കോണ്‍ഗ്രസ് തമ്മിലടിയിൽ എംഎൽഎയ്ക്കെതിരേ കേസെടുക്കാതെ പൊലിസ്

തിരുവനന്തപുരം: ചിറയിൻകീഴിലെ കോണ്‍ഗ്രസ് തമ്മിലടിയിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരേ കേസെടുക്കാതെ പൊലിസ്. എംഎൽഎയുടെ പരാതിയിൽ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം 14 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തെങ്കിലും എംഎൽഎയ് ക്കെതിരേ സജിത്ത് മുട്ടപ്പലവും സജാദും നൽകിയ പരാതികളിൽ ഇതുവരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ല. സ് ത്രീയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകളും പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് എംഎൽഎ നൽകിയ പരാതിയിൽ പൊലിസ് കേസെടുത്തിട്ടുള്ളത്. എംഎൽഎയുടെ പരാതിയിൽ ഡിസിസി ജനറൽ സെക്രട്ടറി എൻ. വിശ്വനാഥൻ നായർ, ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ സജിത്ത് മുട്ടപ്പലം, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സജാദ് എന്നിവരുൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. സംഭവത്തിൽ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുകയും സംഘടനാ തലത്തിൽ പ്രശ്നം പരിഹരിക്കാനുള്ള നീക്കവും നടക്കുന്നതിനാൽ ഇക്കാര്യത്തിൽ പോലീസ് കരുതലോടെയാണ് നീങ്ങുന്നത്. സംഘർഷത്തിൽ തങ്ങൾക്കും കുടുംബത്തിനും…

Read More

ചിറയിൻകീഴിലെ കൈയാങ്കളി: രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

തിരുവനന്തപുരം: ചിറയിൻകീഴില്‍ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക നേതാക്കളും തമ്മിലെ കൈയാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. രമ്യയുടെ സഹായി പാളയം പ്രദീപിനെ ഒഴിവാക്കാൻ കെപിസിസി നിർദേശം നൽകും. പാളയം പ്രദീപിനെ സഹായിയാക്കുന്നത് ഒഴിവാക്കാനാണ് രമ്യ ഹരിദാസിന് നിർദേശം നൽകുക. കൈയാങ്കളിയിൽ കെപിസിസി ഞായറാഴ്ച അച്ചടക്ക നടപടിയെടുത്തിരുന്നു. പാളയം പ്രദീപിനെയും കോൺഗ്രസ് കൂന്തല്ലൂ‍ർ മണ്ഡലം വൈസ് പ്രസിഡന്‍റ് സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രദീപിനെതിരെ നേതൃത്വത്തിന് മുന്നിൽ വ്യാപക പരാതികൾ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസ് ഞായറാഴ്ച കെ.സി. വേണുഗോപാലുമായി ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ യോഗവുമായി ബന്ധപ്പെട്ട് പാളയം പ്രദീപ് യോഗത്തിൽ പങ്കെടുത്തതും ഇടപെട്ടതുമാണ് പ്രശ്നങ്ങൾ വഷളാക്കിയത്. പാളയം പ്രദീപ് എംഎൽഎയുടെ പിഎ ആണെന്നായിരുന്നു രമ്യ ഹരിദാസിന്‍റെ വിശദീകരണം.  

Read More

ലോട്ടറിയടിച്ചത് 1,470 കോടി രൂപ; പകുതി തുകയും നിർധനർക്കായി വീതിച്ചു നൽകി അധ്യാപിക, മാതൃകയായി ഫ്രാൻസെസ്

യൂറോ മില്യൺസ് ലോട്ടറിയിലൂടെ 1,470 കോടി രൂപയുടെ (115 മില്യൺ പൗണ്ട്) വമ്പൻ സമ്മാനം ലഭിച്ചിട്ടും, തുകയുടെ പകുതിയോളം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്ത് ഒരു മുൻ അധ്യാപിക. നോർത്തേൺ അയർലൻഡ് സ്വദേശിനിയും മുൻ സോഷ്യൽ വർക്കറുമായ ഫ്രാൻസെസ് കൊനോളിയാണ് (Frances Connolly) തനിക്ക് ലഭിച്ച ഭാഗ്യത്തിന്‍റെ ഒരു വിഹിതം മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ മാറ്റിവെച്ച് ലോകത്തിന് മാതൃകയാകുന്നത്. 2019ലാണ് ഫ്രാൻസെസിനും ഭർത്താവ് പാഡിക്കും ലോട്ടറി ലഭിക്കുന്നത്. സ്വന്തം കുടുംബത്തിന്‍റെ ആവശ്യങ്ങൾ പൂർത്തിയായ ശേഷം തുക മറ്റുള്ളവരുമായി പങ്കുവെക്കുന്നത് മനുഷ്യസഹജമായ കാര്യമാണെന്നാണ് ഇതേക്കുറിച്ച് ഫ്രാൻസെസ് പ്രതികരിച്ചത്. പ്രശസ്ത ഗായികയും ജീവകാരുണ്യ പ്രവർത്തകയുമായ ഡോളി പാർട്ടിന്‍റെ പ്രവർത്തനങ്ങളാണ് തനിക്ക് പ്രചോദനമായതെന്നും ഇവർ വ്യക്തമാക്കുന്നു. സമ്മാനത്തുക ലഭിച്ചതിന് പിന്നാലെ ആഢംബര ജീവിതത്തിന് പുറകെ പോകാതെ ഒരു ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച ഇരുവരും ഇതുവരെ 632.5 കോടിയിലധികം രൂപ (ലോട്ടറി തുകയുടെ പകുതിയോളം)…

Read More

വിവാഹം ഉറപ്പിച്ചിരുന്ന പ്ലസ് ടു വിദ്യാർഥിനിയുടെ ആത്മഹത്യയ്ക്കു പിന്നാലെ ബന്ധുവായ യുവാവും ജീവനൊടുക്കി

കോന്നി: വീട്ടുകാർ വിവാഹം ഉറപ്പിച്ചിരുന്ന പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ ബന്ധുവായ യുവാവും ജീവനൊടുക്കി. കോന്നി എലിമുള്ളുംപ്ലാക്കൽ സ്വദേശിനിയായ പതിനാറുകാരി വീണാ പ്രകാശ് (പ്രവീണ) വീട്ടിൽ തൂങ്ങിമരിച്ച വിവരമറിഞ്ഞാണ്, കൊച്ചിയിൽ സെക്യൂരിറ്റി സ്ഥാപനത്തിൽ ജീവനക്കാരനായ ബന്ധു പ്രവീൺ (21) എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വൈകിട്ടോടെയാണ് എലിമുള്ളുംപ്ലാക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടി വീട്ടിൽ ആരുമില്ലാത്ത സമയത്ത് ജീവനൊടുക്കിയത്. പെൺകുട്ടിയുടെ മരണവാർത്ത അറിഞ്ഞ കടുത്ത മനോവിഷമത്തിലാണ് പ്രവീൺ എറണാകുളത്ത് ട്രെയിനിന് മുന്നിൽ ചാടിയതെന്ന് എറണാകുളം നോർത്ത് പോലീസ് വ്യക്തമാക്കി. ഇരുവരും പ്രണയത്തിലായിരുന്നെന്നും പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായ ശേഷം വിവാഹം നടത്താമെന്ന് വീട്ടുകാർ സമ്മതിച്ചിരുന്നതായും പറയപ്പെടുന്നു. ഇരുവരും തമ്മിലുണ്ടായ ഏതെങ്കിലും തർക്കമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന കാര്യത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

പ്ലാസ്റ്റിക് മലിനീകരണം നിറഞ്ഞ നദി ഒറ്റയ്ക്ക് ശുചീകരിച്ച് യുവാവ്; നെതർലൻഡ്സ് കമ്പനിയിൽ നിന്ന് ജോലി വാഗ്ദാനം

മധ്യപ്രദേശിലെ മലിനമായ അജ്നാർ നദി മാസങ്ങളോളം ഒറ്റയ്ക്ക് ശുചീകരിച്ച ഇരുപതുകാരന് ആഗോള തലത്തിൽ വൻ പ്രശംസ. സോഷ്യൽ മീഡിയയിൽ ‘ബിട്ടു തബാഹി’ (Bittu Tabahi) എന്നറിയപ്പെടുന്ന സുരേന്ദ്ര സിംഗ് ചൗധരിക്കാണ് ഈ അപൂർവ്വ നേട്ടം കൈവന്നിരിക്കുന്നത്. യുവാവിന്‍റെ സമാനതകളില്ലാത്ത പ്രവർത്തനത്തിൽ ആകൃഷ്ടനായി നെതർലൻഡ്സ് ആസ്ഥാനമായുള്ള പരിസ്ഥിതി സംഘടനയായ ‘ദി ഓഷ്യൻ ക്ലീനപ്പ്’ (The Ocean Cleanup) സിഇഒ ബോയൻ സ്ലാറ്റ് (Boyan Slat) തങ്ങളുടെ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്തു. സർക്കാർ സംവിധാനങ്ങളുടെയോ മറ്റ് വലിയ സംഘടനകളുടെയോ പിന്തുണയില്ലാതെ സ്വന്തം ചിലവിലാണ് സുരേന്ദ്ര നദിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്തത്. ശുചീകരണത്തിന് ആവശ്യമായ അടിസ്ഥാന ഉപകരണങ്ങൾ സ്വന്തം പോക്കറ്റിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് ഇയാൾ വാങ്ങിയത്. അജ്നാർ നദിയുടെ ശുചീകരണത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും സുരേന്ദ്ര പങ്കുവെച്ചിരുന്നു.…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 20കാരന് കഠിന തടവും പിഴയും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട് വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദാണ് ശിക്ഷ വിധിച്ചത്. അടിമലതുറ കോട്ടുകാൽ സ്വദേശി അനുവിനെതിരെയാണ് കേസ്. പിഴത്തുക 15 വയസുകാരിയായ അതിജീവിതയ്ക്ക് നൽകണമെന്നും വിധിന്യായത്തിൽ കോടതി നിർദേശിച്ചു. പിഴ അടച്ചില്ലെങ്കിൽ പ്രതി നാല് മാസം അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. പത്താം ക്ലാസ് വിദ്യാർഥിനിയായ അതിജീവിത അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. പ്രതി പലതവണ പെൺകുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞ് ശല്യപ്പെടുത്തിയിരുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. സംഭവദിവസം പെൺകുട്ടിയെ കാണണമെന്ന് വാശിപിടിച്ച് പ്രതി കുട്ടി പഠിക്കുന്ന സ്കൂളിലെത്തി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പെൺകുട്ടിയെ ബൈക്കിൽ കയറാൻ പ്രതി നിർബന്ധിച്ചു. ആദ്യം വിസമ്മതിച്ച കുട്ടിയെ നിർബന്ധിച്ച് ബൈക്കിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി. തുടർന്ന്…

Read More

നൂറുകോടി ക്ലബ്ബിൽ ഇടംനേടി ‘ഹനുമാൻ അംശ്’; പരമ്പരാഗത വേഷത്തിലെത്തി സിനിമ ആസ്വദിച്ച് ഗുരുകുല വിദ്യാർഥികൾ!

ആത്മീയ ഗുരുവായ നീം കരോലി ബാബയുടെ ജീവിതവും അധ്യാപനങ്ങളും പ്രമേയമാക്കി ഒരുക്കിയ ‘ഹനുമാൻ അംശ്’ എന്ന ചലച്ചിത്രം 100 കോടി രൂപ കളക്ഷൻ പിന്നിട്ട് വിജയകരമായി മുന്നേറുമ്പോൾ, ചിത്രത്തിന് പിന്തുണയുമായി ഗുരുകുല വിദ്യാർഥികൾ തിയറ്ററിലെത്തിയത് ശ്രദ്ധേയമാകുന്നു. ഒരു പ്രാദേശിക ഗുരുകുലത്തിലെ ബ്രഹ്മചാരികളായ യുവ വിദ്യാർഥികൾ തങ്ങളുടെ പരമ്പരാഗത വേഷവിധാനങ്ങളിലാണ് തിയറ്ററിലെത്തി ചിത്രം കണ്ടത്. പിവിആറിൽ ചിത്രം കാണാന്‍ പരന്പരാഗത രീതിയിലുമെത്തിയ ഈ വിദ്യാർഥികളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. വിശാൽ ചതുർവേദി സംവിധാനം ചെയ്ത്, ശോഭിനാവ് സത്യാ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം ആഗസ്റ്റ് 7നാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. നാലാം വാരത്തിലേക്ക് കടന്നിരിക്കുന്ന ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമാണ് നേടുന്നത്. ഇതിനിടയിൽ ഉത്തരാഖണ്ഡ് സർക്കാരും ചിത്രത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് സംസ്ഥാനത്ത് ‘ഹനുമാൻ അംശ്’…

Read More

സത്യനികേതനിലെ ഹോസ്റ്റല്‍ അപകടം; ഡൽഹിയിൽ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവർക്കായുള്ള തെരച്ചിൽ തുടരുന്നു

ന്യൂഡൽഹി: ഡൽഹി സത്യനികേതനില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തിൽ മരണം ആറായി. പുലർച്ചയോടെ ഒരു മൃതദേഹം കൂടി കണ്ടെത്തി. ചികിത്സയിലുള്ള ഏഴ് പേരെ ഇനിയും തിരിച്ചറിയാനായില്ല. നിരവധി പേർ അവശിഷ്ടങ്ങൾക്ക് ഇടയിൽ ഉണ്ടെന്നാണ് സംശയം. അതേസമയം, സംഭവത്തില്‍ മജിസ്റ്റീരിയൽ അന്വേഷണത്തിന് മുഖ്യമന്ത്രി രേഖ ഗുപ്ത ഉത്തരവിട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് തെക്കന്‍ ഡൽഹിയിലെ സത്യനികേതനില്‍ അഞ്ച് നില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണത്. ഡൽഹി സര്‍വകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപം പിജി ഹോസ്റ്റലായി പ്രവര്‍ത്തിച്ചിരുന്ന ഡെയ്സ് ഹോസ്റ്റല്‍ എന്ന കെട്ടിടമാണ് നിലം പൊത്തിയത്. ആണ്‍കുട്ടികളായിരുന്നു ഇവിടെ താമസിച്ചിരുന്നത്. അപകട സമയത്ത് 40 പേരെങ്കിലും കെട്ടിടത്തിലുണ്ടാകാമെന്നാണ് കണക്ക് കൂട്ടല്‍. ഭൂകമ്പ സമാനം വലിയ ശബ്ദത്തോടെ കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് സമീപത്തെ കടകളിലുണ്ടായിരുന്നവര്‍ പറഞ്ഞത്. രക്ഷപ്പെടുത്തിയവരെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടക്കത്തില്‍…

Read More