പഴകും തോറും രുചികൂടും എന്നല്ലേ… ഒരു മാസത്തിലേറെ പഴക്കമുള്ള 800 കിലോ മത്സ്യം പിടികൂടി;മീനില്‍ നിറയെ പുഴുക്കള്‍…

തിരുവനന്തപുരം ജില്ലയിലെ കാരക്കോണത്ത് പിടികൂടിയത് 800 കിലോ അഴുകിയ മത്സ്യം. ഒരു മാസം
പഴക്കമുള്ള മത്സ്യമാണ് പിടിച്ചെടുത്തത്.

മത്സ്യത്തില്‍ പുഴുക്കളെ കണ്ടെത്തിയതായി നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും കുന്നത്തുകാല്‍ പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് പരിശോധന നടത്തിയത്.

മത്സ്യത്തില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിരുന്നതായും സംശയമുണ്ട്. പിടികൂടിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി മണ്ണിട്ടു മൂടി നശിപ്പിച്ചു.

ഇവിടെ റോഡരികിലെ മത്സ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കരുതെന്ന് പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതോടൊപ്പം സംസ്ഥാനത്തുടനീളമുള്ള ഹോട്ടലുകളിലും പരിശോധന തുടരുകയാണ്. കോഴിക്കോട് ഓമശ്ശേരിയില്‍ രണ്ടു ഹോട്ടലുകള്‍ പൂട്ടിച്ചു.

ഇവിടെ നിന്ന് പഴകിയതും ദുര്‍ഗന്ധം വമിക്കുന്നതുമായ നിരവധി ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ഓമശ്ശേരി കടുംബാരോഗ്യ കേന്ദ്രവും ഓമശ്ശേരി ഗ്രാമപഞ്ചായത്തും നടത്തിയ റെയ്ഡിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയ രണ്ട് ഹോട്ടലുകള്‍ അടപ്പിച്ചത്.

ഓമശ്ശേരി ടൗണിലെ രണ്ട് ഹോട്ടലും ഗ്രാമ പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയും അനധികൃതമായും പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിലുമാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related posts

Leave a Comment