരാണ് ഈ സര്‍ക്കുലര്‍ മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ പോലീസിന്‍റെ നിരന്തര സാന്നിധ്യം ഉറപ്പാക്കാനാണ് എറണാകുളം റേഞ്ച് ഡിഐജി പുട്ട…

Read More

ഇത് മരണത്തിന്‍റെ പിടിയിൽ നിന്ന് തിരിച്ച് പിടിച്ച ജീവിതം

സീമ മോഹന്‍ലാല്‍ 2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം ജെമിനി സര്‍ക്കസ് കണ്ടുകൊണ്ടിരിക്കുകയാണ്. 20 അടി ഉയരത്തില്‍ കെട്ടിയ സാരികളില്‍ തൂങ്ങിയാടി ഒറ്റക്കാലിലും കൈയിലുമൊക്കെ നൃത്തം ചെയ്ത് ഊര്‍ന്നിറങ്ങുന്നത് ദമ്പതികളായ സാനിയയും വിക്രം താപയുമാണ്. ജനം നെഞ്ചിടിപ്പോടെ ആ റൊമാന്‍റിക് സില്‍ക്ക് സാരി ഡാന്‍സ് കണ്ടുകൊണ്ടിരിക്കെ വിക്രം നീട്ടിയ കൈയില്‍നിന്ന് പിടിവിട്ട് സാനിയ പത്തടി ഉയരത്തില്‍നിന്ന് താഴേക്ക് വീണു. ഒപ്പം വിക്രമും താഴേക്ക്. വിക്രം ചെന്നുവീണതാകട്ടെ നിലത്തു കിടക്കുകയായിരുന്ന സാനിയയുടെ ദേഹത്ത്. ബോധമില്ലാതെ കിടന്ന സാനിയയും ‘സാനിയാാാ…’ എന്ന് ഉറക്കെ വിളിച്ച് വാവിട്ട് കരഞ്ഞ വിക്രമും സര്‍ക്കസ് കൂടാരത്തെ മുൾമുനയിലാക്കി. സര്‍ക്കസിലെ മറ്റംഗങ്ങൾ ഉടന്‍തന്നെ സാനിയയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. താടിക്കും കൈകാലിനുമൊക്കെ പരിക്കേറ്റ് ആഴ്ചകളോളമുള്ള ആശുപത്രിവാസം. മരുന്നുമണക്കുന്ന ആശുപത്രി കിടക്കയില്‍ കൈയിലെ പരിക്കുമായി ഭാര്യയ്ക്കു കൂട്ടിരുന്ന വെസ്റ്റ്…

Read More

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; അരവിന്ദാക്ഷന് 50 ലക്ഷത്തിന്‍റെ നിക്ഷേപം; ഇഡി അന്വേഷണം ഉന്നതരിലേക്ക്

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്(ഇഡി) അന്വേഷണം ഉന്നതരിലേക്കെന്ന് സൂചന. ഇന്നലെ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി.ആര്‍. അരവിന്ദാക്ഷന് പല പ്രമുഖ രാഷ്രീയ നേതാക്കളുമായും ഉന്നതരുമായും ബന്ധമുണ്ടെന്നും ഇവരില്‍ ചിലര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. ഇവരെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം തുടങ്ങിയതായാണ് വിവരം. അരവിന്ദാക്ഷന് 50 ലക്ഷത്തിന്‍റെ നിക്ഷേപം അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ നിക്ഷേപവും ബിനാമി സ്വത്തുക്കളുമുണ്ടെന്നാണ് ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. നേരത്തെ അറസ്റ്റിലായ പി. സതീഷ്‌കുമാറുമായി അരവിന്ദാക്ഷന്‍ പണമിടപാടുകള്‍ നടത്തിയിട്ടുണ്ട്. സതീഷ്‌കുമാര്‍, സഹോദരന്‍ പി. ശ്രീജിത്ത് എന്നിവരുടെ അക്കൗണ്ടില്‍നിന്ന് വന്‍തുക അരവിന്ദാക്ഷന്‍റെ അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. സതീഷ്‌കുമാറില്‍ നിന്ന് പിടിച്ചെടുത്ത ഫോണില്‍ നിന്ന് അരവിന്ദാക്ഷനുമായുള്ള സംഭാഷണങ്ങള്‍ ലഭിച്ചു. തട്ടിപ്പില്‍ പി.ആര്‍. അരവിന്ദാക്ഷന്‍റെ പങ്ക് സംബന്ധിച്ച് പി.പി. കിരണ്‍ ഉള്‍പ്പെടെ നിരവധി പേരില്‍നിന്ന് മൊഴികള്‍…

Read More