മൂന്നാം തവണയും എൽഡിഎഫ് സർക്കാർ; ബിജെപിയെ കുറിച്ച് പരാമർശമില്ല; സീറ്റുകൾ പ്രവചിച്ച് എൻ.എസ്. മാധവൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമെന്ന പ്രവചനവുമായി എഴുത്തുകാരൻ എൻ.എസ്. മാധവൻ. എൽഡിഎഫ് സംസ്ഥാനത്ത് 75 സീറ്റുകളിൽ വിജയിക്കുമെന്നാണ് എൻ.എസ്. മാധവന്‍റെ പ്രവചനം.

യുഡിഎഫിന് 65 സീറ്റുകൾ ലഭിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. എന്നാൽ എൻ.എസ്. മാധവന്‍റെ പ്രവചനത്തിൽ എവിടെയും ബിജെപിയെ കുറിച്ച് പരാമർശമില്ല. എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്ക് ലഭിച്ചേക്കാവുന്ന സീറ്റുകളും അദ്ദേഹം ജില്ല തിരിച്ച് പങ്കുവച്ചിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിലൂടെ ആണ് എൻ.എസ്. മാധവൻ പ്രവചനം സംബന്ധിച്ച പോസ്റ്റ് പങ്കുവച്ചത്. തന്‍റെ പ്രവചനത്തിൽ മൂന്ന് സീറ്റുകൾ കൂടുകയോ കുറയുകയോ ചെയ്യാമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. എൽഡിഎഫ് അധികാരത്തിലെത്തുമെന്ന് സൂചിപ്പിക്കുന്നതാണ് പ്രവചനം.

29ന് പശ്ചിമബംഗാളിലെ രണ്ടാംഘട്ട പോളിംഗിന് ശേഷം എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തെത്തും. അതിന് മുൻപ് തന്‍റെ പ്രവചനങ്ങൾ പങ്കുവയ്ക്കുന്നുവെന്ന് കുറിച്ചാണ് ഇൻസ്റ്റഗ്രാം പോസ്റ്റ്.

Related posts

Leave a Comment