ദിലീപ് നിരപരാധി…ആരോപണങ്ങള്‍ തെളിയിക്കാനാവില്ല ! ദിലീപിന് പിന്തുണയുമായി അടൂര്‍ ഗോപാലകൃഷ്ണന്‍ വീണ്ടും…

മലയാള സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍.

സമാന്തര സിനിമകളുടെ അമരക്കാരന്‍ ആയ അടൂരിന്റെ ചിത്രങ്ങളില്‍ പലതും ക്ലാസിക് ആണ്. അടൂര്‍ ചിത്രത്തിലൂടെ മമ്മൂട്ടിയ്ക്ക് ദേശീയ അവാര്‍ഡ് വരെ ലഭിച്ചു.

സൂപ്പര്‍ താരം ദിലീപിനെ വെച്ചും സിനിമ ഒരുക്കിയിട്ടുണ്ട് അടൂര്‍ ഗോപാല കൃഷ്ണന്‍. ‘പിന്നെയും’ എന്ന ചിത്രമായിരുന്നു അടൂര്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്തത്.

ദിലീപുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ആള്‍ കൂടിയാണ് അടൂര്‍.

ഇപ്പോഴിതാ നടിയുടെ കേസില്‍ ദിലീപ് നിരപരാധി ഈആണെന്ന് താന്‍ വിശ്വസിക്കുന്നു എന്ന് ആവര്‍ത്തിച്ച് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍.

മലയാളിയായ തെന്നിന്ത്യന്‍ യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ ആവില്ലെന്നും ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ല എന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അടൂരിന്റെ തുറന്നു പറച്ചില്‍. കേസില്‍ ദിലീപ് നിരപരാധി ആണെന്ന് താന്‍ വിശ്വസിക്കുന്നവെന്നും കേസിന് പിന്നില്‍ അറിയാന്‍ വയ്യാത്ത നിരവധി കാര്യങ്ങള്‍ ഉണ്ട് എന്നും അടൂര്‍ പറയുന്നു.

ദിലീപ് അങ്ങനെയൊന്നും ചെയ്യുമെന്ന് കരുതുന്നില്ലെന്നും അയാള്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ക്ക് യാതൊരു തെളിവും ഇല്ലെന്നും അടൂര്‍ പറഞ്ഞു.

ദിലീപിന് എതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ ആവില്ല. അയാള്‍ ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ല എന്നും അടൂര്‍ വ്യക്തമാക്കി.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ നേരത്തെ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ദിലീപിന് പിന്തുണച്ച് അടൂര്‍ രംഗത്ത് എത്തിയിരുന്നു.

താന്‍ ആറിയുന്ന ദിലീപ് കുറ്റവാളിയോ അധോലോക നായകനോ അല്ല എന്നും മാധ്യമങ്ങള്‍ കോടതി വിധി വരും വരെ കാത്തിരിക്കണം എന്നുമായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ അന്ന് പറഞ്ഞിരുന്നത്.

ഇപ്പോഴിതാ വീണ്ടും തന്റെ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ് സംവിധായകന്‍.

Related posts

Leave a Comment